ലളിതപരിഹാരങ്ങൾ
Mail This Article
×
കടൽത്തീരത്തു വൈകുന്നേരം ചാരുബഞ്ചിൽ കാറ്റുകൊണ്ടിരുന്ന വൃദ്ധനെ സമീപിച്ച് യുവാവ് ചോദിച്ചു, ‘സാറിനെന്നെ മനസ്സിലായോ?’ ‘ഇല്ല’ ‘അങ്ങയുടെ വിദ്യാർഥിയായിരുന്നു ഞാൻ. അങ്ങു കാണിച്ച മഹനീയമാതൃകയിൽ ആകൃഷ്ടനായി അദ്ധ്യാപകജോലിയിലേക്കു തിരിഞ്ഞു’ ‘ഞാൻ സാധാരണ അധ്യാപകൻ മാത്രമായിരുന്നു. വലിയ മാതൃകയൊന്നും കാണിച്ചിട്ടില്ല’ ‘എന്നു സാർ പറയുന്നു. ഞാൻ സത്യം ഇപ്പോൾ തുറന്നു പറയട്ടെ. അന്നു വാച്ചു മോഷ്ടിച്ചതു ഞാനായിരുന്നു’ പഴയ അധ്യാപകൻ ഓർമ്മച്ചെപ്പ് കുലുക്കി. ക്ലാസിലെ വാച്ചുമോഷണം ഓർമ്മയിലെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.