നീതിയുടെ ‘നരിമാൻ പോയിന്റ്’ മറഞ്ഞു
Mail This Article
×
രാജ്യത്തെ മുതിർന്ന നിയമജ്ഞനും ഗ്രന്ഥകാരനും മുൻ രാജ്യസഭാംഗവുമായ ഫാലി എസ്. നരിമാൻ (95) ഫെബ്രുവരി 21 ന് ന്യൂഡൽഹിയിൽ അന്തരിച്ചു. 1950 ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷക ജീവിതം തുടങ്ങിയ നരിമാൻ ജുഡീഷ്യറിയുടെ സംശുദ്ധിക്കായും അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങളുടെ നിഷേധങ്ങൾക്കെതിരെയും വാദിച്ച നിയമജ്ഞനാണ്. 1972 ൽ ഇന്ത്യയുടെ അഡീഷനൽ സോളിസിറ്റർ ജനറലായി. 1991 ൽ പത്മഭൂഷണും 2007 ൽ പത്മവിഭൂഷണും ലഭിച്ചു.
English Summary:
Fali S Nariman Current Affairs Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.