ലക്നൗ ∙ അനധികൃത അറവുശാലകൾ അടച്ചുപൂട്ടിയതിനാലാണ് ഉത്തർപ്രദേശിൽ ആൾക്കൂട്ടക്കൊല ഉണ്ടാകാത്തതെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇവ അടച്ചുപൂട്ടിയില്ലായിരുന്നുവെങ്കിൽ ഏറ്റവും കൂടുതൽ ആൾക്കൂട്ടക്കൊല നടക്കുന്നത് ഇവിടെയാകുമായിരുന്നു. അത്തരം സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടാകാത്തതിൽ സന്തോഷമുണ്ട്. എല്ലാ സംസ്ഥാനങ്ങളും ഇതു നിർബന്ധമായും തടയണമെന്നും അദ്ദേഹം പറഞ്ഞു.
Advertisement