കണ്ണൂർ∙ വനിതാ ജയിലിൽ പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ തൂങ്ങിമരിക്കുന്നതിനു തലേന്നു രാത്രി ജയിൽ ജീവനക്കാരികളിലൊരാൾ സൗമ്യയുമായി ഒന്നരമണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതായി വിവരം. സെല്ലിൽ സൗമ്യ കിടന്ന ഭാഗത്തെ ജനൽ വഴിയാണു രാത്രി ഏഴര മുതൽ ഇരുവരും ആശയവിനിമയം നടത്തിയത്. എന്നാൽ സൗമ്യയുടെ മരണത്തിൽ അന്വേഷണത്തിനെത്തിയ റീജനൽ വെൽഫെയർ ഓഫിസറും ജയിൽ ഡിഐജിയും ഇക്കാര്യം രേഖപ്പെടുത്തിയില്ല.
Advertisement