Download Manorama Online App
ആദ്യത്തെ കണ്മണി പിറന്നതിന്റെ സന്തോഷത്തിൽ ഇരിക്കുമ്പോഴാണ് രണ്ടാമത്തെ സിനിമയും തിയറ്ററിൽ വൻ ഹിറ്റായി ഓടുന്നത്. ആവേശം സംവിധായകൻ ജിത്തു മാധവന് ഇത് ഇരട്ടി സന്തോഷത്തിന്റെ സമയമാണ്. രണ്ടാമത്തെ ചിത്രമായ ആവേശം തിയറ്ററുകളിൽ സൂപ്പർ ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുകയാണ്. ഒപ്പം ആദ്യത്തെ കണ്മണി പിറന്നിട്ട് രണ്ടു
നാസ കൂടി പങ്കാളിയായ ക്യാമ്പയിനിൽ ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതി നേടി മലയാളിയായ പതിമൂന്നുകാരൻ. വൈക്കം ചെമ്പ് സ്വദേശികളായ ഗിരിഷ്-ചിഞ്ചു ദമ്പതികളുടെ മകനായ ശ്രേയസ്സാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. കോവിഡ് കാലത്ത് ഓൺലൈനായി നാസയുടെ ഇ - റിസർച്ച്
ഗുരുതരമായ അസുഖങ്ങൾ കുഞ്ഞുങ്ങളെ ബാധിക്കുന്നതു മാതാപിതാക്കൾക്കും തീരാദുഃഖം തന്നെയാണ്. രക്താർബുദം പോലുള്ള രോഗമെങ്കിൽ പറയുകയും വേണ്ട. എന്നാൽ അതിനെ അതിജീവിച്ച ഒരു കൊച്ചു മിടുക്കിയും അവളെ രോഗത്തിൽ നിന്നും മുക്തയാകാൻ സഹായിച്ച കുഞ്ഞനുജത്തിയും വാർത്തകളിൽ നിറയുകയാണ്. ആറു വയസിലാണ് റൂബി ലീനിങ് എന്ന കുഞ്ഞിന്
മലപ്പുറം വാണിയമ്പലം ജി എച്ച്എസ്എസി ലെ ഏഴാം ക്ലാസുകാരനായ യാസീൻ രാഹുൽ ഗാന്ധിക്ക് വേണ്ടിയുള്ള പ്രവർത്തനത്തിന്റെ തിരക്കിലാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കു വേണ്ടി മൈക്കിൽ അനൗൺസ്മെൻറ് നടത്തുന്ന 12 വയസുകാരൻ താരമാകുകയാണ്. കാഴ്ചയിൽ കുട്ടിയാണെങ്കിലും വാക്കിലും മൈക്ക് പിടിക്കുന്ന രീതിയിലുമെല്ലാം
തിയറ്ററുകളിൽ വലിയ ആവേശത്തോടെയാണ് പ്രേക്ഷർ ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം ഏറ്റെടത്തത്. ചിത്രം കണ്ടിറങ്ങുമ്പോൾ മനസിൽ തങ്ങി നിൽക്കുന്നത് രങ്കണ്ണന്റെ ഒരു അടിപൊളി റീൽ ആണ്. കോടിക്കണക്കിന് ആളുകൾ യുട്യൂബിൽ കണ്ട ഗാനമാണ് 'കരിങ്കാളിയല്ലേ' എന്നത്. ഈ പാട്ടിനാണ് ഫഹദിന്റെ കഥാപാത്രമായ രംഗൻ ചിത്രത്തിൽ റീൽ
നടിയും നർത്തകിയുമായ ഊർമിള ഉണ്ണിയുടെ ഏകമകളാണ് ഉത്തര ഉണ്ണി. സിനിമ കുടുംബത്തിൽ നിന്ന് എത്തിയതിനാൽ തന്നെ അഭിനയത്തിലും മോഡലിങ്ങിലും നൃത്തത്തിലുമെല്ലാം ശ്രദ്ധ നേടിയിട്ടുണ്ട് ഉത്തര. നടി എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ നൃത്തത്തിലാണ് ഉത്തരയുടെ പൂർണ ശ്രദ്ധയും. മകൾ ധീമഹി ജനിച്ചതോടെ നൃത്ത
തിരക്കുള്ള ഉദ്യോഗസ്ഥയാണെങ്കിലും സോഷ്യൽ മീഡിയയിലും സജീവമാണ് ദിവ്യ എസ്, അയ്യർ ഐ.എ.സ്. കുഞ്ഞുമകൻ മൽഹാറിനൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ ദിവ്യ ഐ.എ.എസ് പങ്കു വെയ്ക്കാറുണ്ട്. മൽഹാറിന്റെ കുസൃതികൾക്കും കുഞ്ഞുകുഞ്ഞു കുറുമ്പുകൾക്കും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ഇത്തവണ എന്തായാലും
നവയുഗ് കുട്ടികളുടെ നാടക– ചലച്ചിത്ര ഗ്രാമത്തിന്റെ ആഭിമുഖ്യത്തിലുള്ള 25–ാമത് വാർഷിക ക്യാംപ് മേയ് 6 മുതൽ 9 വരെ കോട്ടയം കുമാരനല്ലൂർ തന്മയ മീഡിയ സെന്ററിൽ വച്ചു നടത്തുന്നതാണ്. പ്രധാനമായും കുട്ടികളുടെ വ്യക്തിത്വ–വികസനം, കലാപരമായ കഴിവുകൾ, നാടക– ചലച്ചിത്ര അഭിനയ പരിശീലനം, ചലച്ചിത്ര പ്രദർശനം, നാടകാവതരണം
ചൈത്ര നവരാത്രി ആഘോഷത്തിന് നാലുവയസ്സുകാരി മകൾ സമിഷയുടെ കാൽ കഴുകി കന്യാപൂജ നടത്തി ശിൽപ ഷെട്ടി. ‘ഞങ്ങളുടെ സ്വന്തം ദേവി സമിഷയ്ക്കു കന്യാപൂജ നടത്തി അഷ്ടമിയുടെ ശുഭമുഹൂർത്തം ആഘോഷിക്കുന്നു. മഹാഗൗരി എല്ലാവരെയും സമ്പത്തും സ്നേഹവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ’- കന്യാപൂജയുടെ വിഡിയോ പങ്കുവച്ച് ശിൽപ ഷെട്ടി
ഭക്ഷണം നല്‍കാതെ സൂര്യപ്രകാശം മാത്രം ഏല്‍പ്പിച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ റഷ്യന്‍ ഇന്‍ഫ്ളുയന്‍സര്‍ക്ക് എട്ട് വര്‍ഷം തടവ് ശിക്ഷ. മാക്സിം ല്യുത്യി എന്ന ഇന്‍ഫ്ളുയന്‍സറാണ് കുഞ്ഞിന് അമാനുഷിക കഴിവുകള്‍ ലഭിക്കുന്നതിനായി ഭക്ഷണങ്ങള്‍ നല്‍കാതെ സൂര്യപ്രകാശം കൊള്ളിക്കുക മാത്രം
നിറങ്ങളോട് ഏറെ പ്രിയമുള്ളവരാണ് കുട്ടികൾ. ചിത്രം വരച്ചും ആ ചിത്രങ്ങൾക്ക് നിറങ്ങൾ നൽകിയും വർണക്കൂട്ടുകൾ കൊണ്ട് ചാലിച്ചെഴുതുന്നതാണ് ഓരോ ബാല്യവും. മകന്റെ ഇത്തവണത്തെ പിറന്നാളിന് വർണങ്ങളുടെ ലോകമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും ഒരുക്കിയത്. ‘‘ഇത് ഇസുവിന്റെ നിറങ്ങളുടെ ലോകമാണ്’’ എന്ന് പേരിട്ടാണ് മകന്റെ
ലക്ഷ്മി നായർക്ക് ഇത്തവണത്തെ വിഷു ആഘോഷത്തിന് ഒരു അധികമധുരം കൂടി ഉണ്ടായിരുന്നു. കൊച്ചുമകൾ സരസ്വതിക്ക് ഒപ്പമുള്ള ആദ്യത്തെ വിഷു ആയിരുന്നു ഇത്തവണത്തേത്. ലക്ഷ്മി നായരുടെ മകൻ വിഷ്ണുവിന്റെ മകളാണ് സരസ്വതി. മകൻ വിഷ്ണുവിനും ഭാര്യ അനുരാധയ്ക്കും ഇക്കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു ആദ്യത്തെ കുഞ്ഞ് പിറന്നത്.
മാവിന്റെ ചുവട്ടിൽ കളിയ്ക്കാൻ ചെന്നപ്പോൾ അണ്ണാറക്കണ്ണൻ എവിടെ പോയി? ചോദ്യം ഒരു കുഞ്ഞിനോടാണെങ്കിൽ പല തരത്തിലുള്ള രസകരമായ മറുപടികൾ പ്രതീക്ഷിക്കാം. അത്തരത്തിലൊരു മറുപടിയുടെ വിഡിയോ ആണ് കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് സമൂഹ മാധ്യമങ്ങളിലൂടെ
കുഞ്ഞുങ്ങളുടെ വഴക്കുകൾ പുറത്തു നിന്ന് കാണുന്നവർക്ക് ഒരു രസം ആയിരിക്കും. എന്നാൽ വീട്ടിലുള്ളവർക്ക് സമാധാനം പോകാൻ വേറെ ഒന്നും വേണ്ടി വരില്ല. ഇളയ കുഞ്ഞുങ്ങൾ വഴക്കുണ്ടാക്കുമ്പോൾ വിട്ടു കൊടുക്കാൻ വിധിക്കപ്പെട്ടവരായിരിക്കും മൂത്ത കുഞ്ഞുങ്ങൾ. എന്നാൽ അത് കുഞ്ഞുങ്ങൾക്ക് മാനസികമായി ഒരു ഗുണവും ചെയ്യില്ലെന്ന്
ഒരു ഒൻപത് വയസുകാരിയുടെ 75 കിലോ ഡെഡ്ലിഫ്റ്റിങ് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇപ്പോഴത്തെ ട്രെൻഡിങ് കാഴ്ച്ചയാണ് 9 വയസുകാരിയുടെ വെയ്റ്റ് ലിഫ്റ്റിങ്. ഹരിയാനയിൽ നിന്നുള്ള ആർഷിയ ഗോസ്വാമിയാണ് 75 കിലോ ഡെഡ്ലിഫ്റ്റ് ചെയ്ത് ഞെട്ടിച്ചിരിക്കുന്നത്. 2021ൽ ആറാം വയസിൽ 45 കിലോ ഉയര്‍ത്തി ആർഷിയ ഏറ്റവും
കൂട്ടുകാരിയുടെ കുഞ്ഞുമകനൊപ്പമുള്ള ഒരു മനോഹരമായ വിഡിയോയാണ് നടി അഹാന കൃഷ്ണ പങ്കുവെച്ചിരിക്കുന്നത്. വിഡിയോയുടെ ആദ്യ ഭാഗത്ത് ജനിച്ചിട്ട് കുറച്ച് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ അഹാന എടുത്തുകൊണ്ടു നിൽക്കുന്നത് കാണാം. തുടർന്ന് കുഞ്ഞിനെ മടിയിലിരുത്തി ലാളിക്കുകയാണ് അഹാന. വിഡിയോയുടെ അവസാന ഭാഗമാണ്
നാടെങ്ങും തെരഞ്ഞെടുപ്പിന്റെ ബഹളത്തിലാണ്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ തെരഞ്ഞെടുപ്പ് ചൂടിലാണ്. ചൂട് കൂടിയതോടെ വീടു കയറിയുള്ള വോട്ട് പിടുത്തത്തിൽ കുറവ് വന്നിട്ടുണ്ട്. എന്നാൽ, സോഷ്യൽ മീഡിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വളരെ സജീവമാണ്. മാതാപിതാക്കളുടെ തിരക്കിട്ട രാഷ്ട്രീയ ചർച്ചകൾ കേട്ട് വളരുന്ന
തെന്നിന്ത്യയുടെ പ്രിയതാരം നയൻതാര കഴിഞ്ഞ ദിവസം പിതാവ് കുര്യന് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവച്ച തന്റെ ഒരു കുട്ടിക്കാല ചിത്രം വൈറൽ ആയിരുന്നു. അച്ഛന് കുഞ്ഞു നയൻസിനെ എടുത്തുനിൽക്കുന്ന ചിത്രമായിരുന്നു അത്. കുട്ടിനയൻസിന്റെ അതേ ലുക്കാണ് താരത്തിന്റെ മക്കളിലൊരാൾക്കെന്നാണ് ആരാധകരുടെ കണ്ടെത്തൽ.. ഇപ്പോഴിതാ,
ജീവിതത്തിൽ പ്രകാശം പരത്തുന്നവരാണ് കുഞ്ഞുങ്ങൾ. ഇപ്പോൾ, മകൾക്കൊപ്പം ഉംറ നിർവഹിച്ചതിന്റെ സന്തോഷം പങ്കു വയ്ക്കുകയാണ് മുൻ പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. സമൂഹമാധ്യമത്തിലൂടെ അഫ്രീദി തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ‘‘എന്റെ ജീവിതത്തിലെ പ്രകാശമായ എന്റെ കുഞ്ഞുമായി ഉംറയ്ക്കുള്ള യാത്രയിൽ.
ആവിശ്വസനീയമായ നേട്ടം കൊണ്ട് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഒരു രണ്ടരവയസുകാരി. എവറസ്റ്റ് കൊടുമുടി കടന്ന് ബേസ് ക്യാമ്പിൽ എത്തിയിരിക്കുകയാണ് മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുമുള്ള ഈ കുഞ്ഞുതാരം. സമുദ്രനിരപ്പിൽ നിന്നും 17,598 അടി താണ്ടി മുകളിലെത്തിയാണ് ജിന്നി എന്ന് വിളിപ്പേരുള്ള സിദ്ധി മിശ്ര ഈ അത്ഭുത യാത്ര
പേരക്കുട്ടിക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി ഇടയ്ക്കിടയ്ക്ക് റഹ്മാൻ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. റഹ്മാന്റെ മകൾ റുഷ്ദയുടെ കുഞ്ഞ് അയാൻ ആണ് റഹ്മാന്റെ വീട്ടിലെ ഇപ്പോഴത്തെ താരം. ഇത്തവണ കൊച്ചുമകന്റെ തലയിൽ ഒരു ഹെയർ സ്റ്റൈൽ പരീക്ഷണം നടത്തുകയാണ് മുത്തച്ഛൻ റഹ്മാൻ. കുഞ്ഞിന്റെ തലമുടി റഹ്മാൻ രണ്ടു കൈകളും
ഗായിക സിതാര കൃഷ്ണകുമാറിന്റെ മകൾ സായു അവധിക്കാലത്തിന്റെ തിരക്കിലാണ്. കൂട്ടുകാരി ദക്ഷിണയുമൊത്ത് ഐസ്ക്രീം നുണഞ്ഞും വർത്തമാനം പറഞ്ഞും അമ്യൂസ്മെന്റ് പാർക്കുകളിൽ കളിച്ചും ഒരുമിച്ച് ഉറങ്ങിയും എല്ലാം അവധിക്കാലം ആസ്വദിക്കുകയാണ്. സിതാര തന്നെയാണ് കുട്ടികളുടെ അവധിക്കാല ആഘോഷത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ
ചുറ്റിലും കാണുന്നതിലെല്ലാം കൗതുകം കണ്ടെത്തും കുഞ്ഞുങ്ങൾ. ആകാശവും ഭൂമിയും സൂര്യനും ചന്ദ്രനും എന്നുവേണ്ട എല്ലാം തന്നെയും അവർക്കു വിസ്മയം ജനിപ്പിക്കുന്ന കാഴ്ച്ചകൾ തന്നെയാണ്. അത്തരമൊരു കാഴ്ചയിലേക്ക് കൈകൾ ചൂണ്ടി, അമ്മയ്ക്കും താൻ കാണുന്ന വർണലോകം കാണിച്ചു കൊടുക്കുകയാണ് ഹോപ്. ചുരുങ്ങിയ കാലം കൊണ്ട്
ഷൂട്ടിംഗ് കഴിഞ്ഞെത്തിയ വിഘ്നേഷ് ശിവനെ കുട്ടികളുമായി കാത്തുനിൽക്കുന്ന ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെ ചിത്രങ്ങൾ വൈറലാകുന്നു. നീണ്ട ഇരുപതു ദിവസങ്ങൾക്ക് ശേഷം നിങ്ങളെ കണ്ടപ്പോഴുള്ള ഞങ്ങളുടെ മൂന്നുപേരുടെയും സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല എന്ന കുറിപ്പുമായി നയൻതാര തന്നെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ
കേരളത്തിലെ കുഞ്ഞുങ്ങൾ ഇനി ‘കാക്കേ കാക്കേ കൂടെവിടെ’ എന്നു ചോദിച്ചു തൊണ്ടകീറി പാടിയിട്ടു കാര്യമില്ല. കാക്കയ്ക്ക് കൂടുതൽ ഇഷ്ടം ന്യൂയോർക്കിലെ ഓട്ടോ എന്ന 2 വയസ്സുകാരനോടാണ്. വീട്ടിനുള്ളിലിരിക്കുന്ന ഓട്ടോയെ കാക്ക വന്നു ജനലിൽ തട്ടിവിളിക്കും. ഓട്ടോ ജനൽ തുറന്നു കൊടുക്കും. ഓട്ടോയ്ക്ക് താലോലിക്കാൻ
സ്കൂളിലെത്തി ക്ലാസ് തുടങ്ങി കുറച്ചുകഴിയുമ്പോൾ തന്നെ നമ്മളിൽ പലരുടേയും ചിന്ത ഉച്ചഭക്ഷണത്തിന്റെ ഇടവേളയെ കുറിച്ചായിരിക്കും അല്ലേ. വീട്ടിൽ നിന്നും അമ്മ പാകം ചെയ്തു തന്നുവിട്ട ഭക്ഷണം കൂട്ടുകാർക്കൊപ്പം വട്ടം കൂടിയിരുന്ന് കഴിക്കുന്നതിന്റെ ആനന്ദം ഒന്ന് വേറെ തന്നെയാണ്. അടുത്തിരിക്കുന്നയാളുടെ പാത്രത്തിൽ
വേനൽ ചൂട് കടക്കുമ്പോൾ മഞ്ഞുപെയ്യുന്ന നാട്ടിലെത്തിയാലോ? മഞ്ഞും തണുപ്പും അതിനൊപ്പം മനോഹരമായ കാഴ്ചകളും വിനോദത്തിനായി കുതിരസവാരി പോലുള്ളവയും. സ്വർഗതുല്യമായ നാട്ടിൽ അവധിക്കാലം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ മലയാളികളുടെ പ്രിയനടൻ ചാക്കോച്ചൻ പങ്കുവച്ചപ്പോൾ കുസൃതിയോടെയും കൗതുകത്തോടെയും പല ഭാവങ്ങൾ മുഖത്ത്
കുട്ടികളുടെ ഇടയിൽ എല്ലാക്കാലവും പ്രിയമുള്ള പാട്ടാണ് 'മീശക്കാരൻ മാധവന് ദോശ തിന്നാൻ ആശ' എന്നത്. ദോശയ്ക്കൊപ്പം തന്നെ മീശയും ഈ വരികളിൽ താരമാണ്. മീശ വെച്ചുള്ള പോസ് ആണെങ്കിൽ ഈ പാട്ട് നിർബന്ധവുമാണ്. രണ്ട് അടിപൊളി മീശക്കാരാണ് ഈ പാട്ടിനൊപ്പം ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. മറ്റാരുമല്ല സോഷ്യൽ
കളിക്കുന്നവർക്കും ആസ്വദിക്കുന്നവർക്കും ഒരുപോലെ ലഹരിയാകുന്ന ഒന്നാണ് ഫുട്ബോൾ. ഒരു പന്തിനു പിറകെ ഒരു പറ്റം ആളുകൾ കാലു കൊണ്ട് പായുമ്പോൾ ഒരായിരം മനസുകളാണ് അതിന്റെ പിന്നാലെ ആരും കാണാതെ പായുന്നത്. കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ വലിയ ആവേശത്തോടെയാണ് ഫുട്ബോൾ കളിക്കുന്നതും ആസ്വദിക്കുന്നതും. മനോഹരമായ ഒരു
തിയറ്ററിൽ നിന്ന് ഇറങ്ങി പോന്നിട്ടും വിടാതെ കൂടെ കൂടുന്ന ചില സിനിമകളുണ്ട്. 100 കോടിയും 200 കോടിയും കടന്ന്, ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന മഞ്ഞുമ്മൽ ബോയ്സ് ആണ് അടുത്ത കാലത്ത് പ്രേക്ഷകലക്ഷങ്ങൾ ഒരേപോലെ നെഞ്ചേറ്റിയ ചിത്രം. നടന്ന സംഭവത്തെ വെള്ളിത്തിരയിലേക്ക് ആവാഹിച്ചപ്പോൾ അത് സൗഹൃദം
രസതന്ത്ര പഠനത്തിന്റെ ഭാഗമായി ആവർത്തന പട്ടികയുമായി ഹൈസ്കൂൾ കാലഘട്ടത്തിൽ മല്ലിട്ടവരായിരിക്കും മിക്കവരും. അതുകൊണ്ടു തന്നെ ഒരു ഒന്നാം ക്ലാസുകാരൻ ആവർത്തന പട്ടിക ഒരു അല്ലലുമില്ലാതെ പറയുന്നത് കേൾക്കുമ്പോൾ എങ്ങനെയാണ് അന്തം വിടാതെ ഇരിക്കുക. എറണാകുളം ജില്ലയിലെ സൗത്ത് വാഴക്കുളം ജി എൽ പി എസിലെ ആരവ് സഞ്ജു എന്ന
കുട്ടികളുടെ കളിചിരികളും പാട്ടുകളും കാണുന്നതും കേൾക്കുന്നതും ആർക്കാണ് ഇഷ്ടമില്ലാത്തത്? അത്തരമൊരു മനോഹര കാഴ്ചയുടെ രസം പകരുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ ഗായിക റിമി ടോമി. സഹോദരപുത്രിയായ കുട്ടിമണി ആണ് വിഡിയോയിലെ താരം. വൺ, ടു, ത്രീയിൽ തുടങ്ങി ജനഗണമന വരെ പറഞ്ഞും
കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ സമയം പോകുന്നത് അറിയില്ല. അവരുടെ കുസൃതികളും തമാശകളും ശരിക്കും നല്ലൊരു നേരമ്പോക്ക് ആണ്. ചെറിയ കാര്യങ്ങൾക്കുള്ള അവരുടെ ചെറിയ ചെറിയ വഴക്കുകൾ, കുഞ്ഞു കുഞ്ഞു തരികിടകൾ അങ്ങനെയങ്ങനെ നിരവധി കാര്യങ്ങളിലൂടെ ആയിരിക്കും ഒരു ദിവസം കടന്നുപോകുന്നത്. അതിൽ പ്രധാനപ്പെട്ട മറ്റൊരു
എസ്സ നിസ്തറിനു ചോക്ലേറ്റ് എന്നാൽ ജീവനാണ് .ചെറുപ്പകാലം മുതലേ വിവിധതരം ചോക്ലേറ്റുകൾ കൊതിയോടെ രുചിക്കുമ്പോൾ തന്റേതായ ഒരു ചോക്ലേറ്റ് റെസിപ്പി തയ്യാറാക്കണം എന്ന സ്വപ്നം എസ്സ കൊണ്ടുനടന്നിരുന്നു. എല്ലാവരും ഇഷ്ട്ടപ്പെടുന്ന, വ്യത്യസ്തമായ ഒരു ചോക്ലേറ്റായിരുന്നു കുഞ്ഞു എസ്സയുടെ സ്വപ്നങ്ങളിൽ നിറയെ. ഇതിനു
മൂന്നു വയസ്സുകാരനായ മകനെ മാന്യനാക്കാനും മര്യാദ പഠിപ്പിക്കാനും ശ്രമിച്ചതിനെ തുടർന്ന് കുരുക്കിലായിരിക്കുകയാണ് അമേരിക്കയിലെ വിസ്കോൺസിൻ സ്വദേശിനിയായ ഒരമ്മ. തെറ്റായ സ്വഭാവങ്ങൾ മാറ്റാനും എങ്ങനെ മാന്യനാകണമെന്ന് അനുഭവത്തിലൂടെ പഠിപ്പിക്കാനും വേണ്ടി ഏലിയാ വ്യു എന്ന കുഞ്ഞിനെ അമ്മയായ കത്രീന ബോർ അവരുടെ കാമുകനായ
റോബട്ടുകളെ കഥകളിലും സിനിമകളിലുമൊക്കെ മാത്രം കണ്ടിരുന്ന കാലം കഴിഞ്ഞു. റോബട്ടിക് സാങ്കേതികവിദ്യയുടെ സ്വാധീനം ഇന്നു പലയിടത്തും കാണാം. വ്യവസായങ്ങളിലും മറ്റും വലിയ തോതിലുള്ള ഉൽപാദനത്തിന് റോബട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. രൂപത്തിൽ മനുഷ്യരെ അനുസ്മരിപ്പിക്കുന്ന റോബട്ടുകൾ ഹ്യൂമനോയ്ഡ് എന്ന പേരിൽ
ഓരോ പിറന്നാളും പ്രധാനപ്പെട്ടതാണ്. സ്വന്തം പിറന്നാൾ ആണെങ്കിലും കുടുംബാംഗങ്ങളുടെ പിറന്നാൾ ആണെങ്കിലും അതിന് വികാരപരമായ മറ്റൊരു തലം കൂടിയുണ്ട്. കേക്ക് കട്ട് ചെയ്ത ശേഷം ആദ്യ കഷണം ആർക്കു കൊടുക്കണം തുടങ്ങിയ രസകരമായ ടെൻഷനുകൾ ആർക്കുമുണ്ടാകാം. എന്നാൽ, അത്തരമൊരു സാഹചര്യത്തെ മനോഹരമായി കൈകാര്യം ചെയ്ത സഹോദരനും ആ
മുഖത്ത് കുഞ്ഞൊരു സ്പൈഡർ മാൻ ടാറ്റൂ, പിറന്നാൾ കേക്കും സ്പൈഡർമാൻ, പാർടി റൂമും സ്പൈഡർമാൻ തീം. താരദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും പുത്രൻ ജേ അലി ഖാന്റെ മൂന്നാം പിറന്നാൾ ചിത്രങ്ങൾ കണ്ടാൽ ആരും ചോദിക്കും ‘‘ജേ സ്പൈഡർമാന്റെ കട്ട ഫാനാണല്ലേ?’’ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത
സ്കൂൾ യൂണിഫോമിൽ ‘എക്സ്പ്രഷൻസ് വാരിവിതറി’ മതിമറന്ന് ഡാൻസ് കളിക്കുന്ന ഒരു കൊച്ചു പെൺകുട്ടി. സമൂഹ മാധ്യമങ്ങളിൽ ഈ വിഡിയോ വൈറലായിട്ട് കുറച്ച് നാളുകളായി. കോഴിക്കോട് ദേവഗിരി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനി ആർദ്ര നാരായൺ ആണ് ഈ വിഡിയോയിലെ മിടുക്കി. സ്കൂൾ ആനുവൽ ഡേയുടെ റിഹേഴ്സൽ സമയത്ത് പകർത്തിയ വിഡിയോയാണ്
ഹായ് അമ്മാ, ഒരു ഉമ്മ തരാട്ടോ’ എന്ന് വിളിച്ചു പറഞ്ഞു കൊണ്ടാണ് ആ കുരുന്ന് അമ്മയെ അടക്കം ചെയ്തിരിക്കുന്ന കല്ലറയ്ക്കരികിലെത്തിയത് ഹൃദയഭേദകമായ ഈ കാഴ്ച കണ്ണുനിറയാതെ കണ്ടു തീർക്കാനാകില്ല.അമ്മയ്ക്കൊരു ഉമ്മ കൊടുക്കാന്‍ കുഞ്ഞുസൈക്കിളില്‍ കയറി അവന് അവന്റെ അമ്മയുടെ കല്ലറയിലെത്തുകയാണ്. ദൂരെ നിന്നു തന്നെ
‘അറിഞ്ഞോ വിജയ് മാമൻ അഭിനയം നിർത്തി. രണ്ട് സിനിമകളില്‍ കൂടി മാത്രമേ ഇനി അഭിനയിക്കൂ. രാഷ്ട്രീയത്തിൽ പോകുവാ’ എന്ന് അച്ഛൻ, അത് കേള്‍ക്കുന്നതോടെ പൊട്ടിക്കരയുന്ന ഒരു കുഞ്ഞിന്റെ വിഡിയോയാണ് വൈറലാകുന്നത്. വിജയ് അഭിനയം നിർത്തുന്നു എന്ന വാര്‍ത്തയോടുള്ള പ്രതികരണം എന്ന നിലയില്‍ നിരവധി വിഡിയോകള്‍
ചേച്ചി പത്മയ്ക്കൊപ്പം നൃത്തം പഠിക്കാൻ ഒരുങ്ങുന്ന കുഞ്ഞു കമലയുടെ ഒരു ക്യൂട്ട് വിഡിയോയാണ് അശ്വതി ശ്രീകാന്ത് പങ്കുവച്ചിരിക്കുന്നത്. മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയും അവതാരകയുമാണ് അശ്വതി ശ്രീകാന്ത്. താരത്തിന്റെ മക്കളായ കമലയും പത്മയും ആരാധകർക്ക് സുപരിചിതരാണ്. ഇപ്പോഴിതാ, രസകരമായ ഒരു ക്യൂട്ട്
തെരഞ്ഞെടുപ്പ് കാലം ജനാധിപത്യത്തിന്റെ ഉത്സവകാലമാണ്. എങ്ങും താളമേളങ്ങൾ. വീടു കയറി വോട്ട് ചോദിക്കാൻ എത്തുന്ന സ്ഥാനാർത്ഥികളും പരിവാരങ്ങളും. തെരഞ്ഞെടുപ്പ് റാലികൾ. മഹാസമ്മേളനങ്ങൾ. പരിപാടിയുടെ അഴക് കൂട്ടാൻ റാലിയിൽ സ്ഥാനാത്ഥികളുടെ പടമുള്ള കുപ്പായമിട്ട, പാർട്ടി ചിഹ്നമുള്ള തൊപ്പിയും കൊടിയും കൈയിലേന്തിയ
വിവാഹത്തിന് ശേഷം അത്രയധികം സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും നൃത്തവും ടെലിവിഷൻ പരിപാടികളുമായി സജീവമാണ് മലയാളികളുടെ പ്രിയതാരം നവ്യ നായർ. നൃത്തത്തോടു താല്പര്യമുള്ളവരെ അഭ്യസിപ്പിക്കുന്നതിനായി മാതംഗി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും താരം ആരംഭിച്ചിട്ടുണ്ട്. തന്റെ
ഒരു കാപ്പി കുടിക്കുന്നതിന് ഇത്രയേറെ കഷ്ടപ്പാട് ഉണ്ടെന്ന് നമുക്ക് എന്തേ അറിയാതെ പോയി. അതുകൊണ്ടാണ് ജോൺ ജസ്റ്റിൻ എന്ന നാലാം ക്ലാസുകാരൻ കാപ്പിച്ചെടിയിൽ നിന്നും കട്ടൻകാപ്പിയിലേക്കുള്ള യാത്ര തന്റെ പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തിച്ചത്. വളരെ രസകരമായ അവതരണമാണ് വിഡിയോയുടെ പ്രത്യേകത. കാപ്പി പൂക്കുന്നത് മുതൽ
കൊല്ലം ജില്ലയിലെ ശാസ്താംകോട്ട ശൂരനാട് ജിഎൽപിഎസ് കിടങ്ങയം നോർത്ത് സ്കൂളിലെ മിടുക്കിക്കുട്ടികളാണ് അരുണിമയും രുദ്രാ മനുവും. ഉച്ച സമയത്തെ ഇടവേളകളിൽ ചിലപ്പോഴൊക്കെ ഒരുമിച്ചു നൃത്തം ചെയ്യാറുണ്ട്. അതിനായി പാട്ടു വച്ചു കൊടുക്കാൻ അധ്യാപകരെ സമീപിക്കും. ആവശ്യപ്പെടാറുണ്ട്. അധ്യാപകൻ സൂരജിന്റെ സമീപമാണ് ഇത്തവണയും
ഒരിക്കൽ ഓൺലൈനിൽ ഇഷ്ടപ്പെട്ട ഒരു കളിപ്പാട്ടം കണ്ട മൽഹാർ തനിക്ക് അത് വാങ്ങി തരണമെന്ന് അമ്മയായ ദിവ്യ എസ് അയ്യരോട് പറഞ്ഞു. എന്നാൽ മറുപടിയായി, ഇപ്പോൾ വാങ്ങാൻ പറ്റില്ലല്ലോ അമ്മയുടെ കയ്യിൽ അത്രയും പണമില്ല എന്നാണ് ദിവ്യ പറഞ്ഞത്. എന്നാൽ ഇത് കേട്ട നാല് വയസുകാരൻ മൽഹാർ, സാരമില്ല ആമസോണിൽ ഓർഡർ ചെയ്ത് താൻ തന്നെ
എത്ര വലുതായാലും സഫലമാകാതെ ഇരിക്കുന്ന ചില കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ മനസിൽ എവിടെയെങ്കിലും കാണും. ഒരു അവസരം കിട്ടിയാൽ അപ്പോൾ തന്നെ അത് സഫലമാക്കുകയുെ ചെയ്യും. ആ സമയത്ത് പ്രായമൊന്നും ഒരു തടസമേ ആകില്ല. അങ്ങനെ മനസിന്റെ ഒരു കോണിൽ സൂക്ഷിച്ചുവെച്ചിരുന്ന ആഗ്രഹം സഫലമാക്കിയതിന്റെ സന്തോഷത്തിലാണ് ഗായിക റിമി ടോമി.
കുട്ടികൾ എല്ലാം പെട്ടെന്നു പഠിക്കുമെന്ന് പറയുമെങ്കിലും ഈ രണ്ടര വയസ്സുകാരിയുടെ വിഡിയോ ആരെയും അതിശയിപ്പിക്കും. നൃത്തം പഠിക്കുന്നവർ അൽപം ബുദ്ധിമുട്ടിയാണ് മുദ്രകൾ പഠിച്ചെടുക്കുക. അതും ഗുരുവിൽനിന്ന് നിരന്തര പരിശീലനം കൊണ്ട്. എന്നാൽ കോട്ടയം ജില്ലയിലെ മൂലേടം സ്വദേശിയായ ധ്വനി എന്ന രണ്ടര വയസ്സുകാരി
ചില കാര്യങ്ങൾക്കു വേണ്ടി ഏതറ്റം വരെയും പോകുന്ന ചില മനുഷ്യരുണ്ട്. കുഞ്ഞു മൽഹാറിന്റെ തണ്ണീർമത്തൻ ജൂസ് (Watermelon Juice) ഉണ്ടാക്കൽ അത്തരത്തിലൊന്നാണ്. വിഴിഞ്ഞം തുറമുഖം മാനേജിങ് ഡയറക്ടർ ദിവ്യ എസ്. അയ്യരുടെയും കോൺഗ്രസ് നേതാവ് കെ.എസ്.ശബരീനാഥിന്റെയും മകൻ മൽഹാർ അമ്മയ്ക്കു വേണ്ടി ജൂസ് ഉണ്ടാക്കിയതിന്റെ
രസകരമായ നിരവധി നിമിഷങ്ങൾക്ക് സാക്ഷിയാകാറുണ്ട് ഓരോ വിവാഹവേളയും. കുസൃതി നിറഞ്ഞ നോട്ടങ്ങളും കുറുമ്പ് കലർന്ന നിമിഷങ്ങളുമൊക്കെയായി മനോഹരമായ ഒരുപിടി മുഹൂർത്തങ്ങൾ അവിടെ പിറന്നുവീഴും. അത് ഒപ്പിയെടുക്കാൻ മാത്രമായി ക്യാമറകളുമായി കുറച്ച് മിടുക്കരും ഉണ്ടാകും. അത്തരത്തിൽ ഒരു വിവാഹവേദിയിലെ രസകരമായ മുഹൂർത്തമാണ്
വിരിഞ്ഞുവരുന്ന പുഷ്പം പോലെ പുതുമ നിറഞ്ഞതും മാലാഖയെപ്പോലെ നിർമലവുമാണ് ഓരോ കുഞ്ഞും. കാരണം, ലോകത്തിന്റെ കാപട്യങ്ങൾ അവരറിയുന്നില്ല. ഈ ലോകത്തിന്റെ ശരിതെറ്റുകൾ എന്താണെന്ന് മാതാപിതാക്കളിൽനിന്നാണ് അവർ അറിയുന്നത്. അതുകൊണ്ടു തന്നെ ശരിയേത്, തെറ്റേത് എന്ന് പറഞ്ഞു കൊടുക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കൾക്കുണ്ട്.
കുഞ്ഞുവാവകളിൽ ഒരാളെ തോളിലേറ്റി പ്രിയതാരം. ആ ചിത്രം ആരാധകർക്കായി പങ്കുവച്ചപ്പോൾ അതിനേക്കാൾ മനോഹരമായ വാക്കുകളും. എത്ര സുന്ദരമാണീ ചിത്രമെന്നാണ് അതിലേക്ക് നോക്കിയ ആരാധകർ ഒരേ സ്വരത്തിൽ പറഞ്ഞത്. ഇരട്ടക്കുട്ടികളിൽ ഒരാളെ തോളിലേറ്റി നിൽക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞദിവസം നയൻതാര പങ്കുവെച്ചത്. 'ഈ
കൊച്ചു കുട്ടികളെ നഴ്സറിപ്പാട്ടുകൾ പഠിപ്പിക്കാൻ എളുപ്പ വഴി അത് പലയാവർത്തി കേൾപ്പിക്കുക എന്നതാണ്. എന്നാൽ അതിനൊപ്പം അനിമേഷൻ കൂടെ ആയാലോ? പാട്ടും ആക്ഷനുമൊക്കെ കുട്ടികളെ രസിപ്പിക്കുക തന്നെ ചെയ്യും. അത്തരത്തിൽ കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നഴ്സറി പാട്ടായ ‘ഹേ ഡിഡിൽ ഡിഡിൻ’ അനിമേറ്റഡ് രൂപത്തിൽ
രാമായണത്തെ കുറിച്ചുള്ള 100 ചോദ്യങ്ങൾക്ക് 6 മിനിറ്റ് 54 സെക്കൻഡിൽ ഉത്തരം നൽകി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി മൂന്നര വയസ്സുകാരി വി.എസ്. അപൂർവ. ‘വേഗത്തിൽ ഉത്തരങ്ങൾ നൽകിയ കുട്ടി’ റെക്കോർഡാണ് നേടിയത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം തെറ്റാതെ ഉത്തരം പറഞ്ഞ അപൂർവ,
യൂറോപ്യൻ രാജ്യമായ ചെക് റിപ്പബ്ലിക്കിൽ നിന്നുള്ള നാലുവയസ്സുകാരി ലോകത്തെ ഏറ്റവും പൊക്കമുള്ള പർവതമായ എവറസ്റ്റിന്റെ ബേസ് ക്യാംപിലെത്തി. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി ഈ പെൺകുട്ടി. സാറ എന്നാണു കുട്ടിയുടെ പേര്. പിതാവായ ഡേവിഡ് സിഫ്രയ്ക്കും ഏഴുവയസ്സുള്ള സഹോദരനും ഒപ്പമാണ് സാറ
പ്രീഷ ചക്രവർത്തിക്ക് ഒൻപതു വയസാണു പ്രായം. എന്നാൽ അഭിമാനകരമായ ഒരു നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ഈ കുരുന്ന്. ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ടാലന്റഡ് യൂത്ത് എന്ന സംഘടന ചിട്ടപ്പെടുത്തിയ ലോകത്തെ ഏറ്റവും മികവുറ്റ വിദ്യാർഥികളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുകയാണ് പ്രീഷ. 90 രാജ്യങ്ങളിൽ നിന്നായി ഏകദേശം 16000
പലതരത്തിലുള്ള തുലാഭാരങ്ങൾ കണ്ടിട്ടുണ്ടെങ്കിലും മൃദംഗം കൊണ്ടൊരു തുലാഭാരം വളരെ വ്യത്യസ്തമാണ്. പ്രശസ്ത നർത്തകിയായ ഉത്തര ഉണ്ണിയാണ് മകൾ ധീമഹിക്ക് മൃദംഗം കൊണ്ട് തുലാഭാരം നടത്തിയത്. മൃദംഗം എന്നത് താളാത്മകമാണ്. അതുകൊണ്ടു തന്നെയാണ് ധീമഹിക്ക് മൃദംഗം കൊണ്ട് തുലാഭാരം നടത്താൻ ഉത്തര ഉണ്ണി തീരുമാനിച്ചത്. കുഞ്ഞിന്റെ തുലാഭാര ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് മൃദംഗം കൊണ്ട് തുലാഭാരം നടത്തിയതിനെക്കുറിച്ച് ഉത്തര ഉണ്ണി മനസു തുറന്നു. തുലാഭാരത്തിന് ഒപ്പം കൊച്ചു ധീമഹിയുടെ ചോറൂണും കഴിഞ്ഞദിവസം നടന്നിരുന്നു.
മകള്‍ ഓംഷികയുടെ എട്ടാം ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് നടി മന്യ. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം മകൾക്ക് ഹൃദ്യമായൊരു കുറിപ്പും താരം പങ്കുവച്ചു.ചിത്രങ്ങൾക്കു താഴെ നിരവധിയാളുകളാണ് ഓംഷികയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്. ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ
സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നു രസകമായ ഒരു വിഡിയോയാണ് തൃശൂർ സിറ്റി പൊലീസ് ഏറെ സ്നേഹത്തോടെ വികൃതിപ്പയ്യന്മാരെ മുൻനിർത്തി നൽകുന്ന സന്ദേശം. സെൽഫി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന രണ്ട് കൗമാരക്കാരായ ആൺകുട്ടികൾ, തങ്ങൾ ജീവിതം കയ്ച്ചിലാക്കാൻ (രക്ഷപ്പെടുത്താൻ) പരമാവധി ശ്രമിക്കുകയാണെന്നും നടക്കുമോ
അനാമിക കൊഞ്ചിക്കൊണ്ട് നന്നായൊന്നു ആസ്വദിച്ചു പാടിയാണ് താൻ ജനിക്കുന്നതിനും ഏറെക്കാലം മുൻപുള്ള വെണ്ണിലാ ചന്ദനക്കിണ്ണം എന്ന് തുടങ്ങുന്ന സിനിമാഗാനം.എവിടെയൊക്കെയോ കേട്ട ഓർമയിൽ നിന്നും വരികൾ ചേർത്ത് വച്ച് പാടുമ്പോൾ സംഗതി ഇത്ര വൈറൽ ആകുമെന്ന് അനാമിക കരുതിയില്ല. തുടക്കം ഗംഭീരമായിരുന്നു. എന്നാൽ രണ്ടാമത്തെ
പൃഥ്വിരാജ് മകളെക്കുറിച്ച് പറഞ്ഞത് വളരെ സത്യമാണെന്നും വളരെ ബ്രില്യന്റെ ആയ ഒരു കുട്ടിയാണ് അലംകൃതയെന്നും വ്യക്തമാക്കുകയാണ് പൂർണിമ ഇന്ദ്രജിത്തിന്റെ സഹോദരിയായ പ്രിയ മോഹൻ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രിയ മോഹൻ ഇക്കാര്യം വ്യക്തമാക്കിയത്. വിരളമായി മാത്രമേ അലംകൃതയെ കണ്ടിട്ടുള്ളൂവെന്നും എന്നാൽ
സോഷ്യൽ മീഡിയയിൽ ഇപ്പോൾ സംസാരവിഷയം റിമിയുടെ അമ്മ റാണിയും സഹോദരി റീനുവിന്റെ മകൻ കുട്ടാപ്പിയും ചേർന്നു കളിക്കുന്ന ഒരു ഡാൻസ് നമ്പരാണ്. 'ഒരു മധുരക്കിനാവിൻ ലഹരിയിലെങ്ങോ' എന്ന ഗാനത്തിനാണ് ഇരുവരും ചുവടു വെച്ചിരിക്കുന്നത്. നടനും ഡാൻസറും കൊറിയോഗ്രാഫറുമായ ടിബിൻ ജോസഫിന് ഒപ്പമാണ് ഈ മനോഹര നൃത്തം. വളരെ
കൂട്ടുകാരെ,കഥകൾ കേൾക്കാൻ നിങ്ങൾക്കിഷ്ടമാണല്ലോ. ഒരു കടംകഥ പറയാം. ശ്രദ്ധിച്ച് കേൾക്കണം കേട്ടോ. ഒരിക്കൽ വരാന്തയിലിരുന്ന്, പണ്ടു താൻ ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്ത കഥ പേരക്കുട്ടിയായ പക്രൂസിനു പറഞ്ഞുകൊടുക്കുകയായിരുന്നു കേണൽ ഡിക്രൂസ്. ‘ഞാനും എന്റെ കീഴിലുള്ള സൈനികരും വടക്കൻ ഫ്രാൻസിൽ ജർമൻ
ജീവിതത്തിൽ രക്ഷപെടാൻ നിരവധി പ്ലാനിങ്ങുകൾ നടത്തുന്നവരാണ് എല്ലാവരും. പക്ഷേ ഈ പ്ലാൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും അങ്ങ് വിജയിക്കാറില്ലെന്നു മാത്രം. എന്നാലും പ്ലാനിങ്ങിന് യാതൊരു കുറവും ഉണ്ടാകില്ല. അത്തരത്തിൽ സുഹൃത്തിനൊപ്പം നടത്തിയ, ജീവിതത്തില്‍ രക്ഷപെടാനുള്ള പ്ലാനിങിനെ കുറിച്ചു ഫറയുന്ന ഒരു
സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളിലും വിഡിയോകളിലും മകൻ മൽഹാറും ഈ അമ്മയ്ക്ക് ഒപ്പം കാണും. അമ്മ ദിവ്യ എസ് അയ്യർ ഐ എ എസ് തിരക്കുള്ള ഉദ്യോഗസ്ഥ ആണെങ്കിലും വീണു കിട്ടുന്ന ചെറിയ നിമിഷങ്ങൾ കുഞ്ഞിന് വേണ്ടി മാറ്റി വെക്കാറുണ്ട്. അതാണ് നമ്മൾ സോഷ്യൽ മീഡിയയിൽ കാണുന്ന മനോഹരമായ കുടുംബ നിമിഷങ്ങളും. കെ
വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ നമ്മളും കുഞ്ഞുങ്ങളെ പോലെയാകണം. അവർക്ക് വേണ്ടി ചിലപ്പോൾ ആനയാകണം, അല്ലെങ്കിൽ വിമാനമാകണം. പിന്നെ സമയം പോലെ സിംഹവും ആടുമാകണം. മറ്റ് ചിലപ്പോൾ വെടിയേറ്റ് വീഴണം, എഴുന്നേൽക്കണം. കാരണം, കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കാൻ എന്ത് സാഹസിക വിനോദങ്ങൾ ചെയ്യാനും മടിയില്ലാത്തവരാണ് നമ്മൾ.
ധാരാളം കുട്ടികൾ 2023ൽ അവരുടേതായ സംഭാവനകൾ നൽകി. ഇക്കൂട്ടത്തിൽ ധാരാളം ഇന്ത്യൻ കുട്ടികളുമുണ്ട്. 17 വയസ്സുകാരനായ രമേഷ് ബാബു പ്രഗ്നാനന്ദ കഴിഞ്ഞ വർഷം ചെസ്സിലെ വമ്പൻ കളിക്കാരനായ മാഗ്നസ് കാൾസനെ പരാജയപ്പെടുത്തി. കേവലം 12 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ചെസ്സിൽ ഗ്രാൻഡ്മാസ്റ്ററായ പ്രഗ്നാനന്ദ തമിഴ്നാട്
ചെന്നൈയിൽ വച്ചു നടന്ന 61–ാമത് ദേശീയ റോളർ സ്കേറ്റിങ് ചാംപ്യൻഷിപ്പിൽ ആർട്ടിസ്റ്റിക് വിഭാഗത്തിൽ 7– 9 ഏജ് ഗ്രൂപ്പിൽ കപ്പിൾ ഡാൻസിൽ ഗോൾഡ് മെഡൽ നേടി കൊച്ചുമിടുക്കർ. സെന്റ് തോമസ് സെൻട്രൽ സ്കൂൾ മുക്കോലയ്ക്കലിൽ മൂന്നാക്ലാസിൽ പഠിക്കുന്ന അർദീപ്. ഡിയും ലേകോൾ ചെമ്പക ഇന്റർനാഷണൽ സ്കൂളിലെ രണ്ടാം ക്ലാസ്
ഏറ്റവും അപകടകരവും വിഷമുള്ളതുമായ ഉരഗങ്ങളിൽ ഒന്നാണ് പാമ്പുകൾ. പലർക്കും പാമ്പിനെ കണ്ടാൽ തന്നെ പേടിയാണ്, പ്രത്യേകിച്ച് കുട്ടികൾക്ക്. അപ്പോഴാണ് വളര്‍ത്തു നായയ്ക്കൊപ്പം കളിക്കുന്നതിനിടെ വടിയെന്ന് കരുതി പാമ്പിനെ കൈയ്യിലെടുക്കുന്ന കുഞ്ഞിന്റെ വിഡിയോ ആണ് വൈറലാകുന്നത്. അച്ഛന് കുഞ്ഞിന്റെയും നായയുടെയും വിഡിയോ
ക്രിസ്മസ് അപ്പൂപ്പനെയും ക്രിസ്മസ് ട്രീയും മാജിക് ബോളുമൊക്കെ സ്വന്തമായി ഉണ്ടാക്കി ഇത്തവണ ക്രിസ്മസ് കൂടുതൽ സ്റ്റൈൽ ആക്കിയാലോ? അവധിക്കാലത്തു ക്രിസ്മസ് ക്രാഫ്റ്റുകൾ ചെയ്തു സന്തോഷമായിരിക്കൂ. വിഡിയോ കാണൂ.
മഴവിൽ മനോരമയിലെ കിടിലം എന്ന പരിപാടിയിലൂടെ ഏവരുടെയും മനസ് കവർന്ന കുരുന്നാണ് സർഗ. അന്ന് ആ വേദിയിൽ വെച്ച് ഫ്ലൈറ്റിൽ യാത്ര ചെയ്യണമെന്ന ആ കുഞ്ഞിന്റെ ആഗ്രഹം നടത്തികൊടുത്തിരുന്നു മലയാളത്തിന്റെ പ്രിയ നടി നവ്യ നായർ. കൊച്ചിയിൽ നിന്നും ബംഗളൂരുവിലേയ്ക്കും തിരിച്ചും ടിക്കറ്റ് എടുത്തു നൽകുക മാത്രമല്ല അവിടെ
ചില മനുഷ്യരുണ്ട്, അവർ ഒരു പവർ ഹൗസ് ആണ്. ചുറ്റുമുള്ളവർക്കെല്ലാം എനർജി പകർന്ന് ഒരു ഓളം തന്നെയങ്ങ് സൃഷ്ടിക്കും. അതിന് പ്രായവ്യത്യാസമൊന്നുമില്ല. കുട്ടികൾക്കൊപ്പം അവർ കുട്ടികളാകും. പ്രായമായവർക്ക് ഒപ്പം അവരുടെ കമ്പനിയാകും. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് അത്തരത്തിലൊരു വിഡിയോ ആണ്. വിഡിയോയിൽ
ഭിന്നശേഷിക്കാരനായ ആദിഷിനെ പൊന്നുപോലെ കരുതുന്ന കൂട്ടുകാരുെട ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. കാസര്‍കോട് ചാലിങ്കാല്‍ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ നല്ല മനസ്സിന്റെ ഈ സൂന്ദര നിമിഷങ്ങൾ നിറഞ്ഞ വിഡിയോയ്ക്ക് അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമെത്തി. ക്ലാസ് ടീച്ചർ
മലയാളത്തിന്റെ പ്രിയനടി ഭാമയുടെ മകളുടെ മൂന്നാം പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. മകൾ പിറന്ന സന്തോഷം ആരാധകരുമായി പങ്കിട്ടിരുന്നെങ്കിലും മകളുടെ വിശേഷങ്ങളോ മുഖം വ്യക്മാക്കുന്ന ചിത്രങ്ങൾ താരം വളരെ വിരളമായി മാത്രമേ പങ്കുവയ്ക്കാറുള്ളൂ. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഈ കുട്ടിതാതരത്തിന്റെ
നിറങ്ങൾ ഇഷ്ടപ്പെടാത്ത കുട്ടികൾ ഉണ്ടാകില്ല. പുസ്തകത്താളുകളിൽ മാത്രമല്ലാതെ, ചുവരുകളെയും ക്യാൻവാസാക്കുന്നവരാണ് ചെറുപ്രായക്കാർ. എന്നാലിവിടെ അമ്മയുടെ ദേഹമാണ് ക്യാൻവാസ്. അവിടെ വിരിയുന്നതോ വിവിധങ്ങളായ നിറങ്ങളുടെ കൂട്ടുകൾ. അതാസ്വദിച്ചു കൊണ്ട് ചിരിക്കുന്ന അമ്മയും. ആ അമ്മ മറ്റാരുമല്ല, ഡോ. ദിവ്യ എസ്. അയ്യർ ഐ
തൽക്കാലം വെള്ളിത്തിരയിലേക്ക് ഒന്നുമല്ല കുഞ്ഞ് ആദ്വികിന്റെ നോട്ടം, ഒരു പന്തിനു പിറകേയാണ്. അച്ഛൻ അജിത്തും അമ്മ ശാലിനിയും വലിയ സിനിമാതാരങ്ങൾ ആണെങ്കിലും ഫുട്ബോൾ ആണ് ആദ്വികിന്റെ മനസിളക്കിയത്. അച്ഛൻ അജിത്തിന്റെ കായികപ്രേമം മകന് കിട്ടിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. ചെന്നൈയിലെ പോപ്പുലർ ആയ ഒരു ക്ലബിലെ ജൂനിയർ ഫുട്ബോൾ ടീമിൽ അംഗമാണ് ആദ്വിക്. കഴിഞ്ഞയിടെ ഒരു ടൂർണമെന്റിൽ ആദ്വിക് സ്വർണം നേടുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു.
'അലോ അലോ, അലോ അലോ' മൈക്ക് കൈയിലെടുത്ത ഉടൻ തന്നെ ഈ കുട്ടിക്കുറുമ്പൻ ചെയ്തത് സൗണ്ട് ഓക്കേ ആണോ എന്ന് ചെക്ക് ചെയ്യുകയാണ്. അവസാനത്തെ അലോഅലോയും കൂടി വന്നപ്പോൾ സദസിലിരുന്ന ഒരു കുഞ്ഞ് ശബ്ദം പറഞ്ഞു, 'പാടൂ'. കേൾക്കേണ്ട താമസം, 'ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം' എന്നങ്ങ് താളത്തിൽ പാടി തുടങ്ങി. മനസ് നിറഞ്ഞ് പാട്ട് കേട്ടിരുന്നവർ താളം പിടിക്കുകയും ചെയ്തു.
മാതാപിതാക്കൾ ജോലിയ്ക്കു പോയാൽ പിന്നെ വീട്ടിലെ കുട്ടികളുടെ കാര്യം നോക്കുന്നത് വീട്ടിൽ സഹായത്തിനായി എത്തുന്നവരായിരിക്കും. അവരുമായി കുട്ടികൾക്ക് മാനസികമായി ഏറെ അടുപ്പവുമുണ്ടാകും. അത്തരമൊരു സ്നേഹത്തിന്റെ കഥയാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തിന്റെ മനസ് നിറച്ചത്. ടൂർണമെന്റ് ജയിച്ചതിനു ലഭിച്ച സമ്മാനത്തുക
ഡിജിറ്റൽ ഫോട്ടോഗ്രഫിയുടെ കാലത്തും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബചിത്രം ക്രിസ്മസ് കാർഡാക്കി വെയിൽസിലെ വില്യം രാജകുമാരനും കുടുംബവും. വില്യം രാജകുമാരൻ, കേറ്റ് മെഡിൽടൺ രാജകുമാരി എന്നിവർ മക്കളായ ജോർജ് രാജകുമാരൻ, ഷാർലറ്റ് രാജകുമാരി, ലൂയിസ് രാജകുമാരൻ എന്നിവർക്കൊപ്പമുള്ളതാണ് കുടുംബചിത്രം. വെള്ള ഷർട്ടും
പഞ്ചനക്ഷത്ര ഹോട്ടലിലെ ഒരു അത്താഴവിരുന്ന് ആസ്വദിക്കണമെന്ന് മോഹമുള്ളവരായിരിക്കും നമ്മളിൽ മിക്കവരും. നമ്മുടെ മിക്കവരുടെയും ജീവിതത്തിൽ അത് നടന്നിട്ടുമുണ്ടാകും. വലിയ ആഘോഷങ്ങളുടെ ഭാഗമായോ കൂട്ടുകാരുടെ ട്രീറ്റ് ആയോ ഒക്കെ ആയിരിക്കുമത്. അതുപോലെ ഒരാൾ ഒരു അത്താഴവിരുന്നിന് കുറച്ച് കുട്ടികളുമായി പഞ്ചനക്ഷത്ര
മകൻ നീൽ സമ്പത്തിന്റെ ഒന്നാം പിറന്നാൾ ആഘോഷമാക്കി നടി മൈഥിലിയും ഭർത്താവ് സമ്പത്തും. ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.‘ഞങ്ങളുടെ രാജകുമാരനൊപ്പമുള്ള മറക്കാനാവാത്ത 365 ദിവസങ്ങൾ. നീ ജനിച്ചതിൽ ഞാനേറെ സന്തോഷവതിയാണ്. ജന്മദിനാശംസകൾ...’.– മൈഥിലി ചിത്രങ്ങൾക്കൊപ്പം കുറിച്ചു. നീൽ
അമ്മയ്ക്ക് ഒപ്പം ബന്ദിയാക്കപ്പെട്ടപ്പോൾ അഞ്ചു വയസുകാരി എമീലിയ ആദ്യം മിസ് ചെയ്തത് തന്റെ കിന്റർഗാർട്ടൻ ആയിരിക്കും. അവിടെയുള്ള കൂട്ടുകാരെയും ടീച്ചർമാരെയും ആയിരിക്കും. ഇനി എന്നാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടയിടത്തേക്ക് എത്താൻ കഴിയുകയെന്നായിരിക്കും. യുദ്ധം എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത
പലർക്കും സംഭവിക്കുന്ന ഒരു കാര്യമാണ് വീട്ടിൽ നിന്ന് യാത്രയ്ക്ക് പുറത്തേക്കിറങ്ങുമ്പോൾ തേപ്പുപെട്ടി ഓഫാക്കിയിരുന്നോ എന്നൊരു പേടി. പലരും തിരിച്ചുപോയി ഇക്കാര്യം ഉറപ്പുവരുത്താറുണ്ട്.ഇതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് എ.എസ്.സാവിയോൺ, അർജുൻ കൃഷ്ണ എന്നീ സ്കൂൾക്കുട്ടികൾ. തൃശൂർ മാള സ്നേഹഗിരി സ്കൂളിലെ
വീട്ടിൽ മുത്തച്ഛനും മുത്തശ്ശിയുമുണ്ടെങ്കിൽ കുട്ടിക്കാലം അതീവ രസകരമായിരിക്കും. അവർക്കൊപ്പം കൂടി പഴങ്കഥകളും പാട്ടുമൊക്കെ കേട്ട് സ്കൂളിലെ തങ്ങളുടെ വിശേഷങ്ങളും പറഞ്ഞു കേൾപ്പിച്ച്, ആ കാഴ്ച തന്നെ എത്ര ഹൃദ്യമാണല്ലേ...ഇന്ന് കാണാൻ കിട്ടില്ലാത്ത അത്തരമൊരു കാഴ്ചയാണ് കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്തിന്റെ ഹൃദയം
ഈ വർഷം മേയിലാണ് മലപ്പുറം താനൂരിൽ വിനോദയാത്രാബോട്ട് മറിഞ്ഞ് നിരവധി മരണങ്ങളുണ്ടായത്. പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ പൂരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിനുസമീപം രാത്രി ഏഴോടെയായിരുന്നു ദുരന്തം. ബോട്ട് ഓവർലോഡായിരുന്നു. പുഴയുടെ മധ്യ ഭാഗത്തെത്തിയപ്പോൾ ബോട്ടിന്റെ ഒരു ഭാഗം ചെരിഞ്ഞ് ആദ്യം
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സമാപിച്ച സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് ഷേൽ ഗ്യാസ് എന്ന ഹരിതോർജം സംബന്ധിച്ച ശുദ്ധീകരണ പ്രക്രിയയായിരുന്നു. മരങ്ങാട്ടുപിള്ളി സെൻതോമസ് ഹൈസ്കൂളിലെ മിന്നാ ആൻ നിജോയ്, സെബ്രീന സിവി എന്നിവരാണ് ഈ മോഡൽ അവതരിപ്പിച്ചത്.
മക്കളുടെ പ്രോഗ്രസ് കാർഡ് മിക്ക മാതാപിതാക്കളുടെയും രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന കാലമാണിത്. മുഴുവൻ മാർക്കിൽ നിന്ന് അര മാർക്ക് കുറഞ്ഞാൽ പോലും കുട്ടികളെ സമ്മർദ്ദത്തിലാക്കുകയും സ്വയം ടെൻഷൻ അടിച്ച് നടക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ കാലത്ത് തികച്ചും വ്യത്യസ്തരായിരിക്കുകയാണ് ഒരു അച്ഛനും മകനും.
താരദമ്പതികളായ ശ്രീകുമാറിന്റെയും സ്നേഹ ശ്രീകുമാറിന്റെയും മകൻ കേദാറിനൊപ്പം സ്നേഹനിമിഷങ്ങൾ പങ്കുവച്ച് മമ്മൂട്ടി. കുഞ്ഞ് കേദാറിനെ കൊഞ്ചിക്കുകയും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന മമ്മൂട്ടിയുടെ വിഡിയോ വൈറലാണ്. സ്നേഹ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഈ വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മകൾ സമിഷയെ കൈയിലെടുത്ത് വർക്കൗട്ട് ചെയ്യുന്ന ഒരു വിഡിയോ പങ്കുച്ചിരിക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. 'തിങ്കൾ മുതൽ ഞായർ വരെയുള്ള എന്റെ പ്രചോദനം. എന്റെ കുട്ടികൾ. അവർക്കു വേണ്ടി ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കണം'. ശിൽപ ഷെട്ടി വിഡിയോയ്ക്ക് ഒപ്പം കുറിച്ചു. കുട്ടികൾക്കൊപ്പം നടന്നു കൊണ്ട്
മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ സ്നേഹയും ശ്രീകുമാറും മകൻ കേദാറിന്റേ ചോറൂണിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ്. 2023 ജൂൺ ഒന്നിനാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങൾ തന്റെ സുഹൃത്തുക്കൾക്കും ആരാധകർക്കുമായി പങ്കുവെയ്ക്കുന്ന സ്നേഹ മകന്റെ പേരിടൽ ചടങ്ങുകളും
മാതാപിതാക്കളുടെ പിഴവുകൾ കുഞ്ഞു മനസുകളിൽ ആഴത്തിലുള്ള മുറിവുകൾ ഏൽപ്പിക്കുമെന്നതിനു ഈ വിഡിയോ ഒരു ഉദാഹരണമാണ്. നാല് വയസ് മാത്രം പ്രായമുള്ള കുട്ടി തന്റെ മാതാപിതാക്കൾ തന്നെ ഒട്ടും തന്നെയും പരിഗണിക്കുന്നില്ലെന്നു പറയുന്നത് കേൾക്കുമ്പോൾ മനസിലാകും ഈ ചെറുപ്രായത്തിൽ അവൻ എത്രമാത്രം ഏകാന്തത
'ഹാപ്പി ബർത്ഡേ ബേബി ഡോൾ'' പ്രിയപുത്രിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് അർജുൻ അശോകൻ കുറിച്ച വാക്കുകളാണിത്. വളരെ ചുരുക്കം സിനിമകളിലൂടെ തന്നെ മലയാളി പ്രേക്ഷകരെ തന്നിലേക്കടുപ്പിച്ച അർജുന്റെയും നികിതയുടെയും മകൾ അൻവിയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാൾ ആഘോഷങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് തന്റെ
കാലമെത്ര കഴിഞ്ഞാലും എത്രയെത്ര വേഷങ്ങൾ ചെയ്താലും നരേയ്നെ മലയാളികൾ എക്കാലവും ഓർക്കുക എന്റെ ഖൽബിലെ എന്ന പാട്ടിലൂടെയായിരിക്കും. മലയാളത്തിലും തമിഴിലും തെലുങ്കിലും നിരവധി സിനിമകളുമായി സജീവമാകുന്ന താരത്തിന്റെ മകന്റെ ഒന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആ ജന്മദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടിയത് മലയാളത്തിന്റെ
കഴിഞ്ഞ മാർച്ച് മാസത്തിലാണ് മലയാളത്തിന്റെ സ്വന്തം ഗിന്നസ് പക്രു വീണ്ടും അച്ഛനായത്. മൂത്തമകൾ ജനിച്ച് പതിനാല് വർഷങ്ങൾക്കിപ്പുറമാണ് ദ്വിജ കീർത്തി എന്ന് പേരിട്ടിരിക്കുന്ന ഇളയ കുഞ്ഞിന്റെ ജനനം. രണ്ടു മക്കൾക്കുമൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടാണ് അന്ന് പക്രു തന്റെ പ്രേക്ഷകരുമായി ആ
2011 ലോകകപ്പ് ഫൈനലിൽ ഇന്ത്യ മുത്തമിട്ടപ്പോൾ അതിൽ കേരളത്തിനും ഒരു അഭിമാനതാരം ഉണ്ടായിരുന്നു. എസ് ശ്രീശാന്ത് എന്ന ശാന്തകുമാരൻ ശ്രീശാന്ത്. കഴിഞ്ഞദിവസം ശ്രീശാന്തിന്റെ ഇളയമകൻ ടെസ്സിന്റെ പിറന്നാൾ ആയിരുന്നു.തന്റെ പ്രിയപ്പെട്ട മാലാഖയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ശ്രീശാന്ത് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ
കേക്കുണ്ടാക്കുക എന്നത് അത്ര നിസാര കാര്യമല്ല, പ്രത്യേകിച്ചും ക്രിയാത്മകത കൊടികുത്തി വാഴുന്ന ഇക്കാലഘട്ടത്തിൽ. സ്വാദും ക്രിയാത്മകതയും ഒപ്പത്തിനൊപ്പം നിൽക്കുന്ന കേക്കുകൾക്കാണ് ആരാധകർ. അപ്പോഴാണ് പന്ത്രണ്ട് വയസുകാരൻ അല്ലു എന്ന് വിളിക്കുന്ന പ്രണവ് നായർ തന്റെ അമ്മക്ക് സർപ്രൈസ് നൽകുന്നതിനായി ഒരുഗ്രൻ
ഒപ്പം അഭിനയിക്കുന്ന കുട്ടികളെ കൂടെ കൂട്ടുന്നതിൽ ഉണ്ണി മുകുന്ദൻ ഒരിക്കലും മടി കാണിക്കാറില്ല. തന്റെ പുതിയ ചിത്രമായ ജയ് ഗണേഷിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് ഒരു കൊച്ചു താരത്തിന് ഒപ്പം ഉണ്ണി മുകുന്ദൻ പങ്കുവെച്ച വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പ്രേക്ഷകരെ എപ്പോഴും കുടുകുടെ ചിരിപ്പിക്കുന്ന റിമി ടോമി ഇപ്പോൾ തനിക്ക് ഏറ്റവും പ്രിയപ്പെട്ട രണ്ടു പേരുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് തന്റെ സഹോദരി റീനു ടോമിയുടെ മക്കളായ കുട്ടാപ്പിയുടെയും കുട്ടിമണിയുടെയും ചിത്രങ്ങൾ റിമി പങ്കുവെച്ചിരിക്കുന്നത്. പിങ്കും വൈറ്റും
വയനാട് ബത്തേരിയില്‍ സ്കൂളില്‍ വച്ച് പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിൻ എന്ന കുഞ്ഞു മാലാഖ ഇന്നും പല മാതാപിതാക്കൾക്കും ഉള്ളില്‍ തുടിക്കുന്ന വേദനയാണ്, ഓർമയാണ്. അന്നത്തെ പരിതാപകരമായ അവസ്ഥയിൽ നിന്നും മാറി ഷഹല പഠിച്ച സ്കൂളിന് പുതിയ കെട്ടിടം ലഭിച്ചു. പക്ഷേ അപ്പോഴും മെച്ചപ്പെട്ട ചികിത്സയ്ക്കും അടിയന്തര
Results 1-100 of 1837