Download Manorama Online App
മലയാള സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. ബെന്യാമിന്റെ നോവൽ സിനിമയായി എത്തുമ്പോൾ പ്രേക്ഷകർക്കുള്ള പ്രതീക്ഷ ചെറുതല്ല. പൃഥിരാജ് നജീബായെത്തുമ്പോൾ ഭാര്യ സൈനുവായി എത്തുന്നത് അമല പോളാണ്. ജീവിതത്തിലും ഇപ്പോൾ പുതിയൊരു ഘട്ടത്തിലാണ് അമല. തന്റെ വിശേഷങ്ങൾ പങ്കുവച്ച് നടി മനോരമ
രാവിലെ എറണാകുളം ഗിരിനഗറിലുള്ള സ്കൂളിൽ പോയി പരീക്ഷയെഴുതുക. ശേഷം ഒറ്റപ്പാലത്തു പോയി സിനിമയിൽ അഭിനയിച്ചു തിരിച്ചു വീണ്ടും കൊച്ചിയിൽ വരിക. പരീക്ഷ തീരുന്നതു വരെ ഇതു തുടരുക. എസ്.എസ്.എൽ.സി പരീക്ഷയല്ല, പത്തിലെ സ്കൂൾ പരീക്ഷ പോലും ഉപേക്ഷിക്കാതെയാണ് ദിവ്യ ഉണ്ണി എന്ന പതിനഞ്ചുകാരി മലയാള സിനിമയിലെ നായികയാകാൻ
ഇടുക്കി ജില്ലയിലെ തങ്കമണിയിൽ 1986 ലുണ്ടായ സംഭവം പ്രമേയമാക്കി ചിത്രീകരിച്ച ദിലീപ് ചിത്രം ‘തങ്കമണി’ റിലീസിനൊരുങ്ങുകയാണ്. തങ്കമണിയുടെ റിലീസ് വിലക്കണമെന്ന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ‘ഉടൽ’ എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ പിടിച്ചിരുത്തിയ സംവിധായകൻ രതീഷ് രഘുനന്ദൻ സംവിധാനം
മലയാളി അഭിമാനത്തോടെ എന്നും ഓര്മിക്കപ്പെടുന്ന രണ്ട് നാമധേയങ്ങളുടെ മകനായി ജനിക്കുക. ഒരു മനുഷ്യനെ സംബന്ധിച്ച് അതില്പ്പരം അഭിമാനകരമായി മറ്റെന്താണുളളത്? മഹാനായ ചലച്ചിത്രകാരന് ഭരതന്റെയും അനശ്വര അഭിനേത്രി കെപിഎസി ലളിതയുടെയും മകന് സിദ്ധാർഥ് പക്ഷേ ജന്മസൃകൃതത്തില് അഭിരമിക്കാതെ സിനിമയില് സ്വന്തമായ
ചിദംബരം സംവിധാനം ചെയ്ത മഞ്ുമ്മൽ ബോയ്സ് തെന്നിന്ത്യയിൽ മികച്ച പ്രതികരണം നേടി ജൈത്രയാത്ര തുടരുമ്പോൾ, തമിഴിൽ കമൽഹസൻ അഭിനയിച്ച ഗുണ എന്ന ചിത്രം വീണ്ടും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാവുകയാണ്. 1991ൽ പുറത്തിറങ്ങിയ ആ ചിത്രത്തിന്റെ പ്രധാനപ്പെട്ട രംഗങ്ങൾ ചിത്രീകരിച്ചത് ഗുണ കേവ്സിലായിരുന്നു. അന്ന് ആ
ശിവാജി ഗണേശൻ എന്ന ഇതിഹാസ താരത്തിന്റെ പിറന്നാളിന് പങ്കെടുക്കാൻ വന്ന നാലുവയസ്സുകാരി സുന്ദരിക്കുട്ടിയെ സിനിമയിൽ അഭിനയിപ്പിക്കണം എന്ന് ആദ്യമായി പറഞ്ഞത് നടികർ തിലകം ശിവാജിയായിരുന്നു. മീന എന്ന ആ കുട്ടിയുടെ ആദ്യ സിനിമ 1982 ൽ പുറത്തിറങ്ങിയ ‘നെഞ്ചങ്ങൾ’. അതേ വർഷം തന്നെ 4 സിനിമകൾ. പല ഭാഷകളിലായി ഇന്നും
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ കൊടൈക്കനാലിൽ ഗുണ കേവിലേതായി കാണിക്കുന്ന അപകടകരമായ രംഗങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. വർഷങ്ങൾക്ക് മുൻപ് കമലഹാസൻ അഭിനയിച്ച ഗുണ എന്ന ചിത്രത്തിൽ നായികയെ തട്ടിക്കൊണ്ടുപോയി സൂക്ഷിച്ച ഗുഹയാണ് അന്ന് ചെകുത്താന്റെ അടുക്കള എന്നും ഇന്ന്
‘പുലിമുരുകൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച അജാസ് എന്ന കുട്ടിത്താരത്തെ മലയാളികൾ മറന്നുകാണാൻ ഇടയില്ല. മുരുകന് പുലി മുരുകൻ എന്ന പേരുവരാനിടയായ ആദ്യത്തെ പുലിവേട്ട നടത്തിയത് ബാലനായ മുരുകൻ ആയിരുന്നു. ഏറെ പരിചയസമ്പന്നനെപ്പോലെയാണ് അജാസ് എന്ന ബാലതാരം ആ ആക്ഷൻ രംഗങ്ങൾ
മലയാളത്തിലെ അനുഗ്രഹീത കലാകാരന്മാരുടെ മക്കളിൽ പലരും സിനിമാരംഗത്തെത്തുകയും കഴിവ് തെളിയിക്കുകയും ചെയ്തിട്ടുണ്ട് അവർക്കൊപ്പം സലിംകുമാറിന്റെ മകൻ ചന്തുവും ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിൽ സുപ്രധാനമായ ഒരു കഥാപാത്രമായി സിനിമയിലെത്തുകയാണ്. മഞ്ഞുമ്മൽ ബോയ്സിൽ ഒരൽപം വ്യത്യസ്തനായ അഭിലാഷ് എന്ന കഥാപത്രമായാണ്
ഒരു ചെറിയ പരിപാടിയുണ്ടെന്നു പറഞ്ഞാണ് പ്രൊഡക്ഷൻ ഡിസൈനർ അജയൻ ചാലിശ്ശേരിയെ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കളിലൊരാളായ സൗബിൻ ഷാഹിർ വിളിക്കുന്നത്. ലൊക്കേഷൻ കാണാൻ കൊടൈക്കനാലിൽ അവർക്കൊപ്പം യാത്ര തിരിച്ച അജയൻ പതിയെ മനസിലാക്കി, സംഭവം അത്ര ചെറുതല്ല. ഏറെ അപകടം നിറഞ്ഞ ഗുണ കേവ്സും ഡെവിൾസ് കിച്ചൻ എന്നറിയപ്പെടുന്ന
‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് മാനുഷി ഖൈർ. ചിത്രത്തിലെ ഏറെ സങ്കീർണതകൾ നിറഞ്ഞ ബ്ലെസി എന്ന കഥാപാത്രത്തെ മാനുഷി പക്വതയാർന്ന പ്രകടനത്തോടെ മികവുറ്റതാക്കി. ജീവിതത്തിൽ ബ്ലെസിയില് നിന്നും ഏറെ വ്യത്യസ്തയാണ് മാനുഷി. ശരീരഭാഷയിലും, സംസാരത്തിലും നടക്കുന്ന
രാഹുൽ സദാശിവൻ ഒരുക്കിയ ‘ഭ്രമയുഗ’മെന്ന നിഗൂഢമായ മനയ്ക്കുള്ളിൽ നിന്നു പ്രേക്ഷകന് ഇനിയും പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. ചെകുത്താന്റെ ചിരിയുമായി ഇപ്പോഴും മഹാനടൻ മമ്മൂട്ടി ഇല്ലത്തിന്റെ പൂമുഖത്ത് അതിഥിയെകാത്ത് ഇരിക്കുകയാണ്, ഒപ്പം വശ്യസുന്ദരമായ കാന്തികശക്തിയുള്ള നോട്ടം കൊണ്ട് അമാൽഡയും പ്രേക്ഷകനെ
മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടി കൊടുമൺ പോറ്റിയായി ഉജ്വലമാക്കിയ ‘ഭ്രമയുഗ’ത്തിന്റെ മായികലോകത്തിൽ കടക്കാൻ കടക്കാൻ ഭാഗ്യം ലഭിച്ച നാലു താരങ്ങളിൽ ഒരാളാണ് മണികണ്ഠൻ ആചാരി. ആകെ അഞ്ചു കഥാപാത്രങ്ങളുള്ള ചിത്രത്തിൽ തുടക്കത്തിൽ തന്നെ പ്രേക്ഷകനു ഭീതിയുടെ വാതിൽ തുറന്നുകൊടുക്കുന്ന കഥാപാത്രമായി മണികണ്ഠനെ
മമിത ബൈജുവും നസ്ലിനും നായികാനായകന്മാരായ പ്രേമലു തീയറ്ററുകൾ കീഴടക്കി മുന്നേറുകയാണ്. ഹിറ്റിൽ നിന്ന് ഹിറ്റിലേക്ക് കുതിക്കുന്ന ചിത്രത്തിൽ താരങ്ങളെല്ലാം മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. സിനിമയിൽ മമിതയുടെ കൂട്ടുകാരിയായെത്തിയ അഖില ഭാർഗവൻ ആണ് പ്രേമലുവിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ഒരു താരം. അനുരാഗ്
‘ഇത് ഭ്രമയുഗാ... കലിയുഗത്തിന്റെ ഒരു അപഭ്രംശം’’– രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന്റെ ട്രെയിലർ അവസാനിക്കുന്നത് മമ്മൂട്ടിയുടെ ഈ ഡയലോഗിലാണ്. മമ്മൂട്ടിയുടെ വേറിട്ട വേഷപ്പകർച്ചയും, ഇതുവരെ കാണാത്ത ഭാവങ്ങളും ചിരികളുമെല്ലാം ചേരുമ്പോൾ, എന്തായിരിക്കും ഈ സിനിമയുടെ തിയറ്റർ അനുഭവമെന്ന
മോഹൻലാൽ ചിത്രം ‘മലൈക്കോട്ടെ വാലിബനി’ൽ മാങ്ങാട്ടു കളരിക്കു മുന്നിൽ തളർന്നു കിടക്കുന്ന മല്ലൻ, ഒരുകാലത്ത് മലയാള സിനിമകളിലെ സ്ഥിരം വില്ലനായിരുന്നു എന്നറിഞ്ഞതോടെ ആ പഴയ വില്ലൻ ഇത്രയും കാലം എവിടെയായിരുന്നു എന്ന അന്വേഷണമായിരുന്നു സോഷ്യൽ മീഡിയയിൽ. ഗോഡ്ഫാദർ, മഹായാനം, ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി തുടങ്ങി
ഹിന്ദി സിനിമകളിലൂടെയും പരമ്പരകളിലൂടെയും ബെഹൽ ആര്യ ഇന്ത്യയിലെ കരുത്തുറ്റ വനിതാ പ്രൊഡ്യൂസർമാരിൽ ഒരാളായി. നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെത്തിയപ്പോൾ ഇന്ത്യൻ ഒറിജിനൽ ഫിലിം ഡയറക്ടറായി നിയമിച്ചതു സൃഷ്ടിയെയായിരുന്നു. പ്രശസ്ത നിർമാതാവും സംവിധായകനുമായ രമേഷ് ബെഹലിന്റെ മകളാണു സൃഷ്ടി. നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ
2015ൽ ബാങ്കിലെ ജോലി രാജി വച്ച് മുംബൈയിൽ നിന്നു നാട്ടിലേക്ക് വണ്ടി കയറുമ്പോൾ ശ്യാം മോഹന്റെ മനസിൽ സിനിമയുണ്ടായിരുന്നില്ല. ക്രിയേറ്റീവ് ആയി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമായിരുന്നു ആ വഴി മാറി നടത്തത്തിനു പിന്നിൽ. അതിന്റെ പേരിൽ ഒരുപാട് ചീത്തവിളി കേട്ടിട്ടുണ്ട്. പക്ഷേ, സ്വയം കണ്ടെത്താനുള്ള ശ്യാമിന്റെ
മിനിസ്ക്രീനിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. ഇപ്പോൾ സിനിമയിലും സജീവമാവുകയാണ് താരം. മമിത ബൈജുവും നസ്ലിനും പ്രധാനവേഷങ്ങളിലെത്തിയ ‘പ്രേമലു’ ആണ് മീനാക്ഷിയുടെ ഏറ്റവും പുതിയ ചിത്രം. സ്വതന്ത്രയായി പാറിപ്പറന്നു നടക്കുന്ന പെൺകുട്ടിയുെട വേഷമാണ് ചിത്രത്തിൽ
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രത്തിൽ മമിത ബൈജുവിന്റ കഥാപാത്രത്തോട് കൂട്ടുകാരി പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ‘‘ഈ അമൽ ഡേവിസ് ആള് കൊള്ളാലോ’’ എന്ന്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരും അതു സമ്മതിക്കും. നസ്ലിനൊപ്പം സിനിമയിൽ പൊട്ടിച്ചിരികളും കയ്യടികളും നേടുന്നുണ്ട് സംഗീത് പ്രതാപ് അവതരിപ്പിച്ച അമൽ
തിരക്കഥയിൽ പുതിയ പരീക്ഷണം നടത്തിയിട്ടുള്ള സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും. ആ പരീക്ഷണമാണ് ഈ സിനിമയിൽ തനിക്കുള്ള പ്രതീക്ഷയും ആശങ്കയുമെന്ന് തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം. ‘മാസ്റ്റേഴ്സ്’ എന്ന ആദ്യ ചിത്രത്തിലെ തിരക്കഥയിൽ പുതിയ പരീക്ഷണങ്ങളൊരുക്കി വിജയിച്ച ജിനു വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം എഴുതുന്ന
‘പുതിയ സിനിമ, അതാണു പിറന്നാൾ വിശേഷം’ – ഫാസിൽ പറയുന്നു. പിറന്നാൾ ദിനമായ ഇന്ന് ആഘോഷമൊന്നുമില്ല. ആസ്വാദകരുടെ ഹൃദയം പതിച്ചുവാങ്ങിയ ‘മണിച്ചിത്രത്താഴി’ലെ കൂട്ടാളി മധു മുട്ടം എനിക്കുവേണ്ടി എഴുത്തു തുടങ്ങിയിട്ടുണ്ട്. അതു മാത്രമാണ് ഇപ്പോൾ ചിന്ത’ ആലപ്പുഴ ബീച്ചിൽ അസ്തമയക്കടൽ നോക്കി നിൽക്കുന്ന യുവാവ്. ബിഎ
സൂഫി സംഗീതത്തിന്റെ അഴകുമായി തിയറ്ററുകളിലെത്തിയ ‘ഖൽബ്’ എന്ന ചിത്രം മികച്ച നിരവധി പുതുമുഖ താരങ്ങളെയാണ് മലയാള സിനിമയ്ക്കു സമ്മാനിച്ചത്. ‘ഖൽബി’ലെ കാൽപ്പോ എന്ന നായക കഥാപാത്രമായെത്തിയത് ‘മൈക്ക്’ എന്ന സിനിമയിൽ അനശ്വര രാജന്റെ നായകനായെത്തി ശ്രദ്ധനേടിയ രഞ്ജിത്ത് സജീവ് ആയിരുന്നു. ബോളിവുഡ് താരങ്ങളെ വെല്ലുന്ന
മല്ലയുദ്ധങ്ങളുമായി നാടു ചുറ്റുന്ന മലൈക്കോട്ടൈ വാലിബന്റെ മനസു കീഴടക്കിയ സ്വപ്നസുന്ദരി മാതംഗിക്ക് ആരുടെ മുഖമാകും ചേരുക? ഒരു ചിത്രകാരന്റെ കാൽപനികതയിൽ വിരിയുന്ന അഴകളവുകളുള്ള അപ്സരസുന്ദരിയായ മാതംഗിയെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി കണ്ടെത്തിയത് മിനി സ്ക്രീനിൽ നിന്നാണ്. അങ്ങനെയാണ്, മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന മലൈക്കോട്ടൈ വാലിബനിൽ ഹ്രസ്വസുന്ദരമായ റൂമി കവിത പോലെ സുചിത്ര നായർ മാതംഗിയായത്. സ്വപ്നതുല്യമായ അവസരത്തിന്റെ വിസ്മയവും ആവേശവും പങ്കുവച്ച് സുചിത്ര നായർ മനോരമ ഓൺലൈനിൽ.
ദേശങ്ങൾ കടന്ന് അജയ്യരെന്ന് കരുതിയിരുന്ന മല്ലന്മാരെ പോരിന് വിളിച്ച് മത്സരിച്ച് തോൽപ്പിച്ച് മുന്നേറിയ ചരിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്റേത്’. ഒടുവിൽ ചമതകന്റെ വെല്ലുവിളി ഏറ്റെടുത്ത് വാലിബൻ എത്തിച്ചേർന്നത് ചതിയും വഞ്ചനയും കുലത്തൊഴിലാക്കിയ മാങ്ങോട്ട് മല്ലന്റെ മുന്നിലായിരുന്നു. അടവു കൊണ്ട് വാലിബനെ വെല്ലാൻ
‘തട്ടും പുറത്ത് അച്യുതനി’ലൂടെ നായികയായി വന്ന ശ്രവണ, ഷാജൂൺ കാര്യാലിന്റെ പുതിയ ചിത്രമായ ‘മൃദു ഭാവേ ദൃഢ കൃത്യേ’യിലൂടെ ഫെബ്രുവരി 2ന് വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നു. ഏതം, അഞ്ചിൽ ഒരാൾ തസ്കരൻ എന്നീ സിനിമകളിലും ശ്രവണ അഭിനയിച്ചിരുന്നു. അച്ഛന്റെ വിയോഗത്തെ തുടർന്ന് കുറച്ചുനാൾ ശ്രവണ സിനിമയിൽ നിന്നും
ലിജോ ജോസ് പെല്ലിശേരിയുടെ സിനിമകൾ പതിയെ ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രവും പതിയെ പതിയെ മലയാളി പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിൽ വാലിബൻ എന്ന മല്ലനായി അഭിനയിച്ച മോഹൻലാലിനെ എതിരിടാൻ തുടക്കത്തിൽ തന്നെ എത്തിയ കേളു മല്ലൻ എന്നൊരു കഥാപാത്രമുണ്ട്. ആറര അടിയോളം ഉയരവും
പതിമൂന്ന് അംഗങ്ങളുള്ള ഒരു നാടക ഗ്രൂപ്പ്. അതിൽ ആകെയുള്ളത് ഒരേയൊരു സ്ത്രീ. എല്ലാവരും ചിരപരിചിതർ, സ്നേഹബന്ധമുള്ളവർ. ഒരു രാത്രിയിൽ, അവൾ സ്വന്തമെന്നു കരുതിയ ആ 12 പേരിലൊരാളിൽനിന്ന് അവൾക്കുനേരേ അതിക്രമമുണ്ടാകുന്നു. അതോടെ, ഒപ്പമുണ്ടായിരുന്നവർ മുഖങ്ങളില്ലാത്ത 12 പേരായി മാറുന്നു. ആനന്ദ് ഏകർഷിയുടെ ‘ആട്ടം’
മോഹൻലാൽ നായകനാകുന്ന ‘മലൈക്കോട്ടൈ വാലിബൻ’ നാളെ റിലീസിനെത്തുകയാണ്. മലയാള സിനിമാപ്രേമികൾ മാത്രമല്ല ഇന്ത്യൻ സിനിമയൊന്നാകെ ഉറ്റുനോക്കുന്ന ചിത്രമാണ് ‘വാലിബൻ’. ചിത്രത്തിന്റെ ഓരോ പോസ്റ്ററും ടീസറും ആരാധകർക്ക് കൗതുകവും ആവേശവുമാണ് പകർന്നു കൊടുത്തത്. ഓരോ സിനിമയിലൂടെ പുതിയൊരു പ്രപഞ്ചം പ്രേക്ഷകർക്ക് പകർന്നു
ആനന്ദ് ഏകർഷിയും കൂട്ടുകാരുമൊത്തുള്ള സംഘത്തിന് ‘കർണഭാരം ചുമന്നവർ’ എന്നാണു പേര്.‘കർണഭാരം’ നാടകത്തിൽ വേഷമിട്ടവരാണൊക്കെയും. നാടകത്തിന്റെ ഉരുപ്പടികളേറ്റി നടന്നതിൻ ക്ലേശത്തിൽനിന്നാണ് ആ രസ്യൻപേരു വന്നത്. പല ജോലികൾ ചെയ്ത് ജീവിതം പോറ്റുന്നവരെങ്കിലും നാടകമാണ് ഇവരുടെ ശ്വാസം.കൊച്ചിയിലെ ‘ലോകധർമി’
ഒരേ ജോലി ഒരുപാടു വർഷം തുടർച്ചയായി ചെയ്യുമ്പോൾ നമ്മൾ അറിയാതെ നമുക്ക് ചില തെറ്റുപറ്റാം. തിരഞ്ഞെടുക്കലുകളിൽ പാകപ്പിഴകൾ വന്നേക്കാം. ചെയ്യുന്ന ആക്ഷനുകളിൽ ആവർത്തനമുണ്ടാക്കാം. സിനിമയിൽ അനുദിനം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഒരേ വൃത്തത്തിനുള്ളിൽതന്നെ കറങ്ങുകയാണെന്ന ബോധ്യം എനിക്കുമുണ്ടായി.
നേര്, ഏബ്രഹാം ഓസ്ലർ... ഈ വിജയകഥകൾ കാണുന്ന പ്രേക്ഷകർ പറയും: നേരാണ്, അനശ്വര രാജന്റെ ടൈം. മലയാളം കടന്നു തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സാന്നിധ്യമറിയിച്ച അനശ്വര ‘മനോരമ’യോട് സംസാരിക്കുന്നു നേരിനും ഓസ്ലറിനുമൊപ്പം ഓസ്ലർ സിനിമയിൽ ഫ്ലാഷ്ബാക്കിലാണ് ഞാൻ. അന്നത്തെ കാലത്തെ വസ്ത്രധാരണരീതി മുതൽ
സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ‘പൂമാനമേ’ തരംഗമാണ്. മമ്മൂട്ടിയും സുമലതയും അനശ്വരമാക്കിയ ‘നിറക്കൂട്ടി’ലെ ഗാനരംഗത്തിലെ പ്രണയ ജോഡികളിൽ മാത്രമാണ് വ്യത്യാസമുള്ളത്. പുതുമുഖ താരം ആഡം സാബിയും കുടുംബപ്രേക്ഷകരുടെ പ്രിയതാരം
സാജിദ് യഹിയ സംവിധാനം ചെയ്ത ‘ഖൽബ്’ കണ്ടവരെല്ലാം അന്വേഷിച്ചത് തുമ്പിയെ ആയിരുന്നു. സൂഫി സംഗീതത്തിന്റെ അഴകൊത്ത ആ മൊഞ്ചത്തികുട്ടി മലയാള സിനിമയിൽ പുതുമുഖമായിരുന്നു. ആരാധകരുടെ അന്വേഷണം അവസാനിച്ചത് മേഘാലയയിൽ ആണ്. മേഘാലയ സർക്കാരിന്റെ അഡിഷനൽ ചീഫ് സെക്രട്ടറി ആയ ഷക്കീലിന്റെയും സഫീറയുടെയും മകൾ ആയ നേഹ നസ്നീൻ
ഗോകുൽ സുരേഷ് തിരക്കിലാണ്. നാല് മക്കളടങ്ങുന്ന സുരേഷ് ഗോപിയുടെ കുടുംബത്തിലെ മൂത്ത മകളുടെ വിവാഹമാണ് ജനുവരി 17ന്. തിരുവനന്തപുരം സ്വദേശിയായ ശ്രേയസ് മോഹനാണ് ഭാഗ്യ സുരേഷിന്റെ വരൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടക്കുന്ന വിവാഹത്തിനെത്തുന്നു എന്നുളളതുകൊണ്ട് തന്നെ ഉത്തരവാദിത്തങ്ങളും കൂടുതലാണെന്ന് ഗോകുൽ പറയുന്നു. ‘‘അനുജത്തി വേറൊരു വീട്ടിൽ പോകുന്നു എന്നൊരു വിഷമം ഒന്നും ഇല്ല. ശ്രേയസിനെ വളരെക്കാലമായി അറിയാം അദ്ദേഹത്തിന്റെ കുടുംബത്തെയും അറിയാം അതുകൊണ്ട് അവൾ പോകുന്നത്
ഒരിടവേളയ്ക്കു ശേഷം കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്’. ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന ചിത്രത്തിൽ നിരവധി സ്ത്രീകഥാപാത്രങ്ങള് അണിനിരക്കുന്നു. ഐഷു എന്ന കഥാപാത്രമായി നടി മെറീന മൈക്കിളും എത്തുന്നു. ഈ സിനിമയെക്കുറിച്ച് കമൽ പറഞ്ഞിരുന്നെങ്കിലും ആരെങ്കിലും തനിക്കെതിരെ പ്രവർത്തിച്ച് ഈ
സംവിധാനം–കമൽ; ഒരുകാലത്ത് മലയാള സിനിമാ പ്രേക്ഷകർ കണ്ണുമടച്ച് ടിക്കറ്റെടുത്തിരുന്ന ഈ ടൈറ്റിൽ കാർഡ് 4 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും തിരശീലയിൽ എത്തുകയാണ്, വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിലൂടെ. 19ന് സിനിമ തിയറ്ററിലെത്തും. 40 വർഷത്തിലേക്കെത്തുന്ന സിനിമാ ജീവിതവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി
ബാലചന്ദ്ര മേനോന് എഴുപതാം പിറന്നാള് ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനു വേണ്ടി പ്രാർഥിക്കുകയാണ് പ്രിയ ശിഷ്യനും സംവിധായകനുമായ വിജി തമ്പി. ഒപ്പം, മേനോൻ സാർ അടുത്ത സിനിമയിൽ അഭിനയിക്കാന് വിളിക്കുമെന്ന പ്രതീക്ഷയിലാണ് താനെന്നും കുസൃതി നിറഞ്ഞ ചിരിയോടെ തമ്പി പറയുന്നു. അഞ്ചു വർഷമായിരുന്നു
കഴിഞ്ഞ 13 വർഷത്തിനുള്ളിൽ 130 സിനിമകളിലായി ചെറുതും വലുതുമായ വേഷങ്ങൾ. ചില കഥാപാത്രങ്ങൾ മനുഷ്യ ഹൃദയങ്ങളെ തൊട്ടുരുമിയപ്പോൾ ചിലത് ആകാശത്തിനും ഭൂമിക്കും ഇടയിൽ ഇടമില്ലാതെ മാഞ്ഞു പോയി. സെലിബ്രിറ്റി ജീവിതത്തിന്റെ ആഘോഷങ്ങളും ആരവങ്ങളും ഒന്നടങ്ങിയതോടെ ക്യാമറയ്ക്കു മുന്നിലെ ആക്ഷനും കട്ടിനുമിടയിലുള്ളത്ര
ജയറാം എന്ന പേരിനോടു ചേർത്തുവയ്ക്കാൻ നിരവധി കഥാപാത്രങ്ങളും ചെണ്ടയും ആനക്കമ്പവും തമാശയും മിമിക്രിയുമുണ്ട്. കഥാനായകൻ എന്ന സിനിമയിലെ ജയറാം കഥാപാത്രത്തോടു ''രാമനാഥന് ഇതും വശമുണ്ടോ'' എന്നു ചോദിക്കുമ്പോൾ പ്രേക്ഷകനും തോന്നുന്നു ജയറാമിനു വശമില്ലാത്ത ഒന്നുമില്ലെന്ന്. ഏറ്റവും പുതിയ ജയറാം സിനിമയാണ് ഓസ്ലർ.
കാഴ്ചയിലെ മുഖസാദൃശ്യം സിനിമയിൽ അനുഗ്രഹമായി വരുന്നത് വളരെ അപൂർവമാണ്. യുവതാരം അനശ്വര രാജനുമായി അത്തരത്തിലുള്ള സാമ്യത്തിലൂടെ ശ്രീധന്യയുടെ കരിയറിൽ സംഭവിച്ചത് രണ്ടു ഹിറ്റുകളാണ്. ആദ്യം പ്രണയവിലാസവും ഇപ്പോൾ നേരും. പ്രണയവിലാസത്തിൽ അനുശ്രീ എന്ന കഥാപാത്രത്തിന്റെ രണ്ടു കാലഘട്ടങ്ങളെയാണ് അനശ്വരയും ശ്രീധന്യയും
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി ഒരുക്കുന്ന ചിത്രമാണ് ‘മലയാളി ഫ്രം ഇന്ത്യ’. ചിത്രത്തിന്റെ പേര് വെളിപ്പെടുത്തുന്നതിനായി ഏറെ വ്യത്യസ്തമായ പ്രമൊയാണ് അണിയറപ്രവർത്തകർ ഒരുക്കിയത്. സംവിധായകൻ ഡിജോയും നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും തകർത്തഭിനയിച്ച പ്രമൊ വിഡിയോയ്ക്കു
‘ജോലിക്കൊന്നും പോകാതെ കല്യാണം കഴിച്ചു സുഖമായി ജീവിക്കണം’ എന്നു പറയുന്ന പുതിയകാല പെൺകുട്ടികളെ സിനിമയിൽ ഇപ്പോൾ കാണാറില്ലല്ലോ. 2023ൽ പുറത്തിറങ്ങിയ പൂക്കാലം സിനിമയിൽ അത്തരം കഥാപാത്രമായി അഭിനയിച്ചു വിസ്മയിപ്പിച്ച നടിയാണ് അന്നു ആന്റണി. ഇതേ അന്നു തന്നെയാണ് കരിക്കിന്റെ 'പ്രിയപ്പെട്ടവൻ പിയൂഷ്' എന്ന വെബ്
സിനിമയിൽ ട്വിസ്റ്റൊന്നും പ്രതീക്ഷിക്കരുതെന്ന് പലയാവർത്തി പറഞ്ഞാലും സംവിധായകൻ ജീത്തു ജോസഫ് ആണെങ്കിൽ എന്തെങ്കിലുമൊരു സർപ്രൈസ് ആ സിനിമയിലുണ്ടാകുമെന്ന് പ്രേക്ഷകർക്ക് ഉറപ്പാണ്. അങ്ങനെയൊരു വിശ്വാസം പ്രേക്ഷകർക്കു നൽകിയത് അദ്ദേഹം ചെയ്ത സിനിമകളാണ്. നേരിന്റെ വിജയമധുരത്തോടെ പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്ന
‘നേര്’ എന്ന ജീത്തു ജോസഫ് സിനിമയിൽ പോസ്റ്ററിൽ പോലും വെളിപ്പെടുത്താതെ കാത്തുവച്ചൊരു സർപ്രൈസ് കഥാപാത്രമുണ്ട്. ശങ്കർ ഇന്ദുചൂഢൻ എന്ന യുവതാരം ചെയ്ത മൈക്കിൾ എന്ന കഥാപാത്രം. നേര് കണ്ടിറങ്ങിയവരെല്ലാം മൈക്കിളിനെ ശപിച്ചിട്ടുണ്ടാകാം അത്രയ്ക്കായിരുന്നു ഇന്ദുചൂഢന്റെ പ്രകടനം. നേരിന്റെ സെറ്റിൽ എല്ലാവരും ശങ്കറിനെ
ചെറിയ ആരോഗ്യ പ്രശ്നങ്ങൾ അപ്പ്പോൾ തന്നെ ശ്രദ്ധ നൽകി ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ എന്താകും സ്ഥിതിയെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ് നടി രഞ്ജിനി ഹരിദാസ്. ക്രിസ്മസ് പിറ്റേന്ന് താൻ ആശുപത്രിയിൽ എന്ന വിവരം പറഞ്ഞാൽ, ആരാണ് ഒന്ന് അമ്പരക്കാതിരിക്കുകയെന്ന് നടി പറയുന്നു. കയ്യിൽ ഡ്രിപ് ഇട്ടതിന്റെ
വക്കീൽ പ്രഫഷനിൽ തിളങ്ങി നിൽക്കുന്ന സമയത്താണു സിനിമയിൽ അഭിനയിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ അഭിനയത്തിൽ നിന്ന് തിരക്കഥാകൃത്തായി വളർന്നു. മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘നേര്’ എന്ന ചിത്രത്തിലൂടെ ജീത്തുവിനൊപ്പം തിരക്കഥാകൃത്തായ തുടക്കം കുറിച്ച ശാന്തി, തന്റെ സിനിമാ വിശേഷങ്ങൾ
സൂത്രധാരനിലെ "പേരറിയാം, മകയിരം നാളറിയാം" എന്ന പാട്ടിൽ നിഷ്കളങ്കതയുടെ ചിരിയുമായി ഓടിനടന്ന പെൺകുട്ടിയാണ് മീര ജാസ്മിൻ. കാലം കുറെ മാറി, മീരയും. ജീവിതത്തിലേക്കും സിനിമയിലേക്കുമുള്ള മീരയുടെ തിരിഞ്ഞുനോട്ടമാണ് പുതിയ കാലം. ‘ക്വീൻ എലിസബത്ത്’ എന്ന പുതിയ സിനിമയുടെ വിശേഷങ്ങളുമായി മീര മനോരമ
യശ്വന്ത് കിഷോർ സംവിധാനം ചെയ്ത തമിഴ് സിനിമ കണ്ണഗിയുടെ പ്രത്യേക പ്രദർശനം ചെന്നൈയിൽ നടക്കുകയാണ്. സിനിമ തീർന്നതിനുശേഷം താരങ്ങളും അണിയറപ്രവർത്തകരും പ്രേക്ഷകർക്കു മുമ്പിലെത്തി. അവരുമായുള്ള സംഭാഷണം പുരോഗമിക്കുന്നതിന് ഇടയിൽ സദസിൽ നിന്നൊരാൾ എണീറ്റു നിന്നു പറഞ്ഞു, 'എനിക്ക് നദി എന്ന കഥാപാത്രം ചെയ്ത ആ
1995ൽ പുറത്തിറങ്ങിയ അടൂർ ഗോപാലകൃഷ്ണന്റെ 'കഥാപുരുഷൻ' എന്ന ചിത്രത്തിലൂടെ ബാലനടിയായാണ് അഭിരാമിയുടെ തുടക്കം. ശ്രദ്ധ,ഞങ്ങ ൾ സന്തുഷ്ടരാണ്, പത്രം, മിമലനിയം സ്റ്റാര്സ് തുടങ്ങി ഒരുപിടി മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിരാമി തിളങ്ങി. മലയാളത്തിനു പുറമേയ തമിഴിലും തെലുങ്കിലും കന്നഡയിലും സജീവമായിരുന്നു.
ജിഗർതാണ്ട ഡബിൾ എക്സ് റിലീസ് ചെയ്തപ്പോൾ പ്രേക്ഷകർ തിരഞ്ഞുപോയൊരു മുഖമാണ് രാഘവ ലോറൻസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ അച്ഛനായി വേഷമിട്ട നടന്റേത്. ആ അന്വേഷണം ചെന്നു നിന്നത് അഷ്റഫ് മല്ലിശ്ശേരി എന്ന നടനിലാണ്. കമ്മട്ടിപ്പാടത്തിലെ കെ.ഡി ജോസ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടിയ അഷറഫ് ഇപ്പോൾ തമിഴകത്തെ
വൈറൽ പ്രസംഗത്തിനെതിരെ നടന്നത് സംഘടിത സൈബർ ആക്രമണമെന്ന് നടിയും സോഷ്യൽ ആക്ടിവിസ്റ്റുമായ ഗായത്രി. ബിജെപി രഹസ്യമായി നടപ്പിലാക്കുന്ന സാംസ്കാരിക നയത്തെ തുറന്നു കാണിച്ചതുകൊണ്ടാണ് അതു സംഭവിച്ചത്. പ്രസംഗത്തിൽ നിന്ന് സീരിയലുകളുടെ ഉദാഹരണം അടർത്തിയെടുത്ത് വിമർശിക്കുന്നവർക്കും ഗായത്രി മറുപടി നൽകി. ഇന്നു ഞാനുണ്ട
യുവനടി ലക്ഷ്മിക സജീവന്റെ മരണ വാർത്ത സിനിമാലോകത്തെ ആകെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഒരു യമണ്ടൻ പ്രേമകഥ, പഞ്ചവർണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ‘കാക്ക’ എന്ന സിനിമയിലൂെടയാണ് ലക്ഷ്മിക ഏറെ ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തോട്
രക്തച്ചൊരിച്ചിലിനപ്പുറം മനുഷ്യർ തമ്മിലുള്ള വൈകാരിക ബന്ധങ്ങളെ ഏറെ സൂക്ഷ്മതയോടെ പ്രതിഫലിപ്പിച്ച ചിത്രമാണ് ജോഷി സംവിധാനം ചെയ്ത ‘ആന്റണി’. ‘വിശുദ്ധനും സാത്താനും’ എന്ന് വിളിപ്പേരുള്ള ആന്റണി എന്ന ഗ്യാങ്സ്റ്ററുടെ കഥപറയുന്ന ചിത്രത്തിൽ ആന്റണിയായി ജോജു ജോർജും ആൻ മരിയ എന്ന പെൺകുട്ടിയായി കല്യാണി പ്രിയദർശനും
പദങ്ങൾ ചെറുതാണെങ്കിലും ‘മനസ്സിലാക്കുക’, ‘മനസ്സിലാക്കപ്പെടുക’ എന്നു പറയുന്നത് വലിയ കാര്യമാണെന്ന് സ്വാനുഭവങ്ങളുടെ വെളിച്ചത്തിൽ പറയുകയാണ് വെട്ടുകിളി പ്രകാശ് എന്ന വി.ജി. പ്രകാശ്. ഇന്നത്തെ തലമുറയ്ക്ക് ജീവിതത്തെ നട്ടും ബോൾട്ടും ഇട്ട് മുറുക്കി പിടിച്ചിരിക്കുന്നതിനോട് വിയോജിപ്പ് ഉള്ളതുകൊണ്ട് അവർ വളരെ ഫ്രീ
ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഒരുകാലത്ത് വേദികൾ കയ്യടക്കിയിരുന്ന കലാകാരന്മാരാണ് കാഥികർ. സാംബശിവനെപോലെയുള്ള അനുഗ്രഹീത കാഥികരും നമ്മെ കുടുകുടെ ചിരിപ്പിച്ച വി.ഡി. രാജപ്പനെപ്പോലെയുള്ള പാരഡി കാഥികരും ഉൾപ്പടെയുള്ള കലാകാരന്മാരുടെ പിന്മുറക്കാർ ഇപ്പോൾ നിത്യവൃത്തിക്കായി മറ്റു ജോലികൾ ചെയ്യേണ്ടിവരികയാണ്. അന്യം
ദുർഗ കൃഷ്ണയും കൃഷ്ണ ശങ്കറും തകർത്തഭിനയിച്ച ‘കുടുക്ക്’ ഒടിടിയിൽ തരംഗമാവുകയാണ്. കൃഷ്ണ ശങ്കറിനൊപ്പം തന്നെ കുടുക്കിലെ റാം മോഹൻ എന്ന താരവും ശ്രദ്ധ നേടുകയാണ്. സിനിമയിൽ സ്വാസികയുടെ ഭർത്താവായി അഭിനയിച്ച റാംമോഹൻ ഒരു മെയിൽ ഷോവനിസ്റ്റ് ആയാണ് പ്രത്യക്ഷപ്പെട്ടത്. ‘കരി’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ റാം
‘ഈച്ച’ എന്ന സിനിമയിലൂടെയാവും നാനി എന്ന നടനെ മലയാളിൽ അത്രയേറെ സ്നേഹിക്കാൻ തുടങ്ങിയത്. തെലുങ്ക് സിനിമാ ലോകത്തെ മുൻനിര നായകന്മാരിൽ ഒരാളായി മാറാൻ നാനിക്കു കഴിഞ്ഞു. വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും അഭിനയികവു കൊണ്ടു പ്രേക്ഷകരെ പിടിച്ചിരുത്തുന്ന നാനി എന്ന അഭിനേതാവിന്റെ പുതിയ ചിത്രമാണ് ഹായ് നാന.
ഹൃദയസ്പർശിയായ അച്ഛൻ കഥാപാത്രങ്ങൾ നിരവധി ചെയ്തിട്ടുണ്ട് നടൻ മുകേഷ്. എന്നാൽ, അവയിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്ത ഫിലിപ്സ് എന്ന ചിത്രത്തിലെ കഥാപാത്രം. പല സന്ദർഭങ്ങളിലും അച്ഛൻ ഒ. മാധവനെ ഓർമ വന്നെന്ന് മുകേഷ് പറയുന്നു. ഫിലിപ്സ് എന്ന കഥാപാത്രത്തിന്റെ
തൊടുപുഴക്കാരിയായ ലിസബത്തിന് സിനിമ എന്നും തിളക്കമേറിയ സ്വപ്നമായിരുന്നു. ആ ലോകത്ത് എത്തിപ്പെടാൻ കഴിയുമെന്ന ആത്മവിശ്വാസം പോലും ഒരു കാലത്ത് ഉണ്ടായിരുന്നില്ല. പക്ഷേ, സിനിമയെന്ന സ്വപ്നം ആത്മവിശ്വാസമായി വളർന്നപ്പോൾ അവൾക്കു മുമ്പിൽ വഴികൾ തെളിഞ്ഞു. മാർത്താണ്ഡൻ സംവിധാനം ചെയ്ത മഹാറാണി എന്ന സിനിമയിലൂടെ
‘ഇരട്ട’യിലെ പൊലീസുകാരിയും ‘രോമാഞ്ച’ത്തിലെ മാല കളഞ്ഞുപോയ കഥാപാത്രവും ‘നീലവെളിച്ച’ത്തിലെ ഭാർഗവിയുടെ ഉറ്റതോഴിയായുമൊക്കെ എത്തി പ്രേക്ഷകരുടെ ശ്രദ്ധനേടുകയാണ് പൂജ മോഹൻരാജ്. തൃശൂർ ഡ്രാമ സ്കൂളിലും സിംഗപ്പൂർ ഇന്റർനാഷ്നൽ ആക്ടിങ് സ്കൂളിലും പഠിച്ച് അഭിനയത്തിൽ ഉപരിപഠനം വരെ നടത്തി അഭിനയം ജീവവായു ആക്കിയ
ഉള്ളുലയ്ക്കുന്ന ദുഃഖങ്ങളുള്ള, ആത്മസംഘര്ഷങ്ങളുടെ അലകടല് പേറുന്ന മനസ്സുകളുണ്ട് നമുക്ക് ചുറ്റും. ഇന്നേ വരെ, ഈ നിമിഷം വരെ അത്രമേല് പ്രിയപ്പെട്ടവരോടു പോലും പറയാനാകാതെ ഉറഞ്ഞുപോയ അവരുടെ സങ്കടങ്ങളെ പലതരത്തില് സിനിമ തുറന്നുപറഞ്ഞിട്ടുണ്ട് സിനിമ പലപ്പോഴായി. ഒട്ടുമേ എളുപ്പമല്ലത് : അങ്ങനെയൊരു പ്രമേയം
ആക്ടർ, ഡിസൈനർ, ഇൻഫ്ലുവൻസർ: പൂർണിമ ഇന്ദ്രജിത്തിന്റെ ഇൻസ്റ്റഗ്രാം ബയോ ഇങ്ങനെയാണ്. എന്നാൽ ഒരു വിശേഷണങ്ങളിലും ചുരുങ്ങാതെ പുതിയ മേഖലകളും അതിരിലാത്ത ആകാശവും തേടിയുള്ള യാതയിലാണ് ഇന്നു പൂർണിമ. മലയാളികളുടെ സ്വന്തമായയാൾ ഇപ്പോൾ പാൻ ഇന്ത്യൻ സീരിസുകളുടെ ഭാഗമാണ്. രാജ്യാന്തര തലത്തിൽ ചർച്ചയായ നെറ്റ്ഫ്ലിക്സിലെ സർവൈവൽ ഡ്രാമ കാലാപാനിയിലെ സ്വസ്തി ഷാ എന്ന കഥാപാത്രത്തിന് ഏറെ പ്രശംസകൾ ഏറ്റു വാങ്ങുമ്പോൾ പൂർണിമ സംസാരിക്കുന്നു.
കാതലിന്റെ ഷൂട്ട് നടക്കുന്ന സമയം. സിനിമയിലെ പ്രധാനപ്പെട്ട ഒരു സീക്വൻസ് എടുക്കുന്നതിനായി കാറിൽ റിഗ് കെട്ടി വച്ചുകൊണ്ടിരിക്കുകയാണ് ക്യാമറ ടീം. അപ്പോഴാണ്, സിനിമയിൽ തങ്കൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുധി കോഴിക്കോട് മേക്കപ്പിട്ട് വരുന്നത്. അദ്ദേഹത്തെ കണ്ടപ്പോൾ ക്യാമറ ടീമിലെ ആരോ പറഞ്ഞു, നിങ്ങളുടെ
ലോകം മുഴുവൻ ആഘോഷിച്ച മിന്നൽ മുരളിയിലെ ബ്രൂസ്ലി ബിജി ആയി എത്തി പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച താരമാണ് ഫെമിന ജോർജ്. ഇപ്പോൾ ‘ശേഷം മൈക്കിൾ ഫാത്തിമ’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശൻ അഭിനയിച്ച ഫാത്തിമയുടെ ഉറ്റ സുഹൃത്തായ രമ്യ എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയാണ് ഫെമിന.
രണ്ടു വർഷം മുമ്പത്തെയൊരു ഐഎഫ്എഫ്കെ വേദി. നവാഗതനായ ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത അറ്റൻഷൻ പ്ലീസിന്റെ പ്രദർശനത്തിനുശേഷം ഉയർന്ന കരഘോഷത്തെ സാക്ഷിയാക്കി ചിത്രത്തിന്റെ അണിയറപ്രവർത്തകർ വേദിയിലേക്കു കയറി. സംവിധായകനും മറ്റു സംഘാംഗങ്ങളും പ്രേക്ഷകരോട് ആ സിനിമയെപ്പറ്റി സംസാരിച്ചു. ഒടുവിൽ മൈക്ക്, അറ്റൻഷൻ
കണ്ടു കണ്ടാണു കടൽ ഇത്ര വലുതായതെന്നു കേട്ടതുപോലെ മലയാളി കണ്ടും കേട്ടും അറിഞ്ഞ കടലാണു മമ്മൂട്ടി. മമ്മൂട്ടിക്കമ്പനിയുടെ ഓരോ സിനിമയുടെയും പുതുമയെ വാഴ്ത്താതെ നിരൂപകർ കടന്നുപോകാറില്ല. അഭ്യൂഹങ്ങൾക്കും പ്രേക്ഷകചർച്ചകൾക്കും ഒടുവിൽ കാതൽ എന്ന ജിയോ ബേബി സിനിമ റിലീസിന് ഒരുങ്ങിയിരിക്കുന്നു. നായിക ജ്യോതികയും
ഇഷ്ടം എന്താണെന്നു തിരിച്ചറിഞ്ഞു അതിനുവേണ്ടി പ്രയത്നിക്കുന്നവർക്കു വിജയമുണ്ടാകുമെന്നു തെളിയിച്ച ചിലരില്ലേ? അത്തരം ഒരാളാണു ഹരിശ്രീ അശോകൻ. നടന്ന വഴികളിലെ മൂർച്ചയുള്ള കല്ലുകളെ രാകി മിനുക്കിയെടുത്ത മിടുക്കനായ കലാകാരൻ. ഏറ്റവും പുതിയ സിനിമ മഹാറാണിയെപ്പറ്റിയും ജീവിതത്തെക്കുറിച്ചും മനോരമ ഓൺലൈനിനോട്
ആനിയമ്മയെ വിമർശിച്ചവരെ പിന്തുണച്ച് മാലാ പാർവതി സമൂഹമാധ്യമത്തിൽ കുറിച്ചു: ‘ആനിയമ്മ ഓവർ ആക്ടിങ്ങുമാണ്. വെറുപ്പിക്കലുമാണ്. തെറ്റായ ശരികളെക്കുറിച്ച് മാലാ പാർവതി സംസാരിക്കുന്നു. നെഗറ്റീവ് ആനിയമ്മയ്ക്ക് ആദ്യം കിട്ടിയതും നെഗറ്റീവ് കമന്റുകളല്ലേ? ഒക്ടോബർ 25നാണ് ‘മാസ്റ്റർപീസ്’ ഹോട്സ്റ്റാറിൽ റിലീസാകുന്നത്.
തിയറ്റർ ഹിറ്റുകൾ കുറവാണെന്ന് സിനിമക്കാരും പ്രേക്ഷകരും ഒരുപോലെ ആശങ്കപ്പെടുന്ന ഇക്കാലത്ത് ഇൗ വർഷത്തെ വിരലിലെണ്ണാവുന്ന മലയാള വിജയചിത്രങ്ങളിൽ രണ്ടെണ്ണത്തിന്റെ പിന്നിലും ആദർശ് സുകുമാരന്റെ തൂലികയുണ്ടായിരുന്നു. നായയുടെ കഥയിലൂടെ ഹിറ്റായ നെയ്മറും, ബ്ലോക് ബസ്റ്ററായ ആർഡിഎക്സും. മമ്മൂട്ടിയെയും ജ്യോതികയെയും
കല്യാണി പ്രിയദർശൻ നായികയായ ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന ചിത്രം തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്. കല്യാണി പ്രിയദർശന്റെ നിറഞ്ഞാട്ടമാണ് സിനിമ മുഴുവൻ. മാധ്യമപ്രവർത്തകനായിരുന്ന മനു.സി.കുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. നിരവധി കഥകൾ മനസ്സിലിട്ടുനടന്ന മനു, ഫാത്തിമയിലേക്ക് എത്തിയപ്പോൾ സ്വയം സംവിധായകനാകാം
ഒരുപാടു സ്വപ്നങ്ങൾക്കൊടുവിലാണു മനുഷ്യർ സിനിമയിലെത്തുന്നത്. അതിനു ശേഷവും സ്വപ്നംപോലെ ജീവിക്കാനും സന്തോഷമായിരിക്കാനും സാധിക്കുന്നവർ വിരളമാണ്. അത്തരമൊരാളാണ് ടൊവിനോ തോമസ്. ഡോ. ബിജുവിന്റെ ഏറ്റവും പുതിയ സിനിമ അദൃശ്യ ജാലകങ്ങൾ 27-ാമത് ടാലിൻ ബ്ലാക്ക് നൈറ്റ്സിൽ പ്രദർശിപ്പിച്ചുകഴിഞ്ഞു. ഇനിയും ഒട്ടേറെ
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നുകാണിച്ച് എത്തിയ വ്യക്തിയാണ് ഏഞ്ചൽ മോഹൻ. ‘എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് ശാപമോക്ഷം വേണ്ടേ, ഒരു സാധാരണക്കാരന്റെ പ്രതികരണം’ എന്ന രീതിയിൽ പ്രചരിച്ച വിഡിയോ ഏറെ ചർച്ചയായിരുന്നു. സ്വയം നടത്തിയ ഈ പത്രസമ്മേളനത്തിൽ വന്ന്
മിഥുൻ മാനുവൽ തോമസ് എഴുത്തു ഫാക്ടറിയാണോയെന്നാണ് അടുപ്പമുള്ളവർ മിഥുനോടു ചോദിക്കുന്നത്. തിയറ്ററിൽ സൂപ്പർ ഹിറ്റായി ഓടുന്ന ഗരുഡൻ മിഥുന്റെ തിരക്കഥയാണ്. അരുൺ വർമയാണ് സംവിധാനം. ജയറാമിനെ നായകനാക്കിയുള്ള ഏബ്രഹാം ഓസ്ലറിൽ മിഥുൻ സംവിധായകന്റെ റോളിലാണ്. മിഥുൻ തിരക്കഥയെഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയുടെ
ആർഡിഎക്സ് ബോക്സോഫീസിലുണ്ടാക്കിയ സ്ഫോടനത്തിന്റെ മുഴക്കം ഇനിയും തീർന്നിട്ടില്ല. മൂന്നു യുവനായകരും ബാബു ആന്റണിയും തകർത്താടിയ സിനിമയിൽ ഹരിശങ്കർ എന്ന യുവനടൻ ശ്രദ്ധിക്കപ്പെട്ടത് ആർക്കും ചെകിടടച്ച് ഒന്നു പൊട്ടിക്കാൻ തോന്നിപ്പോകുന്ന അനസ് എന്ന ചൊറിയൻ യുവാവിനെ മനോഹരമായി അവതരിപ്പിച്ചാണ്. കൗമാരം മുതൽ
കൊച്ചുകൊച്ചു വേഷങ്ങളിലൂടെ ചലച്ചിത്ര വേദിയിൽ ഇടംപിടിച്ച മിമിക്രി കലാകാരനാണ് കലാഭവൻ ഹനീഫ്. കൊച്ചിക്കാർ ഹനീഫ് ഭായ് എന്ന് വിളിക്കുന്ന കലാഭവൻ ഹനീഫ് മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സൗഹൃദവലയത്തിനകത്തു നിൽക്കുന്ന ഒരാളാണ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അംഗീകരിക്കപ്പെടുകയുമൊക്കെ
കോളജിൽ പഠിക്കുന്ന സമയത്ത് സിനിമയാണ് മോഹമെന്നു പറയുമ്പോൾ, 'ഇത് വല്ലതും നടക്കുമോ' എന്നു ചോദിച്ചു നെറ്റി ചുളിച്ചവരുടെ മുമ്പിൽ, ആദ്യ സിനിമ തന്നെ ഒരു വമ്പൻ വിജയമാക്കി തലയുയർത്തി നിൽക്കുകയാണ് ഗരുഡന്റെ കഥാകൃത്ത് ജിനേഷ് എം. സംവിധായകൻ അരുൺ വർമയുടെയും ജിനേഷിന്റെയും ഏഴെട്ടു വർഷത്തെ അലച്ചിലും ആലോചനകളുമെല്ലാം
ബാബു ആന്റണി, ആ പേര് മലയാളികൾക്കെന്നും ഒരാവേശമാണ്. ‘ആർഡിഎക്സ്’ സിനിമയിൽ അദ്ദേഹത്തിനു ലഭിച്ച വരവേൽപ് തന്നെ അതിനൊരുദാഹരണം. മലയാളികൾ മാത്രമല്ല തമിഴകത്തിന്റെ ഒരു സൂപ്പർസ്റ്റാറും അദ്ദേഹത്തിന്റെ സിനിമകളുടെ വലിയ ഫാൻ ആണ്. സാക്ഷാല് ദളപതി വിജയ്യും ഒരു ബാബു ആന്റണി ഫാൻ ആണ്. പപ്പയുടെ ‘പൂഴിവാസലിലെ’ എന്ന തമിഴ്
‘ഞാൻ Vincy ആണ്’, വിൻസി അലോഷ്യസ് മമ്മൂട്ടിക്കയച്ച ആദ്യ വാട്സാപ്പ് സന്ദേശമാണിത്. തിരിച്ചുള്ള മമ്മൂട്ടിയുടെ മറുപടി ‘Wincy Aloshious’. വിൻസി നോക്കിയപ്പോൾ സ്പെല്ലിങ്ങിൽ മാറ്റം! മമ്മൂട്ടി മനഃപൂർവം തെറ്റി അയച്ചതല്ലെന്ന് മനസ്സിലായി. വിൻസിക്കൊരു സ്നേഹപിന്തുണ തന്നെയായിരുന്നു പേരിലെ ആ ‘തിരുത്ത്’. ആ സെക്കൻഡിൽ
ഒരു കോർട്ട് റൂം, ഇമോഷനൽ, ത്രില്ലർ ഡ്രാമയാണ് ‘ഗരുഡനെ’ന്ന് സംവിധായകൻ അരുൺ വർമ. മൾടി സ്റ്റാർ ചിത്രമെന്ന പ്രത്യേകതയുമാണ് ‘ഗരുഡൻ’ എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം അരുണിന്റെ ആദ്യ സിനിമയാണ്. അഞ്ചാം പാതിരയ്ക്കു ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിക്കുന്ന ചിത്രം
‘കെട്ട്യോളാണെന്റെ മാലാഖ’യിലൂടെ അരങ്ങേറ്റം കുറിച്ച ജോസ്കുട്ടി ജേക്കബ് നായകനായ ചിത്രമാണ് പിങ്കു പീറ്ററിന്റെ ‘റാണി ചിത്തിര മാർത്താണ്ഡ’. എന്നാലും എന്റളിയാ എന്ന ചിത്രത്തിലൂടെയും ജോസ്കുട്ടി പ്രേക്ഷകശ്രദ്ധനേടി. ‘റാണി ചിത്തിര മാർത്താണ്ഡ’യുടെ ഏറ്റവും പുതിയ വിശേഷങ്ങൾ ജോസ്കുട്ടി മനോരമയോട്
അതിനു നിനക്കു മലയാളം പറയാനറിയുമോ. അതും മലബാർ മലയാളം പോലുമല്ല, ശരിക്കുള്ള മലപ്പുറം മലയാളം. ഇതു ചോദിച്ചവരോടെല്ലാം കല്യാണി പ്രിയദർശൻ പറഞ്ഞു, ‘ഞാൻ പറയാൻ പരമാവധി ശ്രമിക്കും.ശരിയാകുമെന്നാണ് എന്റെ വിശ്വാസം. ’ കല്യാണിയുടെ മലയാളം കഷ്ടിയാണെന്നു കല്യാണിക്കുതന്നെ അറിയാം. ചെന്നൈയിലും അമേരിക്കയിലുമായി പഠിച്ചു
ദൃശ്യം രണ്ടാം ഭാഗത്തിൽ കോടതിമുറിയിൽ തീപ്പൊരിയായ വക്കീൽ, ഏറ്റെടുത്ത അടുത്ത കേസ് തമിഴകത്തിലെ ഒരു സൂപ്പർ താരത്തിന്റേതായിരുന്നു. ഗാനന്ധര്വനില് മമ്മൂട്ടിയുടേയും ദൃശ്യം 2ൽ മോഹൻലാലിന്റേയും വക്കീൽ ആയി വേഷമണിഞ്ഞ ശാന്തി മായാദേവി ജീവിതത്തിലും വക്കീലാണ്. സൂപ്പർസ്റ്റാറുകളുടെ വക്കാലത്ത് മാത്രം എടുക്കുന്ന
ഒട്ടേറെ ഇന്ത്യൻ സിനിമകളുടെയും പല രാജ്യാന്തര സിനിമകളുടെയും ‘ശബ്ദമായി’ സിനിമകളെ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന റസൂൽ പൂക്കുട്ടി മലയാള സിനിമയോടു പറയുന്നു– ചരിത്രം പഠിക്കുന്നവരെങ്കിൽ, സൂക്ഷിക്കുക ! ഇല്ലെങ്കിൽ ബോളിവുഡ് സിനിമകളുടെ നിലവിലെ അവസ്ഥയിലേക്കു മലയാള സിനിമകളുമെത്തും. ഇന്ത്യൻ സിനിമയുടെ
തോക്ക് ചൂണ്ടി വില്ലനും കള്ളന്മാർക്കും പിന്നാലെ പായുന്ന, ചില്ലുപൊട്ടുംപോലെ വർത്തമാനം പറയുന്ന സ്ഥിരം സുരേഷ് ഗോപി എല്ലാവർക്കും പരിചിതനാണ്. എന്നാൽ വല്ലപ്പോഴുമാണ് കരളിൽതൊട്ടു സംസാരിക്കുമ്പോൾ കണ്ണ് നിറയുന്ന, മക്കളെപ്പറ്റിപ്പറയുമ്പോൾ വാത്സല്യം തുളുമ്പുന്ന സുരേഷ് ഗോപിയെ കാണാനാവുക. ചിലപ്പോഴൊക്കെ
ബോളിവുഡ് സൂപ്പർ താരം തബുവും വാമിഖ ഗബ്ബിയും തകർത്തഭിനയിച്ച വിശാൽ ഭരദ്വാജിന്റെ ഹിന്ദി സിനിമയാണ് ‘ഖുഫിയ’. ചിത്രത്തിൽ വാമിഖ അഭിനയിച്ച കഥാപാത്രത്തിന്റെ ചില സീനുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ഏറെ ചർച്ചകൾക്ക് വഴിതെളിക്കുകയും ചെയ്തിരുന്നു. വിവാദങ്ങൾക്കപ്പുറം ഒരു പെർഫെക്റ്റ് സ്പൈ ത്രില്ലർ ആയ ഖുഫിയയിൽ ഏറെ
അനില് പരമേശ്വരന് തിരക്കഥ എഴുതി വിജയ് ചമ്പത്ത് സംവിധാനം ചെയ്ത 14 ഫെബ്രുവരി എന്ന ചിത്രത്തിലൂടെ മലയാള സിനിമക്ക് മറ്റൊരു നായകനടനെ കൂടി ലഭിക്കുകയാണ്. കോഴിക്കോട് സ്വദേശിയായ ഹരിത്ത് സി.എൻ. വിജയകൃഷ്ണൻ ചെറുപ്പം മുതൽ സിനിമ എന്ന സ്വപ്നം നെഞ്ചിലേറ്റി നടന്ന ചെറുപ്പക്കാരനാണ്. നോട്ട്ബുക്ക് എന്ന ഹിറ്റ്
ശാന്തമായ വീട്. അതിനുചുറ്റും പച്ചപ്പടർപ്പ്. ജീവിതത്തിൽ നേടിയതിലെല്ലാം സന്തോഷമുള്ള ഗൃഹാതുരനായ മനുഷ്യൻ. അതാണു നിത്യജീവിതത്തിലെ കുണ്ടറ ജോണി. നാട് എങ്ങനെ സ്വന്തം പേരിൽ വന്നുവെന്നു ചോദിച്ചാൽ "ആരോ അങ്ങനെ വിളിച്ചു. പിന്നെ അതിനെ കൂടെ കൂട്ടി" എന്നു സാധാരണ മറുപടി. പക്ഷേ ജോണിയെന്ന അഭിനേതാവിന്റെ
പല ജോലികൾ ചെയ്തിട്ടും മനസ്സ് ആഗ്രഹിക്കുന്നതുപോലൊരു ജീവിതം എത്തിപിടിക്കാനാകാതെ വലഞ്ഞ കോയമ്പത്തൂരുകാരൻ പയ്യൻ സിനിമയിൽകൂടി പയറ്റി നോക്കാമെന്നു കരുതുന്നു. വീട്ടിൽ സമ്മതം പൂജ്യം ശതമാനം. ഒടുവിൽ ആ ഇരുപത്തിമൂന്നുകാരൻ തന്റെ ആഗ്രഹങ്ങളും ഭാവിപരിപാടികളും നെടുനീളൻ കത്തായി എഴുതി, ഇരുപത്തിയഞ്ചു പൈസയുടെ സ്റ്റാമ്പ്
തിയറ്ററുകൾ കീഴടക്കി മമ്മൂട്ടിയുടെ ‘കണ്ണൂർ സ്ക്വാഡ്’ ജൈത്രയാത്ര തുടരുകയാണ്. കുറ്റവാളികളെ കണ്ടെത്താനുള്ള കണ്ണൂർ സ്ക്വാഡിന്റെ ഓട്ടത്തിന്റെ തുടക്കത്തിൽ അവർ എത്തിയത് റിയാസ് എന്ന ചെറുപ്പക്കാരന്റെ അടുത്തേക്കായിരുന്നു. റിയാസിനെ കണ്ട പാടെ പ്രേക്ഷകരുടെ നെറ്റി ഒന്ന് ചുളിഞ്ഞു. നീലക്കണുകളും സ്ട്രെയ്റ്റ് ചെയ്ത
സ്കൂളിൽ പോയി വരുമ്പോൾ വഴിയിലുള്ള വിജയ ടാക്കീസിനകത്തു നിന്നുയരുന്ന സിനിമാ ഡയലോഗ് കേൾക്കാൻ ആ ഓലക്കൊട്ടകയ്ക്ക് പുറത്ത് ഒരുപാട് കറങ്ങി നടന്നിട്ടുണ്ട് ഷാജി എന്ന സിനിമാഭ്രാന്തനായ പയ്യൻ. നാട്ടിൽ നിന്നു 22 കിലോമീറ്റർ അകലെയുള്ള ടൗണിലെ തിയറ്ററിലേക്ക് ആരും അറിയാതെ സിനിമ കാണാൻ വേണ്ടി മാത്രം ഷാജി നടത്തിയ
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനാണ് അസീസ് നെടുമങ്ങാട്. കോമഡി പരിപാടികളിലെ ഹാസ്യതാരമായി കുടുംബ സദസുകളെ കുടുകുടെ ചിരിപ്പിച്ച അസീസ് പിന്നീട് ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമകളിൽ സജീവമായി. ‘ജയ ജയ ജയ ജയ ഹേ’ എന്ന ഹിറ്റ് ചിത്രത്തിലെ അസീസിന്റെ കഥാപാത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇപ്പോൾ
സ്ക്രീനിൽ വന്ന അൽപസമയം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച പ്രകടനം കാഴ്ചവച്ച കഥാപാത്രമാണ് ‘കണ്ണൂർ സ്ക്വാഡി’ലെ പവൻ ഭായിയുടെ ഭാര്യ. തിയറ്ററിൽ കയ്യടികൾ നിറച്ച തിക്രി വില്ലേജ് ഏറ്റമുട്ടലിൽ പ്രകടനത്തിന്റെ മികവു കൊണ്ടാണ് ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടത്. തമിഴ് ചിത്രം വിക്രത്തിലെ ഏജന്റ് ടീനയുടെ പ്രകടനത്തോടാണ്
ന്നാ താൻ കേസ് കൊട്’ ഹിറ്റായി തിയറ്ററുകളിലോടുന്ന സമയം. എയർപോർട്ടിലെത്തിയ കുഞ്ചാക്കോ ബോബനെ ഒരു കുടുംബം അടുത്തു വന്നു പരിചയപ്പെട്ടു. ‘സാറിന്റെ അതേ നാട്ടുകാരനാണു ഞാൻ’ എന്നു കുടുംബനാഥൻ. ആലപ്പുഴയിൽ എവിടെയാണെന്ന മറുചോദ്യത്തിന് ‘ഏയ്, ഞാങ്കാസറോട്ടാരൻ’ എന്നു മറുപടി. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ
ചില സിനിമകള് കാണുമ്പോള് അതിലെ തീര്ത്തും നെഗറ്റീവ് ആയ കഥാപാത്രങ്ങള് നമ്മുടെ മനസ്സില് മായാതെ നിൽക്കും. ‘ആ വില്ലൻ കൊള്ളാം’...എന്നു പറയുന്നതും ചുരുക്കം പേർക്കു മാത്രം ലഭിക്കുന്ന പ്രശംസയാണ്. ക്രൂരതയുടെ മുഖമായി മാറുന്ന കഥാപാത്രങ്ങളെ അത്രമേല് കൃത്യമായ അളവുകോലില് അവര് ചെയ്തിട്ടുണ്ടാകും. ‘കണ്ണൂര്
ഒരു കേസ് അന്വേഷണത്തിന്റെ പിരിമുറുക്കം അടിമുടി നിറയുന്ന കണ്ണൂർ സ്ക്വാഡിൽ ആകെ ഒരു രംഗത്തു മാത്രമെ തിയറ്ററിൽ ചിരി പടരുന്നുള്ളൂ. ആ ചിരിയുടെ ക്രെഡിറ്റ് സജിൻ ചെറുകയിലിനുള്ളതാണ്. മമ്മൂട്ടിക്കൊപ്പമുള്ള ആ ഒറ്റ സീനിലാണ് 'വിളച്ചിലെടുക്കല്ലേ' എന്ന വൈറൽ ഡയലോഗ് സംഭവിച്ചതും തിയറ്ററിൽ കൂട്ടച്ചിരി ഉയർന്നതും.
കണ്ണൂർ സ്ക്വാഡിലെ സംഘട്ടനരംഗത്തിൽ ചാടി ഉയർന്നു മമ്മൂട്ടിയെ ഇടിക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ പ്രേക്ഷകർ ആദ്യം കരുതിയത് ഉത്തരേന്ത്യയിൽ നിന്നുള്ള സ്റ്റണ്ട് ആർടിസ്റ്റ് ആകുമെന്നായിരുന്നു. പക്ഷേ, ആദ്യ ഷോയ്ക്കു ശേഷം തിയറ്ററിനു പുറത്തെത്തിയ മാധ്യമങ്ങളോട് ആ പെൺകുട്ടി തനി മലയാളം പറയുന്നത് കേട്ടപ്പോൾ
മഹായാനം റിലീസ് ചെയ്യുമ്പോൾ റോബി വർഗീസ് രാജിന് നാലു വയസ്സാണ് പ്രായം. റോണിക്ക് എട്ടും. അന്ന് താമസിച്ചിരുന്ന വീടും പുതിയതായി കെട്ടിക്കൊണ്ടിരുന്ന വീടും ആ ഒറ്റ സിനിമ നിർമിച്ചതു വഴി ആ കുടുംബംത്തിനു നഷ്ടമായി. ഉള്ളതെല്ലാം വിറ്റുപെറുക്കി നാടു വിടേണ്ടി വന്നതിനാൽ സിനിമ എന്നത് അത്ര സുഖകരമായ ഓർമ ആയിരുന്നില്ല
മലയാളസിനിമയിൽ ‘പരീക്കുട്ടി’ വിരഹകാമുകൻമാരുടെ പര്യായപദമായി മാറി. കറുത്തമ്മയോട് പരീക്കുട്ടി വേദനയോടെ പറയുന്ന ‘കറുത്തമ്മ പോയാൽ ഞാനീ കടാപ്പറത്തൂടെ പാടിപ്പാടി മരിക്കും ... ’ എന്ന വാചകം മധു എന്ന നടന്റെ എക്കാലത്തെയും മികച്ച ഡയലോഗ് ഡെലിവറിയായി വാഴ്ത്തപ്പെടുന്നു. മിമിക്രി വേദികളിൽ ഇന്നും ഇൗ ഡയലോഗാണ് മധുവിനെ അനുകരിക്കുന്നവർ ഉദാഹരിക്കുന്നത് എന്നതിൽനിന്ന് അതിന്റെ ജനകീയത ഉൗഹിക്കാമല്ലോ. എന്നാൽ മലയാളസിനിമയിൽ മധുവിന് ‘ചെമ്മീനിലെ’ പരീക്കുട്ടി ഒരു അവശകാമുകന്റെ മുഖം നൽകിയിരുന്നു. അതിൽനിന്ന് രക്ഷപ്പെടണം എന്ന് അദ്ദേഹം വല്ലാതെ ആഗ്രഹിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് എൻ.പി.അലി ഒരു ചിത്രം നിർമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. മധു സംവിധാനം ചെയ്യുമെങ്കിൽ നിർമിക്കാൻ അദേഹം സന്നദ്ധത പ്രകടിപ്പിച്ചു. അങ്ങനെ മധു സംവിധായകനാകൻ തീരുമാനിച്ചു. സി. രാധാകൃഷ്ണന്റെ ‘തേവിടിശ്ശി’ എന്ന നോവൽ പ്രിയ എന്ന േപരിൽ മധു ചലച്ചിത്രമാക്കി. ബംഗാളി നടി ലില്ലി ചക്രവർത്തിയായിരുന്നു നായിക. ചിത്രത്തിലെ കനത്ത വില്ലനായ ഗോപകുമാറിന്റെ വേഷമാണ് മധു അഭിനയിച്ചത്. നായകവേഷം കൈകാര്യം ചെയ്തതാകട്ടെ ഹാസ്യവേഷം മാത്രം അഭിനയിച്ചു വന്ന അടൂർ ഭാസിയും. സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് നൽകിയതെങ്കിലും സിനിമ വൻവിജയമായി. എന്നു മാത്രമല്ല ആ വർഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ആ സിനിമ നേടിയെടുക്കുകയും ചെയ്തു... മധു മനസ്സു തുറക്കുകയാണ്, സിനിമാ ജീവിതത്തെപ്പറ്റി, അഭിനയത്തെപ്പറ്റിയെല്ലാം ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ...
കാസർഗോൾഡ് സിനിമയുടെ ട്രെയിലറിലെ "ഈ സ്വർണത്തിന്റെ കളറുണ്ടല്ലോ" എന്ന വാചകത്തിനു എന്തൊരു കളറാണ്. അത്രയും ആവേശത്തിൽ ആസിഫ് അലി പറഞ്ഞു തുടങ്ങുന്നതു ജീവിതത്തെപ്പറ്റിയാണ്. പലപ്പോഴായി കേൾക്കുന്ന സിനിമാക്കഥകൾ ആസിഫ് കൂട്ടുകാരോടു പറയും. അതു സിനിമയായി വരുമ്പോൾ അവർ ചോദിക്കുമത്രേ "ഇതിനു നീ പറഞ്ഞ
Results 1-100 of 1048