വീണ്ടുമൊരു ‘എൽ ക്ലാസിക്കോ’ ഏറ്റുമുട്ടലാകുകയാണു സ്പെയിനിലെ കിരീടധാരണം. കോവിഡ് ഇടവേളയ്ക്കു ശേഷം റയൽ മഡ്രിഡിനുണ്ടായ ഉണർവും ബാർസിലോനയ്ക്കു നേരിട്ട തിരിച്ചടികളും കിരീടപ്പോരാട്ടത്തെ എങ്ങനെ സ്വാധീനിക്കും? ഇരുടീമിന്റെയും സാധ്യതകൾ ഇനിയെന്ത്? മനോരമ സീനിയർ സബ് എഡിറ്റർ എ. ഹരിപ്രസാദ് വിലയിരുത്തുന്നു.