Activate your premium subscription today
സൈനികവും രാഷ്ട്രീയപരവുമായ എടുത്തുചാട്ടങ്ങൾ എപ്പോഴും സംഭവിച്ചിട്ടുള്ള രാഷ്ട്രമാണു പാക്കിസ്ഥാൻ. പലപ്പോഴും ചിന്തിക്കാതെയുള്ള ഈ നടപടികൾ രാജ്യത്തിനു വലിയ പ്രതിസന്ധികളും സൃഷ്ടിച്ചു. പാക്ക് ചരിത്രത്തിലെ അത്തരം ചില സംഭവങ്ങളിലൂടെ... 1954ൽ ശീതസമരം കനത്തുനിൽക്കുന്ന കാലത്ത് പാക്കിസ്ഥാൻ യുഎസിന്റെ പക്ഷത്തു
റഷ്യ യുക്രെയ്നു ശേഷം ഫിൻലൻഡിലേക്കും നോട്ടമിടുന്നോ? യുദ്ധത്തിന്റെ ആരംഭസമയം മുതൽ ഉയരുന്ന ഒരു ചോദ്യമാണിത്. ഇപ്പോഴിതാ ഫിൻലൻഡുമായുള്ള അതിർത്തിയിൽ റഷ്യ സൈനിക വിന്യാസം കൂട്ടിയതിന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സൈനികത്താവളങ്ങളും വിമാനവിക്ഷേപണ കേന്ദ്രങ്ങളുമൊക്കെ പുതുതായി ഒരുക്കിയിട്ടുണ്ടെന്ന്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലും ചില വാർത്താ പോർട്ടലുകളിലും കിരാന ഹിൽസിലെ ആണവകേന്ദ്രം ഇന്ത്യൻ സൈന്യം തകർത്തെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ, ഓപ്പറേഷൻ സിന്ദൂരിന്റെ കൂടുതൽ വിവരങ്ങൾ വിശദീകരിച്ചുള്ള സംയുക്ത വാർത്താസമ്മേളനത്തിൽ
വ്യോമപ്രതിരോധമേഖലയിലെ അത്യന്താപേക്ഷിതമായ ഉപകരണങ്ങളാണു റഡാർ. ഒരു മേഖലയിലേക്ക് പറന്നെത്തുന്ന ശത്രുവിമാനങ്ങളെ റഡാറുകൾ കണ്ടെത്തും. 1904ൽ ക്രിസ്ത്യൻ ഹൾസ്മേയർ എന്ന ശാസ്ത്രജ്ഞനാണു റഡാറുകളുടെ പ്രാകൃതരൂപമായ ടെലിമൊബൈലോസ്കോപ് കണ്ടെത്തിയത്. 1935ൽ ബ്രിട്ടനിൽ റോബർട് വാട്സൻ വാട്ട് ഉപയോഗപ്രദമായ ആദ്യ റഡാർ സംവിധാനം
ഇന്ത്യയുടെ സമീപകാല അതിർത്തി കടന്നുള്ള ഓപറേഷനിൽ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന്, പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ താവളം കൃത്യമായി തകർക്കാനായതാണ്. ഭീകരവാദികൾക്കുനേരെയുള്ള അളന്നുമുറിച്ചുള്ള ആക്രമണം. ബഹവൽപുരിൽ വ്യോമ പ്രതിരോധ സംവിധാനങ്ങളുൾപ്പടെ
'നഭഹ സ്പർശം ദീപ്തം!' അഥവാ ‘ആകാശത്തെ തൊടുന്ന കീർത്തി’ എന്നർഥം വരുന്ന സംസ്കൃത വാക്യമാണ് ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യം. പലയുദ്ധങ്ങളിൽ നിർണായകമായ സമയത്ത് രാജ്യത്തിന് എയർഫോഴ്സ് രക്ഷയേകി. ഇത്തരത്തിൽ വ്യോമസേന അതിന്റെ ശക്തി പുറത്തെടുത്ത ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളിലൊന്നാണ് 1971ലെ ലോംഗേവാല
ഐതിഹാസികമായ യുദ്ധമായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 1971ൽ നടന്നത്.കടലിലും കരയിലും വായുവിലുമായി നടന്ന പോരാട്ടങ്ങൾക്കൊടുവിൽ സുനിശ്ചിതമായ വിജയം ഇന്ത്യ നേടി. തങ്ങൾ പരാജയപ്പെട്ടതായി അംഗീകരിച്ചുള്ള പാക്കിസ്ഥാൻ സൈന്യാധിപൻ ജനറൽ നിയാസിയുടെ ഒപ്പുവയ്ക്കലിന്റെ ചിത്രം ആ യുദ്ധത്തിലെ ഏറ്റവും അവിസ്മരണീയമായ
പാക്കിസ്ഥാൻ നിർമിത ഫത്താ 2 മിസൈലുകളാണ് ഡൽഹി ലക്ഷ്യമാക്കി കുതിച്ചെത്തിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇന്ത്യൻ പ്രതിരോധ സംവിധാനമായ ബറാക് 8 ഹരിയാനയിലെ സിർസയുടെ ആകാശത്ത് വെച്ച് ഈ മിസൈലുകൾ വിജയകരമായി തടഞ്ഞുനിർത്തി നശിപ്പിച്ചുവെന്നും വാർത്തകൾ വരുന്നു. എന്താണ് ഫത്താ, എങ്ങനെയാണ് ഈ മിസൈൽ അപകടകരമാകുന്നത്?
ഓപ്പറേഷന് സിന്ദൂര്‍ നടത്തി, തീവ്രവാദത്തിന് തക്ക തിരിച്ചടി നടത്തിയ ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് അഭിമാനിക്കുന്നതായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും, മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി. എല്ലാത്തരം തീവ്രവാദത്തിനും എതിരായി ഇന്ത്യ ഒറ്റക്കെട്ടായി നിലകൊള്ളുന്നു. നിശ്ചയദാര്‍ഢ്യത്തോടെ, ഒറ്റ
യുദ്ധസമാനമായ സാഹചര്യത്തിലും ബുദ്ധിജീവി ചമയാനും, വ്യത്യസ്തമായി എന്തെങ്കിലും പറഞ്ഞെന്ന് വരുത്താനും ചിലരെങ്കിലും കാട്ടിക്കൂട്ടുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നുവെന്ന് എന്‍.പ്രശാന്ത്. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് യുദ്ധവുമായി ബന്ധപ്പെട്ട ഓർമകളും ഒപ്പം നിലവിൽ സംഘർഷം നടക്കുന്ന സമയത്ത്
പാക്കിസ്ഥാന്റെ പോർവിമാനങ്ങളെയും മിസൈലുകളെയും തകർത്ത് ഇന്ത്യയുടെ 'ഇരുമ്പ് കോട്ട'യായ അത്യാധുനിക പ്രതിരോധ സംവിധാനങ്ങൾ വീണ്ടും കരുത്ത് കാട്ടി. ശത്രുക്കളുടെ ആയുധങ്ങളെ പ്രതിരോധിക്കാൻ വ്യോമസേന അത്യാധുനിക സംവിധാനങ്ങളുടെ ഒരു സംയോജിത ശൃംഖലയാണ് ഉപയോഗിച്ചതെന്നാണ് വിവരം. ഈ കൗണ്ടർ-ഡ്രോൺ ഓപ്പറേഷനിൽ എൽ-70 വിമാനവേധ
ഒരു ചെറുനഗരത്തിനു വേണ്ടതിലും അധികം സൗകര്യങ്ങളുള്ള, 14 നിലകളുള്ള ഒരു കൂറ്റൻ കെട്ടിട സമുച്ചയം പോലെയാണ് ഐഎൻഎസ് വിക്രാന്ത്. രാത്രിയും പകലും വിമാനങ്ങളിറങ്ങുന്ന സുസജ്ജമായ ആയുധത്താവളമായ വിക്രാന്തെന്ന ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനി സമുദ്രത്തിൽ ശത്രുരാജ്യങ്ങൾക്ക് ഇതൊരു പേടിസ്വപ്നമാണ്. വെറുമൊരു കപ്പൽ
2018ൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത പ്രതിരോധ ഉപകരണ നിർമാതാക്കളായ ആൽഫ ഡിസൈനും, ഓപ്പറേഷൻ സിന്ദൂരിൽ നിർണായക പങ്കുവഹിച്ചതായി റിപ്പോർട്ടുകൾ. പ്രതിരോധ വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, പാക്കിസ്ഥാനെ വിറപ്പിച്ച ഈ സൈനിക നീക്കത്തിൽ ഉപയോഗിച്ച വിവിധ ഉപകരണങ്ങളിൽ ആൽഫ ഡിസൈനിന്റെ അത്യാധുനിക ഡ്രോണായ സ്കൈ
ഓപ്പറേഷൻ സിന്ദൂരിന് പ്രതികാരമായി പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണം സുദർശൻ ചക്ര" എന്ന് വിളിക്കപ്പെടുന്ന എസ് -400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ പരാജയപ്പെടുത്തിയിരിക്കുന്നു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയിലെ നിരവധി പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചു.റഷ്യൻ
പാകിസ്ഥാൻ തങ്ങളുടെ ആയുധപ്പുരയിൽ നൂതന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളായിരുന്നു തയാറാക്കിയിരുന്നത്. പക്ഷേ ഇതുവരെയുള്ള വിവരങ്ങളിൽ ഇന്ത്യ തൊടുത്ത മിസൈലുകളും ഹാമ്മർ ബോംബുകളും ഡ്രോണുകളും ഈ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്നു ലക്ഷ്യം കണ്ടു. പുലർച്ചെ 1.44ന് നടന്ന ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനിലെ ഒൻപത്
പാക്കിസ്ഥാൻ അഞ്ച് ഇന്ത്യൻ ജെറ്റുകൾ വെടിവച്ചിട്ടുവെന്ന വാദത്തിന്റെ തെളിവ് ചോദിച്ചപ്പോൾ സോഷ്യൽ മിഡിയയിലെല്ലാം ഉണ്ടല്ലോയെന്ന് പറഞ്ഞ് നാണംകെട്ട് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിഎൻഎൻ അഭിമുഖത്തിനിടെയാണ് യാതൊരു തെളിവും നൽകാനില്ലാതെ ഖ്വാജ ആസിഫ് കുഴങ്ങിയത്. ഇന്ത്യൻ ജെറ്റുകൾ പാക്കിസ്ഥാൻ
എടുത്തുചാട്ടവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ള പ്രവർത്തനരീതികളും കാരണം പലതവണ പാക്ക് സൈന്യം വിമർശനമേറ്റിട്ടുണ്ട്. 1965ൽ ഇന്ത്യയുമായി നടത്തിയ യുദ്ധത്തിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ ഒരമളി സംഭവിച്ചിരുന്നു. പാക്കിസ്ഥാൻ സൈന്യത്തിന്റെ പ്രത്യേക സേന സ്പെഷൽ സർവീസ് ഗ്രൂപ്പ് എന്ന പേരിൽ 1956 മുതൽ
പഹല്‍ഗാം ആക്രമണത്തിനു പകരമായി ഒൻപത് ഭീകര ക്യാംപുകൾ 24 മിസൈലുകളാൽ ആക്രമിച്ച് ഭീകരരെ വധിക്കാൻ ഇന്ത്യയ്ക്ക് 25 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ . വമ്പന്‍ സ്ഫോടനങ്ങള്‍ കേട്ട് ഞെട്ടിയുണർന്ന പാക്കിസ്ഥാൻ ഇന്ത്യ യുദ്ധം നടത്തിയെന്ന് പറഞ്ഞെങ്കിലും, ഒരൊറ്റ സാധാരണ പൗരനു പോലും ഏല്‍ക്കാത്ത രീതിയിലായിരുന്നു
പഹല്‍ഗാം ഭീകരാക്രമണത്തിന് ഓപറേഷന് സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 1.44ന് കര-നാവിക-വ്യോമ സേനകള്‍ സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ പ്രധാന സവിശേഷതകളിലൊന്ന് കൃത്യതയായിരുന്നു. ഭാവൽപുർ മുതൽ മുസഫറാബാദ് വരെ 9 കേന്ദ്രങ്ങൾ പൂർണമായും തകർത്തു.
പഹൽഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി, പാക്കിസ്ഥാനെ വിറപ്പിച്ച് ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട ആക്രമണം നടത്തിയിരിക്കുന്നു.ഒൻപതോളം ഭീകര ക്യാംപുകൾ വിജയകരമായി ലക്ഷ്യമിട്ട സർജിക്കൽ സ്ട്രൈക്കിൽ ഒൻപതോളം ഭീകര ഒളിത്താവളങ്ങൾ നശിപ്പിക്കപ്പെട്ടു .മുസാഫർബാദ്, ബഹവൽപുർ, കോട്ലി, മുരിഡ്ക് എന്നിവടങ്ങളിലെ
പഹൽഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി, കര, നാവിക. വ്യോമ സേനകൾ സംയുക്തമായി പാക്കിസ്ഥാനെ വിറപ്പിച്ച് ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട ആക്രമണം നടത്തിയിരിക്കുന്നു.ഒൻപതോളം ഭീകര ക്യാംപുകൾ വിജയകരമായി ലക്ഷ്യമിട്ട സർജിക്കൽ സ്ട്രൈക്കിൽ ഉപയോഗിച്ചത് കൃത്യം ലക്ഷ്യം ഭേദിക്കുന്ന യുദ്ധോപകരണങ്ങളെന്ന്
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനുമായുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ,ഇന്ത്യൻ പ്രതിരോധവുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളിൽ തുടർച്ചയായ സൈബർ ആക്രമണങ്ങൾ ഉണ്ടായതിനെത്തുടർന്ന് സുരക്ഷയും പ്രതിരോധ നടപടികളും ശക്തിപ്പെടുത്തുകയാണ് സൈന്യം. കഴിഞ്ഞ മെയ് ഒന്നിന് പാക്കിസ്ഥാനിൽ നിന്നുള്ള
സമീപകാലത്ത് പഹൽഗാമിൽ നടന്ന ഭീകരക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിൽ മേയ് 7ന് മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) നിർദ്ദേശം നൽകിയിരിക്കുകയാണ്. രാജ്യത്തിന്റെ സിവിൽ ഡിഫൻസ് സജ്ജത വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് ഈ ഡ്രില്ലുകൾ
ആകാശയുദ്ധത്തിലും ഒപ്പം സമുദ്രപോരാട്ടങ്ങളിലും ഡ്രോണുകൾ നിർണായകമാകുകയാണ്. ആളില്ലാ വിമാനങ്ങൾക്കൊപ്പം ഇതാ ജെറ്റ് സ്കീകളിൽ പ്രവർത്തിക്കുന്ന മറൈന്‍ ഡ്രോണുകളും യുദ്ധരംഗത്തേക്ക് ഇറങ്ങിയിരിക്കുന്നു.സുഖോയ് ഏവിയേഷൻ വികസിപ്പിച്ചെടുത്ത ഇരട്ട എൻജിൻ, ഡബിൾ സീറ്റർ യുദ്ധ വിമാനമാണ് എസ്യു 30, ഇപ്പോഴിതാ റഷ്യയുടെ ഒരു
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയുടെ തിരിച്ചടി ഏതുനിമിഷവും പ്രതീക്ഷിക്കുന്നതിനാൽ കൂടുതൽ ആയുധസംവിധാനങ്ങൾക്കായി ചൈനയെ സമീപിക്കുകയാണ് പാക്കിസ്ഥാൻ. ചൈനീസ് നോറിൻകോയുടെ ആന്റി ടാങ്ക് മിസൈലായ റെഡ് ആരോ ലഭിക്കാനുള്ള പരക്കം പാച്ചിലിലാണ് പാക് അധികൃതർ. ചൈന നോറിൻകോ (NORINCO) വികസിപ്പിച്ചെടുത്ത ഒരു ആധുനിക
Results 1-25 of 2141