Activate your premium subscription today
‘യുജിസി റെഗുലേഷൻസ് 2025’നെതിരെ സംസ്ഥാന സർക്കാരും അധ്യാപക സംഘടനകളും പോർമുഖം തുറന്നിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളോടെ യുജിസി അവതരിപ്പിച്ച കരടു നിർദേശങ്ങൾ അപ്രായോഗികമെന്ന വിമർശനം കേട്ടില്ലെന്നു നടിക്കരുത്. സർവകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അസിസ്റ്റന്റ് പ്രഫസർ
കേരളത്തിൽനിന്ന് കാനഡയിലെ ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിലേക്കുള്ള നഴ്സിങ് റിക്രൂട്മെന്റിന് സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്ക റൂട്സ് അല്ലാതെ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസ് അറിയിച്ചു. തൊഴിൽ വാഗ്ദാനം ചെയ്ത് സ്വകാര്യ ഏജൻസികളും വ്യക്തികളും
സ്വപ്നങ്ങളും വാരിക്കെട്ടി, പീഡനങ്ങളിൽ മുറിവേറ്റ മനസ്സുമായി അവർ നാട്ടിൽ തിരിച്ചെത്തി. വ്യാജ തൊഴിൽ വാഗ്ദാനത്തിൽ പെട്ട് ശമ്പളവും ഭക്ഷണവുമില്ലാതെ കുവൈത്തിലെ ഫ്ലാറ്റിൽ പൂട്ടിയിടപ്പെട്ട നാല് മലയാളി യുവതികളാണ് തിരിച്ചെത്തിയത്. കൊട്ടാരക്കര പുത്തൂർ സ്വദേശി ദീപ അജികുമാർ, തൃശൂർ പെരുമ്പിലാവ് സ്വദേശി നളിനി,
സർവകലാശാലകളിലെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അസിസ്റ്റന്റ് പ്രഫസർ നിയമനങ്ങൾക്കു ബിരുദാനന്തര ബിരുദത്തിനൊപ്പം യുജിസി നെറ്റ് നിർബന്ധമാണെന്ന വ്യവസ്ഥ ഒഴിവാക്കുന്നു. ഇതിനായി 2018ലെ ചട്ടങ്ങൾ പരിഷ്കരിക്കുന്നതായി യുജിസി അധ്യക്ഷൻ എം.ജഗദേഷ് കുമാർ വ്യക്തമാക്കി. യുജി, പിജി ബിരുദങ്ങളുള്ള വിഷയത്തിൽനിന്ന്
സ്വദേശിവൽക്കരണത്തിൽ വൻ കുതിപ്പുമായി യുഎഇ. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ആദ്യമായി 1.31 ലക്ഷം കടന്നു. കഴിഞ്ഞ വർഷം സ്വദേശിവൽക്കരണം അതിന്റെ ഏറ്റവും മികച്ച സൂചികയാണ് നൽകുന്നതെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം
പിഎസ്സി പരീക്ഷയെഴുതുന്ന ബിരുദധാരികളുടെ സ്വപ്ന ജോലിയാണ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്. ഈ തസ്തികയ്ക്കുള്ള പുതിയ വിജ്ഞാപനം വന്നുകഴിഞ്ഞു. നല്ല തയാറെടുപ്പോടെ പരീക്ഷ എഴുതിയാൽ മികച്ച റാങ്കോടെ ജോലിക്കുള്ള അവസരം. ഒറ്റനോട്ടത്തിൽ; നിലവിലെ റാങ്ക്ലിസ്റ്റിന്റെ കാലാവധി 2026 ഏപ്രിൽ 12നു തീരും. അതിനു മുൻപ് പുതിയ
തക്കല പത്മനാഭപുരം കൊട്ടാരത്തിൽ മലയാളികൾ ഉൾപ്പെടെ 46 താൽക്കാലിക ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതായി പരാതി. കേരള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള കൊട്ടാരത്തിലെ നിയമനങ്ങളിൽ ഉന്നതരുടെ ഒത്താശയോടെ വൻ അഴിമതിക്കാണ് കളമൊരുങ്ങുന്നതെന്ന് ജീവനക്കാർ ആരോപിച്ചു. എന്നാൽ, സുതാര്യമായും വ്യവസ്ഥകൾ പാലിച്ചും നിയമനം
കേരളത്തിലെ പ്രഫഷനലുകളുടെ എണ്ണം അഞ്ചു വർഷത്തിനുള്ളിൽ ഇരട്ടിയാക്കാൻ തയാറെടുത്ത് ഇവൈ. കൂടുതൽ റിക്രൂട്ട്മെന്റിനായുള്ള ‘മെഗാ ഡ്രൈവ്’ ഈ മാസം തന്നെ തുടങ്ങുമെന്ന് ഇവൈ ഗ്ളോബൽ സർവീസസ് മേധാവിയും വൈസ് ചെയർമാനുമായ അജയ് ആനന്ദ് അറിയിച്ചു. നിലവിൽ തിരുവനന്തപുരത്തും കൊച്ചിയിലുമായി 10000 പേരാണ് ഇവൈക്കുള്ളത്. ആഗോള
പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ തിരിച്ചെത്തുന്നവർക്ക് കൈത്താങ്ങാകുന്ന സ്ഥാപനങ്ങൾക്ക് ഇനി സർക്കാർ ശമ്പളം നൽകും. പ്രവാസികൾക്ക് ജോലി നൽകുന്ന സ്ഥാപനങ്ങൾക്ക് അവർക്ക് നൽകുന്ന ശമ്പളത്തിന്റെ ഒരു വിഹിതം സർക്കാർ വഹിക്കുന്ന പദ്ധതിയാണ് നിലവിൽ വന്നത്. സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് വഴിയാണ് പദ്ധതി
ഇരിട്ടി പുനരധിവാസ മേഖലയിലെ ആദിവാസി വിഭാഗങ്ങൾക്കായി ആറളം ഫാമിൽ ലേബർ ബാങ്ക് ഒരുങ്ങുന്നു. ആദിവാസി വിഭാഗക്കാർക്ക് തൊഴിൽ ഉറപ്പു വരുത്തുന്നതിനായി ടിആർഡിഎമ്മിന്റെ സഹകരണത്തോടെയുള്ള പദ്ധതിയാണിത്. പുനരധിവസിപ്പിക്കപ്പെട്ട ആദിവാസി വിഭാഗങ്ങൾക്ക് ജീവനോപാധി ഉറപ്പുവരുത്തുക എന്നതാണ് ആറളം ഫാമിന്റെ പ്രധാന ലക്ഷ്യം.
ജോലി വാഗ്ദാനം ചെയ്ത് വീണ്ടും പണം തട്ടിപ്പ്. തൃശൂർ മൃഗസംരക്ഷണ വകുപ്പിനു കീഴിലെ കേരള ഫീഡ്സിൽ ക്ലറിക്കൽ തസ്തികകളിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ്. പലരിൽ നിന്നായി എട്ട് ലക്ഷം രൂപ പനമുക്ക് സ്വദേശി തട്ടിയതായാണ് പരാതി. പണം നൽകിയവരാരും ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടില്ലെങ്കിലും കേരള
വിജ്ഞാപനം, വാർഷിക പരീക്ഷാ കലണ്ടർ, റാങ്ക് ലിസ്റ്റ് തുടങ്ങിയ മേഖലകളിൽ 2024ൽ പിഎസ്സി ഏറെ മുന്നേറിയെങ്കിലും ലിസ്റ്റുകളിൽ ഉദ്യോഗാർഥികളെ ഉൾപ്പെടുത്തുന്നതിലെ കുറവ്, പരീക്ഷകളിൽനിന്ന് കണക്കിലധികം ചോദ്യങ്ങൾ ഒഴിവാക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നല്ല പരിഷ്കാരങ്ങൾക്ക് കളങ്കമേൽപിച്ചു എന്നു പറയാതെ വയ്യ.
ഐടി മേഖലയിലെ കമ്പനികൾ പോസ്റ്റ് ചെയ്യുന്ന ജോലി വിവരങ്ങളിൽ 10% ‘ഗോസ്റ്റ് ജോബു’കളാണെന്നു റിപ്പോർട്ട്. റിക്രൂട്ടിങ് കമ്പനിയായ എക്സ്ഫെൻസോ (Xphenso) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. മറ്റു മേഖലകളിലും ഈ പ്രവണതയുണ്ട്. ഇല്ലാത്ത ജോലികളിലേക്ക് ‘ആളെയെടുക്കുന്ന’ രീതിയാണു ഗോസ്റ്റ് ജോബ്. ഒരു തസ്തികയിൽ
കാലം മാറുന്നതിനനുസരിച്ചു പുതിയ സ്കിൽ ശീലിക്കേണ്ട സാഹചര്യമാണിപ്പോൾ. അത്രയ്ക്കു വേഗത്തിലാണ് സാങ്കേതികരംഗത്തെ വളർച്ച. ഒരേ ടെക്നോളജി ഉപയോഗിച്ചു 10 – 15 വർഷം ജോലി ചെയ്തെങ്കിൽ ഇനിയതു സാധിക്കില്ലെന്ന വെല്ലുവിളി ക്യാംപസുകളും മനസ്സിലാക്കുന്നു പഠിച്ചത് എന്തായാലും അതുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ
വർഷം 5 ലക്ഷം പേർക്കു തൊഴിലും 2 ലക്ഷം വിദ്യാർഥികൾക്കു തൊഴിൽ നൈപുണ്യ പരിശീലനവും നൽകാൻ ‘വിജ്ഞാന കേരളം’. തദ്ദേശ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള നോളജ് ഇക്കോണമി മിഷനാണ് പുതിയ പദ്ധതി സംസ്ഥാന വ്യാപകമാക്കുന്നത്. കേരള ഡവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിനു (കെ–ഡിസ്ക്) കീഴിലാണു പ്രവർത്തനം. ആദ്യ
ക്യാംപസുകളിലെ പ്ലേസ്മെന്റ് കാഴ്ചപ്പാടുകളെ തിരുത്തിക്കുറിക്കുകയാണ് വിദ്യാർഥികൾ സംഘം ചേർന്ന് ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകൾ. ഒട്ടേറെ വിദ്യാർഥികൾ പഠനം കഴിയുന്ന മുറയ്ക്ക് ഒറ്റയ്ക്കോ കൂട്ടായോ സ്വന്തം കമ്പനികൾ തുടങ്ങാൻ മുന്നിട്ടിറങ്ങുന്നു. ഐഐടി, ഐഐഎം (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) പോലുള്ള
പ്രോജക്ടുകളും ഇന്റേൺഷിപ്പുകളും പാഠ്യപദ്ധതിയുടെ ഭാഗം എന്നതിനപ്പുറം ജോലിയിലേക്കുള്ള വാതിൽ കൂടി ആകുന്നതാണ് പുതിയകാല റിക്രൂട്മെന്റ് ട്രെൻഡ്. ജോലിക്കായി കാത്തിരിക്കാതെ, ക്യാംപസിൽനിന്നുതന്നെ സ്വയം സംരംഭങ്ങളുമായി മുന്നോട്ടു വരുന്നവരും ഏറെ. പ്രോജക്ടായി തുടങ്ങി; ഇപ്പോൾ ജോലിയായി കോട്ടയം ഐഐഐടിയിലെ (ഇന്ത്യൻ
പിഎസ്സി വഴി സർക്കാർ ജോലി തേടുന്നവർക്ക് പ്രതീക്ഷാനിർഭരമായ വർഷമാണു വരുന്നത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത നേടിയവർമുതൽ ബിരുദാനന്തര ബിരുദക്കാർക്കുവരെ കൈനിറയെ അവസരങ്ങളുമായാണ് പുതുവർഷമെത്തുന്നത്. ആശിച്ച ജോലിയിലെത്തിച്ചേരാൻ സഹായവുമായി തൊഴിൽവീഥിയും ഒപ്പമുണ്ട്. പുതുവർഷത്തലേന്നു പുറത്തുവരുന്ന
ക്യാംപസ് പ്ലേസ്മെന്റിന് പണ്ടത്തെ ഗ്ലാമർ കുറഞ്ഞു വരികയാണോ? രാജ്യത്തെ മുൻനിര കോളജുകളിലെ 5–25% വിദ്യാർഥികളും ഇപ്പോൾ പ്ലേസ്മെന്റിനു റജിസ്റ്റർ ചെയ്യാറില്ല. ഉപരിപഠനത്തിനു പോകുകയാണെന്ന് ഉറപ്പിച്ചവരാണ് ഇവരിൽ കൂടുതലും. സിവിൽ സർവീസ് പോലുള്ള മത്സരപരീക്ഷകൾക്കും മറ്റും തയാറെടുക്കുന്നവരും സംരംഭകത്വ, സ്റ്റാർട്ടപ്
രാജ്യത്തെ ക്യാംപസ് പ്ലേസ്മെന്റ് സീസൺ ആരംഭിച്ചതോടെ മികച്ച ഓഫറുകൾക്കായി കാത്തിരിക്കുകയാണ് വിദ്യാർഥികള്. എങ്കിലും കഴിഞ്ഞ കുറെ വർഷങ്ങളായി പ്ലേസ്മെന്റ് രംഗത്തെ പിടിച്ചുലയ്ക്കുന്ന ആശങ്കകൾ മാറുമോ എന്ന കാര്യത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു ശുഭാപ്തി വിശ്വാസം പോരാ. മുൻനിര സ്ഥാപനങ്ങളിൽ പഠിച്ചവർക്കുപോലും
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ 94 അസിസ്റ്റന്റ് പ്രഫസർമാരുടെ നിയമനത്തിനു വിജ്ഞാപനമിറക്കിയതു യോഗ്യതാ മാനദണ്ഡങ്ങൾ വ്യക്തമായി നിശ്ചയിക്കാതെ. അഗ്രികൾചർ, വെറ്ററിനറി മുതലായ വിഭാഗങ്ങളിലെ അധ്യാപക നിയമനത്തിന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്, വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയുടെ യോഗ്യതാ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ റജിസ്ട്രേഷൻ ലാപ്സായ 50 വയസ്സ് പൂർത്തിയാകാത്ത ഭിന്നശേഷിക്കാർക്ക് വീണ്ടും അവസരം. സീനിയോറിറ്റി നഷ്ടമാവാതെ റജിസ്ട്രേഷൻ പുതുക്കാൻ മാർച്ച് 18 വരെ സമയം അനുവദിച്ചു. അസ്സൽ സർട്ടിഫിക്കറ്റുകൾ, റജിസ്ട്രേഷൻ കാർഡ് എന്നിവ സഹിതം എക്സ്ചേഞ്ചിൽ നേരിട്ടോ ദൂതർ മുഖേനയോ അപേക്ഷിക്കണം.
സിവിൽ സപ്ലൈസ് കോർപറേഷനിലെ അസിസ്റ്റന്റ് സെയിൽസ്മാൻ നിയമനത്തിൽ വന്ന കുറവ് ഗൗരവമായി പരിശോധിക്കേണ്ടതാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് വളരെ കുറച്ചു നിയമനങ്ങളേ ഇത്തവണത്തെ റാങ്ക് ലിസ്റ്റിൽനിന്നു നടന്നിട്ടുള്ളൂ. നിലവിലുള്ളതും ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ പ്രതീക്ഷിക്കുന്നതുമായ ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട്
2024 ൽ യുഎസിലേക്കെത്തിയത് 20 ലക്ഷത്തിലേറെ ഇന്ത്യക്കാരെന്ന് യുഎസ് എംബസി! നവംബർ വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷത്തേക്കാൾ 26% വർധനവാണ് വന്നിട്ടുള്ളത്. നാല് വർഷത്തിനിടെ ഇന്ത്യയിൽനിന്ന് യുഎസിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ 5 മടങ്ങ് വർധനയാണുണ്ടായത്. കൂടാതെ ഈ വർഷം മാത്രം 10 ലക്ഷത്തിലേറെ
ഗുരുവായൂർ ദേവസ്വം ബോർഡിലെ നാനൂറിലധികം ഒഴിവുകൾ ഉൾപ്പെടെ ഒട്ടേറെ തസ്തികകളിലേക്ക് 2025 ജനുവരിയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നു ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്. ഓൺലൈൻ പരീക്ഷയടക്കം വിവിധ പരിഷ്കാരങ്ങൾ ബോർഡ് അടുത്ത വർഷം നടപ്പാക്കും. ഒഴിവ് റിപ്പോർട്ട് ചെയ്യാനും നിയമന ശുപാർശ
വിവിധ രാജ്യങ്ങളിലേക്കുള്ള റിക്രൂട്മെന്റ് നടപടികൾ പുതുവർഷത്തിൽ കൂടുതൽ ഊർജിതമാക്കുമെന്ന് സംസ്ഥാന സർക്കാരിനു കീഴിലെ ഏജൻസിയായ ഒഡെപെക്കിന്റെ മാനേജിങ് ഡയറക്ടർ കെ.എ.അനൂപ് വ്യക്തമാക്കി. കൂടുതൽ രാജ്യങ്ങളിലേക്കും കൂടുതൽ തസ്തികകളിലേക്കും നിയമന നടപടികൾ വ്യാപിപ്പിക്കാൻ ആലോചിക്കുന്നതായും തൊഴിൽവീഥിയുമായുള്ള
ഒന്നിനു പിറകെ ഒന്നായി സബ് ഇൻസ്പെക്ടർ വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ച് പിഎസ്സി ‘കാര്യക്ഷമത’ തെളിയിക്കുമ്പോൾ വഴിയാധാരമാകുന്ന ഉദ്യോഗാർഥികളുടെ അവസ്ഥകൂടി ബന്ധപ്പെട്ടവർ പരിശോധിക്കണം. ഒരു റാങ്ക് ലിസ്റ്റും ഒരു വിജ്ഞാപനവും നിലനിൽക്കെ ഡിസംബർ 30ന് വീണ്ടും പുതിയ എസ്ഐ വിജ്ഞാപനം ഇറക്കുന്നവർ, ഇതുവരെ റിപ്പോർട്ട്
നിശ്ചയദാർഢ്യക്കാർക്ക് (ഭിന്നശേഷിക്കാർ) സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് അബുദാബിയിലെ പുതിയ ഫുഡ് പാക്കേജിങ് സെന്റർ. സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ ആണ് അൽബഹിയയിലെ പുതിയ കേന്ദ്രത്തിൽ ഭിന്നശേഷിക്കാർക്ക് ജോലി നൽകുക. പഴങ്ങൾ, പച്ചക്കറികൾ, പാൽ, കോഴി, മത്സ്യം, തേൻ തുടങ്ങിയ ഉൽപന്നങ്ങൾ ശേഖരിച്ച്,
യുഎഇയിലെ സ്വകാര്യ കമ്പനികൾക്കുള്ള തൊഴിൽ മാർഗനിർദേശങ്ങൾ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പുറപ്പെടുവിച്ചു. തൊഴിലാളികളോടുള്ള കമ്പനി ഉടമകളുടെ ബാധ്യതകളാണ് പ്രധാനമായും അക്കമിട്ട് നിരത്തിയിട്ടുള്ളത്. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ നിയമങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായിട്ടായിരിക്കണം
തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട ഏതു പരാതിയും ഇനി നേരിട്ട് കേന്ദ്ര സർക്കാരിനെ അറിയിക്കാം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ (എംജിഎൻആർഇജിഎ) തൊഴിലാളികൾ പണിക്ക് എത്താതിരിക്കുക, കൃത്യമായി പണി എടുക്കാതിരിക്കുക, വ്യാജ ഹാജർ രേഖപ്പെടുത്തുക തുടങ്ങിയവയ്ക്കൊപ്പം വേതനം ലഭിക്കാത്തതുമായി
ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെ ആയിരിക്കണം പുതിയ തൊഴിൽ വീസ നൽകേണ്ടതെന്ന് മാനവ വിഭവ, സ്വദേശിവൽക്കരണ മന്ത്രാലയം എല്ലാ കമ്പനികൾക്കും നിർദേശം നൽകി. നിലവിലെ വീസ പുതുക്കുമ്പോഴും നിബന്ധന ബാധകമാണ്. രാജ്യം മുഴുവൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവ്. ജനുവരി 1ന് ഉത്തരവ് പ്രാബല്യത്തിൽ വരും.
‘ഹലോ... എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നാണ്. സീനിയോറിറ്റി ലിസ്റ്റ് പ്രകാരം നിങ്ങൾക്കു ജോലി ശരിയായിട്ടുണ്ട്. സർട്ടിഫിക്കറ്റുകളുടെ കോപ്പിയും ഫോട്ടോയും ഉടൻ ഈ നമ്പറിലേക്കു വാട്സാപ് ചെയ്യണം’. ഇങ്ങനെയൊരു കോൾ നിങ്ങൾക്കു വന്നേക്കാം, ശ്രദ്ധിക്കുക പിന്നിൽ തട്ടിപ്പു സംഘങ്ങളാകും. സംസ്ഥാനത്തെ ഉദ്യോഗാർഥികളുടെ
കേരളത്തിലെ തൊഴിലില്ലാത്ത ചെറുപ്പക്കാരെ കാഴ്ചക്കാരാക്കി, ഭരണാധികാരം ഉപയോഗിച്ചു നടത്തിയ ഒരു ആശ്രിതനിയമനം സുപ്രീം കോടതി റദ്ദാക്കിയത് അടുത്ത ദിവസമാണ്. സർക്കാർ ജീവനക്കാരനല്ലാത്ത ഒരാളുടെ മകനു നൽകിയ ആശ്രിതനിയമനം റദ്ദാക്കിയ വിധി സർക്കാരിനേറ്റ മുഖത്തടിതന്നെയായിരുന്നു. ചെങ്ങന്നൂരിലെ മുൻ എംഎൽഎ
ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് അധ്യാപക തസ്തികയുടെ അടിസ്ഥാന യോഗ്യതയിൽ ഭേദഗതി വരുത്തി വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനമിറക്കിയതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ഉദ്യോഗാർഥികൾ. കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിൽ പിജി ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാൻ കഴിയുംവിധം യോഗ്യതയിൽ ഇളവു വരുത്തിയതിനെതിരെ അധ്യാപക
കൂടൽമാണിക്യം ദേവസ്വം സെക്യൂരിറ്റി ഗാർഡ് (18/2023) സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന ഡിസംബർ 17ന് 10.30ന് തിരുവനന്തപുരത്തെ ദേവസ്വം റിക്രൂട്മെന്റ് ഓഫിസിൽ നടത്തും. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം നേരിട്ടു ഹാജരാകണം. സമയപരിധി നീട്ടിനൽകില്ല.
ഇതുവരെ നിലവിലുണ്ടായിരുന്ന 3 വർഷ ബിരുദ പഠനം നാലു വർഷ അണ്ടർ ഗ്രാജ്വേറ്റ് പ്രോഗ്രാമിലേക്കു (FYUGP) വഴി മാറുമ്പോൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാത്തിരിക്കുന്നത് ഒട്ടേറെ പുതിയ മാറ്റങ്ങൾ. 2024 ജൂലൈ 1 മുതലാണ് ഈ മാറ്റങ്ങൾക്കു തുടക്കം കുറിച്ചത്. 2024-25 അക്കാദമിക് വർഷം മുതൽ കേരളത്തിലെ എല്ലാ
ഐസിഡിഎസിന്റെ കീഴിലെ സൂപ്പർവൈസർ തസ്തികയിലേക്ക് എസ്എസ്എൽസിയും 10 വർഷം പ്രവൃത്തി പരിചയവുമുള്ള അങ്കണവാടി ജീവനക്കാർക്കു സംവരണം ചെയ്തിരിക്കുന്ന 29% ക്വോട്ടയിൽ നിന്നു ബിരുദമുള്ളവരെ ഒഴിവാക്കാൻ ഹൈക്കോടതി പിഎസ്സിക്കു നിർദേശം നൽകി. പ്രവൃത്തി പരിചയമുള്ള ബിരുദമില്ലാത്ത അങ്കണവാടി ജീവനക്കാർക്കു
എല്ലാ സർക്കാർ ജീവനക്കാർക്കും വാർഷിക ആരോഗ്യ പരിശോധന ഏർപ്പെടുത്താൻ മന്ത്രിസഭയുടെ തീരുമാനം. വിരമിക്കുന്നതിന് ഒരു മാസം മുൻപ് അച്ചടക്ക നടപടികൾ പൂർത്തിയാക്കാനും കേരള സർവീസ് ചട്ടങ്ങളും സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളും പെരുമാറ്റച്ചട്ടങ്ങളും സംയോജിപ്പിച്ച് കേരള സിവിൽ സർവീസ് കോഡ് രൂപീകരിക്കാനും തീരുമാനിച്ചു.
രാജ്യത്തെ കേന്ദ്ര സർവകലാശാലകളിൽ മുപ്പതു ശതമാനത്തോളം അധ്യാപകതസ്തികകളും 50 ശതമാനത്തോളം അനധ്യാപകതസ്തികകളും ഒഴിഞ്ഞുകിടക്കുന്നതായുള്ള വെളിപ്പെടുത്തൽ അമ്പരപ്പിക്കുന്നതാണ്. ഉന്നതബിരുദം നേടിയ പതിനായിരങ്ങൾ ജോലിക്കായി കാത്തിരിക്കുന്ന രാജ്യത്താണ്, ഇത്രയേറെ മികച്ച അവസരങ്ങൾ നികത്താതെ കിടക്കുന്നത്. ഷാഫി
കേന്ദ്ര സർക്കാരിന്റെ ‘ഇ–ശ്രം’ പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്ന ആദ്യ 10,000 ഡ്രൈവർമാർ സ്പെഷൽ ബോണസ് വാഗ്ദാനവുമായി ഊബർ. തൊഴിലാളി ക്ഷേമ പദ്ധതികളുടെ ഭാഗമായാണ് ഊബറിൽ ജോലി ചെയ്യുന്ന ഡ്രൈവർക്ക് സഹായഹസ്തവുമായി കമ്പനിയുടെ പുതിയ പ്രഖ്യാപനം. രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ ഡേറ്റ ബേസ് തയാറാക്കുന്നതിനും സർക്കാർ
പണം മുൻകൂറായി കൊടുത്ത ശേഷം ജീവനക്കാരന്റെ കാലിൽ ചങ്ങലയിട്ട് ജോലി ചെയ്യിപ്പിച്ച ഹോട്ടലുടമയ്ക്കെതിരെ കേസ്. കർണാടകയിലെ ബെളഗാവിയിൽ കിട്ടൂരിലെ വഴിയോര ഭക്ഷണശാലയിലെ 26 വയസ്സുകാരനാണ് കാലിൽ ചങ്ങലയുമായി പാചകം ചെയ്യുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തത്. ഇക്കാര്യം ഭക്ഷണം കഴിക്കാനെത്തിയരുടെ ശ്രദ്ധയിൽപെട്ടതോടെ
പണി ചെയ്യാൻ ഇടം കിട്ടാതെ തൊഴിലുറപ്പു തൊഴിലാളികൾ പ്രതിസന്ധിയിൽ. ഒരു പുരയിടത്തിലെ ജോലി പൂർത്തിയായാൽ പിന്നീടുള്ള വർഷങ്ങളിൽ അവിടെ ജോലി ചെയ്യാനാകില്ലെന്നതാണ് പണി തീർന്നു പോകുന്നതിനു കാരണം. ഇക്കാരണത്താൽ തൊഴിലുറപ്പ് പദ്ധതി കാർഷിക മേഖലയിലേക്കു കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമായി. കർഷകർക്ക്
ഗാസ യുദ്ധത്തിനിടെയിലും ഇസ്രയേലിൽ ജോലി തേടി പോയത് 12000 ഇന്ത്യക്കാർ. ഈ വർഷം മാത്രം ജോലിയ്ക്കായി 6365 പേർ ഇസ്രയേലിലെത്തിയതായി വിദേശകാര്യമന്ത്രാലയം. 32,000 ഇന്ത്യക്കാർ ഇസ്രയേലിൽ ജോലി ചെയ്യുന്നതായാണ് ഒക്ടോബർ വരെയുള്ള കണക്ക്. എന്നാൽ യുദ്ധം കൊടുമ്പിരികൊണ്ട ഈ വർഷം ജോലി തേടിപ്പോയവരുടെ എണ്ണത്തിൽ 38%
വിവിധ വകുപ്പുകളിൽ ക്ലാർക്ക് (മുൻപത്തെ എൽഡി ക്ലാർക്ക്) സാധ്യതാ ലിസ്റ്റുകൾ തയാറാക്കുന്ന നടപടി പിഎസ്സി ആരംഭിച്ചിരിക്കുകയാണ്. ഉദ്യോഗാർഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിസ്റ്റുകളാണിവ എന്നതിനാൽ, ആളെക്കുറയ്ക്കാതെ ലിസ്റ്റുകൾ പ്രസിദ്ധീകരിക്കാൻ ജാഗ്രത പുലർത്തണം. ലിസ്റ്റുകൾ വെട്ടിയൊതുക്കുന്ന സമീപകാല
ഓൺലൈൻ സൈറ്റുകളിലെ തൊഴിലവസര വാർത്തകൾ കണ്ട് പണമയയ്ക്കാൻ വരട്ടെ, പലതും വ്യാജമായിരിക്കും! സ്കൂളുകളിലെ അധ്യാപക ഒഴിവുകളുടെ പരസ്യം കണ്ട് പണമയച്ച നാനൂറോളം യുവതികളാണ് കബളിപ്പിക്കപ്പെട്ടത്. കഴിഞ്ഞദിവസം പ്രതി പൊലീസിന്റെ പിടിയിലായപ്പോഴാണ് ഏജൻസി ഫീസ് എന്ന പേരിൽ ഓരോരുത്തരിൽനിന്നും 500 മുതൽ 1000 രൂപ വരെ ഓൺലൈനായി
3 വർഷത്തെ ബിരുദ കോഴ്സ് രണ്ടര വർഷംകൊണ്ടു പൂർത്തിയാക്കാം, 4 വർഷ കോഴ്സ് ഇനി 3 വർഷം കൊണ്ടും. ഇതിനായുള്ള പദ്ധതി തയാറാക്കുകയാണ് യുജിസി. ബിരുദ കോഴ്സുകൾ നിശ്ചിത കാലയളവിനു മുൻപു പൂർത്തിയാക്കാനുള്ള മാനദണ്ഡങ്ങൾ തയാറാക്കുന്നതിന്റെ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം യുജിസി ഭരണസമിതി യോഗത്തിൽ അവതരിപ്പിച്ചെന്നാണു വിവരം.
ആദ്യ വർഷം ശമ്പളമില്ല, രണ്ടാം വർഷം മുതൽ 50 ലക്ഷം വരെ ശമ്പളം! കൂലിയില്ലാ വേല ചെയ്യാൻ റെഡിയാണോ? എങ്കിൽ നേരെ സൊമാറ്റൊയിലേക്കു പോരൂയെന്നു സിഇഒ ദീപിന്ദർ ഗോയൽ. ഫുഡ് ഡെലിവറി ആപ്പ് ആയ സൊമാറ്റൊയിലെ ചീഫ് ഓഫ് സ്റ്റാഫിന്റെ നിയമനത്തിന് അപേക്ഷിക്കുന്നവർക്ക് ആദ്യവർഷം ശമ്പളം ഇല്ല. കൂടാതെ അപേക്ഷാ ഫീസായി 20 ലക്ഷം
വിദ്യാർഥികളുടെ പാർടൈം ജോലിക്ക് കടിഞ്ഞാണിട്ട് കാനഡ. ഓഫ് ക്യാംപസ് ജോലി ആഴ്ചയിൽ ഇനി 24 മണിക്കൂർ മാത്രം എന്നതാണ് പുതിയ വ്യവസ്ഥ. ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ വിദ്യാർഥികൾക്കാണ് കാനഡ സർക്കാരിന്രെ പുതിയ നിബന്ധനകൾ ബാധകമകുന്നത്. വർക്ക് പെർമിറ്റ് ഇല്ലാതെ ക്യാംപസിനു വെളിയിലെ ജോലി
പിഎം ഇന്റേൺഷിപ് പദ്ധതിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർ 30നു മുൻപ് അതതു കമ്പനികളിൽ ചേരണമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ടവരെ ഇമെയിൽ വഴി അറിയിക്കും. സന്ദേശം ലഭിക്കുന്നവർ 2 ദിവസത്തിനകം തീരുമാനമെടുക്കണം. ഒറ്റത്തവണ സാമ്പത്തിക സഹായമായ 6,000 രൂപ ലഭിക്കണമെങ്കിൽ നവംബർ 30നു മുൻപ് കമ്പനികളിൽ
ഇംഗ്ലിഷ് ഹൈസ്കൂൾ ടീച്ചർ തസ്തികയുടെ നിയമനക്കാര്യം വീണ്ടും വീണ്ടും കോടതിയിലേക്കു വലിച്ചിഴയ്ക്കുന്നതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നതെന്താണ്? സ്ഥിരം തസ്തിക സൃഷ്ടിച്ചു നിയമനം നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജിയുമായി മുന്നോട്ടുവന്ന സർക്കാർ, അനുകൂല നടപടി തേടി ഉദ്യോഗാർഥികളെയും കോടതി കയറാൻ
Results 1-50 of 513