Activate your premium subscription today
വിവിധ വകുപ്പുകളിൽ ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റുകൾ ജൂലൈയിൽ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ, നിയമനം ത്വരിതപ്പെടുത്താൻ സർക്കാരും പിഎസ്സിയും തയാറാകണം. രണ്ടു റാങ്ക് ലിസ്റ്റിലുമായി ഇരുപതിനായിരത്തിലേറെപ്പേരാണു നിയമനം കാക്കുന്നത്. പ്രായപരിധി അവസാനിച്ചതിനാൽ ഭൂരിഭാഗം പേരുടെയും അവസാന
ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ബിരുദങ്ങൾക്കു തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. തുല്യതാ സർട്ടിഫിക്കറ്റിനു നിർബന്ധിക്കുന്നത് ദേശീയ വിദ്യാഭ്യാസ നയത്തിനും യുജിസി നിയമ, ചട്ടങ്ങൾക്കും വിരുദ്ധമാണെന്നു കോടതി അഭിപ്രായപ്പെട്ടു. കേന്ദ്ര സർവകലാശാലയുടെ യുജിസി
സെക്രട്ടേറിയറ്റ്/പിഎസ്സി/ഓഡിറ്റ് ഡിപ്പാർട്മെന്റ് തുടങ്ങിയവയിൽ ഓഫിസ് അറ്റൻഡന്റ് സാധ്യതാ ലിസ്റ്റ് തയാറാക്കുന്ന നടപടികൾ പിഎസ്സിയിൽ പുരോഗമിക്കുകയാണ്. മുൻ റാങ്ക് ലിസ്റ്റ് 3 വർഷത്തെ പൂർണ കാലാവധി പൂർത്തിയാകാതെ അവസാനിച്ച സാഹചര്യംകൂടി പരിഗണിച്ച്, ഒഴിവിന് ആനുപാതികമായി ഉദ്യോഗാർഥികളെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ
രണ്ടു വർഷത്തിനിടെ കെഎസ്ആർടിസിയിൽനിന്ന് മൂവായിരത്തി അഞ്ഞൂറിധികം ജീവനക്കാർ വിരമിച്ചിട്ടും ഒറ്റ ഒഴിവുപോലും പിഎസ്സിയിൽ റിപ്പോർട്ട് ചെയ്യാനോ നിയമനം നടത്താനോ താൽപര്യം കാട്ടാത്ത മാനേജ്മെന്റിന്റെ നടപടി നിർഭാഗ്യകരമാണ്. അടുത്തിടെ സ്വിഫ്റ്റിലേക്ക് 300 ഡ്രൈവർ കം കണ്ടക്ടർ താൽക്കാലിക നിയമനത്തിന് അപേക്ഷ
ക്ഷമയോടെ, മാന്യതയോടെ ആലിംഗനം ചെയ്യാൻ തയാറാണോ നിങ്ങൾ? ചോദ്യം പുരുഷന്മാരോടാണ്. സമ്മതമെങ്കിൽ അഞ്ചുമിനിറ്റിൽ 600 രൂപ സമ്പാദിക്കാം! ചൈനയിലാണ് ഈ വിചിത്രമെന്നു തോന്നിക്കുന്ന 'ജോലി ഒാഫർ' സ്ത്രീകളിൽ നിന്നും പുരുഷന്മാരെ തേടിയെത്തിയിരിക്കുന്നത്. തൊഴിലിടങ്ങളിലെ സമ്മർദ്ദം തെല്ലൊന്നു കുറയ്ക്കാൻ കാശുകൊടുത്ത്
സംസ്ഥാനത്തെ കോളജ് വിദ്യാഭ്യാസ വകുപ്പിനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കീഴിലുള്ള ഗെസ്റ്റ് അധ്യാപകരുടെ വേതനം വർധിപ്പിച്ചു. യുജിസി യോഗ്യതയുള്ള അതിഥി അധ്യാപകർക്കു പ്രതിദിനം 2200രൂപ നിരക്കിൽ ഒരു മാസം പരമാവധി 50,000 രൂപയായും യുജിസി യോഗ്യത ഇല്ലാത്ത അതിഥി അധ്യാപകർക്ക് പ്രതിദിനം 1800രൂപ നിരക്കിൽ ഒരു
സർക്കാരിന്റെ മരുന്നുനിർമാണ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ (കെഎസ്ഡിപി) സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നു ഷിഫ്റ്റുകൾ വെട്ടിക്കുറച്ചു തുടങ്ങി. ഇതോടെ ദിവസം നൂറോളം താൽക്കാലിക ജീവനക്കാർ തൊഴിൽരഹിതരാകും. ഇൻജക്ഷൻ പ്ലാന്റ്, ദ്രവരൂപത്തിലുള്ള മരുന്നുകളുടെ വിഭാഗം എന്നിവ
ഗുരുവായൂർ ദേവസ്വം എൽഡി ക്ലാർക്ക് പരീക്ഷ ജൂലൈ 13നു നടക്കും. സമയം 1.30 മുതൽ 3.15 വരെ. 57,754 പേർ ഈ തസ്തികയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ∙സിലബസ്: പാർട് 1–പൊതുവിജ്ഞാനവും ആനുകാലികവും. പാർട് 2– ലഘുഗണിതം, മാനസികശേഷി, യുക്തിചിന്ത. പാർട് 3–ജനറൽ ഇംഗ്ലിഷ്. പാർട് 4–പ്രാദേശിക ഭാഷ (ഭാഷാ പരിജ്ഞാനം, വ്യാകരണം,
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തു ജോലി വാഗ്ദാനം ചെയ്ത് ചില വ്യക്തികളും സംഘടനകളും പണം തട്ടുന്നതായി പരാതി ഉയർന്ന സാഹചര്യത്തിൽ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് മാനേജിങ് ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യർ അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ തൊഴിലവസരങ്ങളുടെ വിവരങ്ങൾ പ്രമുഖ മാധ്യമങ്ങളിലും കമ്പനി
പൊലീസ് സബ് ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം ഗുരുതരമായ തോതിൽ കുറഞ്ഞത് സർക്കാരും പൊലീസ് വകുപ്പും കണ്ടില്ലെന്നു നടിക്കരുത്. മുൻപത്തെ എസ്ഐ ലിസ്റ്റുകളിൽനിന്നെല്ലാം അഞ്ഞൂറിൽക്കൂടുതൽ നിയമനം നടക്കുമായിരുന്നെങ്കിൽ, ഇത്തവണ ഇതുവരെ നടന്നത് വെറും 114 നിയമന ശുപാർശയാണ്. 2024 ജൂൺ 7നു നിലവിൽ വന്ന റാങ്ക്
9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് തൊഴിൽ മേഖലകളെക്കുറിച്ചും തുടർപഠനവുമായും ബന്ധപ്പെട്ടും അവബോധം സൃഷ്ടിക്കാൻ കേരള പൊതു വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് പോർട്ടൽ തയാറാക്കുന്നു. ജൂൺ ആദ്യവാരം പോർട്ടൽ പ്രകാശനം ചെയ്യും. സ്വന്തം അഭിരുചിയിൽ സംശയമുള്ള വിദ്യാർഥികൾക്ക് വ്യക്തത വരുത്താൻ പൊതു വിദ്യാഭ്യാസ
കിഴക്കൻ യൂറോപ്യൻ രാജ്യമായ ജോർജിയയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തുന്ന വ്യാജ റിക്രൂട്മെന്റ് ഏജൻസികൾക്കും ഏജന്റുമാർക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്സ് അറിയിച്ചു. ഉയർന്ന വേതനമുള്ള ജോലി വാഗ്ദാനംചെയ്ത് 5 ലക്ഷം രൂപവരെ ഫീസ് ഈടാക്കി ഒട്ടേറെപ്പേരെ വ്യാജ റിക്രൂട്മെന്റ് സംഘം വഞ്ചിച്ചെന്ന
സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ ലഭ്യമാക്കി കുടുംബശ്രീ. ഒരു ലക്ഷത്തിലേറെ വ്യക്തിഗത സംരംഭങ്ങളും അൻപതിനായിരത്തിലേറെ ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടെ ആകെ 1,63,458 സംരംഭങ്ങൾ ഈ മേഖലയിൽ രൂപീകരിച്ചതു വഴിയാണ് ഇത്രയും വനിതകൾക്ക് ഉപജീവന മാർഗമൊരുക്കിയത്. സൂക്ഷ്മസംരംഭ മേഖലയിൽ
വനം വകുപ്പിലെ 12 തസ്തികകളിലെ സ്ഥലംമാറ്റം പൂർണമായി ഓൺലൈൻ വഴിയാക്കി. ഇതിനായി സി–ഡിറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക സോഫ്റ്റ്വെയർ വികസിപ്പിച്ചതിനു പുറമേ, ഇതിനുള്ള വിശദ മാനദണ്ഡങ്ങളും പുറത്തിറക്കി. മേയിൽ ഓൺലൈൻ സ്ഥലംമാറ്റം പൂർത്തിയാക്കണമെന്നും മാനദണ്ഡങ്ങൾക്കു പുറത്തുള്ള പരിഗണനകളൊന്നും വേണ്ടെന്നും കർശന
ജീവനക്കാരുടെ പെൻഷൻ പ്രായം 58വയസ്സാക്കാൻ കെഎസ്ഇബി നൽകിയ ശുപാർശയിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി. അല്ലാത്തപക്ഷം ജൂൺ 3നു കേസ് പരിഗണിക്കുമ്പോൾ ധനവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി കോടതിയിൽ നേരിട്ടു ഹാജരാകണമെന്നും നിർദേശിച്ചു. കേരള പവർ ബോർഡ് ഓഫിസേഴ്സ് ഫെഡറേഷനും വൈദ്യുതി ബോർഡിലെ ഒരു കൂട്ടം
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴിയല്ലാതെ സംസ്ഥാനത്തെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നടത്തിയ അനധികൃത നിയമനങ്ങളിൽ കർശനനടപടിയുമായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്. ഇത്തരം നിയമനങ്ങളെക്കുറിച്ച് സർക്കാർ വിശദപഠനം നടത്തണമെന്നു ശുപാർശ ചെയ്ത ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്, പല വകുപ്പുകളും
സർക്കാർ വകുപ്പുകൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്ര സഹായ പദ്ധതികൾ, സംസ്ഥാന പദ്ധതികൾ, ക്ഷേമനിധി ബോർഡുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന കരാർ– ദിവസ വേതന ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി. വേതന വർധനയ്ക്ക് ഈ മാസം ഒന്നു മുതൽ പ്രാബല്യമുണ്ടാകും. ഇത്തവണ ബജറ്റിൽ
4വർഷത്തിനിടെ ജില്ലയിൽ കുറഞ്ഞത് 41,402 തൊഴിലുറപ്പ് തൊഴിലാളികൾ. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇതു സൂചിപ്പിക്കുന്നത്. വർഷത്തിൽ 100 ദിവസം തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയിൽ 2021–2022 വർഷം ജില്ലയിൽ 3,31,014 പേരുണ്ടായിരുന്നു. 2024–2025 വർഷം 2,89,612 പേരാണുള്ളത്. റജിസ്ട്രേഷൻ
കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്ന് കേന്ദ്ര സ്ഥിതിവിവര മന്ത്രാലയത്തിന്റെ തൊഴിൽസേന സർവേ. സാമ്പത്തിക അവലോകന റിപ്പോർട്ടിലെ കണ്ടെത്തലിനു പിന്നാലെയാണ് സർവേ റിപ്പോർട്ട്. ഒഡീഷ, ബിഹാർ എന്നീ സംസ്ഥാനങ്ങൾക്കു പിന്നാലെ തൊഴിലില്ലായ്മയിൽ അഞ്ചാം സ്ഥാനമാണു കേരളത്തിന്. കേരളത്തിലെ നഗരങ്ങളിലെ തൊഴിലില്ലായ്മ 8.6
ഇന്ത്യക്കാരായ ബ്ലൂ കോളർ ജീവനക്കാർക്ക് ലൈഫ് ഇൻഷുറൻസ് നൽകുന്നതിന് ദുബായ് നാഷനൽ ഇൻഷുറൻസ് കമ്പനിയുമായി ഇന്ത്യൻ കോൺസുലേറ്റ് ധാരണയായി. വർഷം 32 ദിർഹമാണ് പ്രീമിയം. 35,000 ദിർഹത്തിന്റെ പരിരക്ഷ ജീവനക്കാർക്ക് ലഭിക്കും. കഴിഞ്ഞ വർഷം മറ്റൊരു കമ്പനിയുമായി ബന്ധപ്പെട്ട് ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തിയിരുന്നു.
ഹൈക്കോടതി സർവീസിൽ ഓരോ ജൂനിയർ ടെക്നിക്കൽ ഓഫിസർ, റജിസ്ട്രാർ (പ്രോട്ടോകോൾ ആൻഡ് സെക്യൂരിറ്റി കൺട്രോൾ) തസ്തിക വീതം സൃഷ്ടിക്കാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ഫയലിങ് സ്ക്രൂട്ടിനി ഓഫിസറുടെ 2 തസ്തികയും ഒരു ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയും നിർത്തലാക്കിയാണ് ഈ തസ്തികകൾ സൃഷ്ടിച്ചത്. 4 ലിഫ്റ്റ് ഓപ്പറേറ്റർ
വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകളിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കാൻ ഡിജിറ്റൽ സാക്ഷരതാ പദ്ധതിക്കു തുടക്കമിട്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. കെഎംസിസിയുമായി സഹകരിച്ചാണ് ഇന്ത്യൻ ബ്ലൂ കോളർ തൊഴിലാളികൾക്കായി പരിപാടി നടത്തുന്നത്. മൊത്തം 5000 തൊഴിലാളികൾക്ക് ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ സാക്ഷരത നൽകും. ഡിജിറ്റൽ
കേരളത്തിന്റെ തൊഴിൽ നഷ്ടം തെലങ്കാനയുടെ നേട്ടം. സംസ്ഥാന സർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ച് പുതിയ പദ്ധതികൾ തെലങ്കാനയിലേക്കു മാറ്റിയ കിറ്റെക്സ് ഗാർമെന്റ്സ് വാറങ്കലിലുള്ള ഫാക്ടറിയിലേക്ക് 25000 പേരെയാണ് റിക്രൂട്ട് ചെയ്യുന്നത്. ഇത് ആദ്യ ഘട്ടം മാത്രമാണ്. സീതാരാംപൂരിലെ അടുത്ത പ്ലാന്റിലേക്കുള്ള
ബംഗാളിലെ വിവാദമായ 25,573 അധ്യാപക, അനധ്യാപക നിയമനങ്ങൾ റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ചിന്റെ ഉത്തരവും രൂക്ഷമായ പരാമർശങ്ങളും ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനു തിരിച്ചടിയായി. നിയമനങ്ങളെല്ലാം
കഴിഞ്ഞ 6 വർഷത്തിനിടെ 2,803 പേർക്ക് വിദേശ രാജ്യങ്ങളിൽ ഒഡെപെക് വഴി നിയമനം നൽകിയതായി മാനേജിങ് ഡയറക്ടർ കെ.എ.അനൂപ്. ഇതര സംസ്ഥാനങ്ങളിലേക്കും റിക്രൂട്മെന്റ് നടപടികൾ വ്യാപിപ്പിക്കാൻ തീരുമാനിച്ചതായും വിദേശത്ത് സുരക്ഷിതമായി തൊഴിൽ നേടാൻ ഉദ്യോഗാർഥികൾക്ക് ഒഡെപെക്കിനെ സമീപിക്കാമെന്നും ‘തൊഴിൽവീഥി’യുമായുള്ള
കേന്ദ്ര ജീവനക്കാർക്കുള്ള പുതിയ യൂണിഫൈഡ് പെൻഷൻ സ്കീം (യുപിഎസ്) നിലവിൽ വന്നു. യുപിഎസിലേക്കു മാറാൻ ആഗ്രഹിക്കുന്ന കേന്ദ്ര ജീവനക്കാർ ജൂൺ 30നു മുൻപായി ഓൺലൈനായോ നേരിട്ടോ അപേക്ഷ നൽകണം. ഇല്ലെങ്കിൽ നിലവിലെ എൻപിഎസിൽ (നാഷനൽ പെൻഷൻ സിസ്റ്റം) തന്നെ തുടരും. ഓപ്ഷൻ തിരഞ്ഞെടുത്താൽ പിന്നീടു മാറാൻ കഴിയില്ല. അപേക്ഷ
ഓൺലൈൻ ക്ലെയിം അപേക്ഷയ്ക്കൊപ്പം ഉപയോക്താവിന്റെ ചെക്ക് ലീഫിന്റെയോ സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ് ബുക്കിന്റെയോ ഫോട്ടോ വയ്ക്കണമെന്ന നിബന്ധന എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പൂർണമായി ഒഴിവാക്കി. ഉപയോക്താവിന്റെ യൂണിവേഴ്സൽ അക്കൗണ്ട് നമ്പറും (യുഎഎൻ) ബാങ്ക് അക്കൗണ്ടും തമ്മിൽ ബന്ധപ്പെടുത്താൻ
സെക്രട്ടേറിയറ്റ്, പിഎസ്സി തുടങ്ങിയവയിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയുടെ മെയിൻ പരീക്ഷാതീയതി പ്രഖ്യാപിച്ചിട്ടും പ്രാഥമികപരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാത്ത പിഎസ്സി നിലപാട് നിരാശാജനകമാണ്. ലിസ്റ്റിൽ ഉൾപ്പെടുമോ ഇല്ലയോ എന്ന ആശങ്കയോടെ മെയിൻസ് തയാറെടുപ്പു നടത്തേണ്ടിവരുന്ന ഉദ്യോഗാർഥികളുടെ മാനസികാവസ്ഥ
പൊതുമേഖലാ സ്ഥാപനമായ കേരള അഗ്രോ മെഷിനറി കോർപറേഷനിലേക്ക് (കാംകോ) പിഎസ്സി നിയമന ശുപാർശ നൽകിയവർക്ക് 8 മാസം കഴിഞ്ഞിട്ടും നിയമനം അനിശ്ചിതാവസ്ഥയിൽ. വർക്ക് അസിസ്റ്റന്റ് തസ്തികയിൽ നിയമന ശുപാർശ ലഭിച്ച 87 പേർക്കാണു നിയമനം അനന്തമായി നീളുന്നത്. 2024 ജൂലൈ 11നാണ് ഇത്രയും പേർക്കു നിയമന ശുപാർശ നൽകിയത്.
എല്ലാത്തരം കേന്ദ്രസർക്കാർ ജോലികൾക്കുമുള്ള റിക്രൂട്മെന്റിനായി ഏകീകൃത പോർട്ടൽ (സിംഗിൾ ജോബ് ആപ്ലിക്കേഷൻ പോർട്ടൽ) തുടങ്ങുമെന്ന് കേന്ദ്ര പഴ്സനേൽ വകുപ്പ് മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളിലും പരീക്ഷകളെഴുതാൻ അനുവദിക്കും. റിക്രൂട്മെന്റ് പ്രക്രിയയ്ക്കെടുക്കുന്ന സമയം 15
യുഎസ് വിമാന നിർമാണ കമ്പനി ബോയിങ് ബെംഗളൂരു കേന്ദ്രത്തിൽ നിന്ന് 180 ജീവനക്കാരെ പിരിച്ചുവിട്ടു. ആഗോളതലത്തിൽ ജീവനക്കാരെ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും സേവനങ്ങളെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. യുഎസിനു പുറത്ത് ബോയിങ്ങിന്റെ ഏറ്റവും വലിയ നിർമാണ കേന്ദ്രമാണ് ദേവനഹള്ളിയിലെ ബോയിങ് ഇന്ത്യ
എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി സംവരണ തസ്തികകളിലൊഴികെ നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ സുപ്രീംകോടതി വിധിയനുസരിച്ച് സർക്കാർ ഉത്തരവായി. ഈ സ്കൂളുകളിൽ നിയമന അംഗീകാരം കാത്തിരിക്കുന്ന മുന്നൂറോളം പേർക്കാണ് ഗുണം ലഭിക്കുക. സമാന സാഹചര്യമുള്ള മറ്റു മാനേജ്മെന്റുകൾക്കും ബാധകമാകുന്ന
സംസ്ഥാനത്തെ സഹകരണ സംഘം/ബാങ്കുകളിലെ വിവിധ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിൽ സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലാർക്ക്/കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റ എൻട്രി ഒാപ്പറേറ്റർ തസ്തികകളിലെ ഇരുനൂറോളം ഒഴിവിലാണ് വിജ്ഞാപനം. ഒാൺലൈൻ
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയുടെ രണ്ടാം വിജ്ഞാപനം വന്നിരിക്കുകയാണ്. കേരളത്തിലെ ഏറ്റവും ഉയർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനിരയുടെ ഭാഗമാകാനുള്ള സുവർണാവസരമാണിത്. ഐഎഎസിനു സമാനമായ ജോലിവൈവിധ്യവും എൻട്രി കേഡറിൽത്തന്നെ മികച്ച ശമ്പളവും വ്യക്തമായ കരിയർ വളർച്ചയും ഉറപ്പു
ബിസിനസ്, വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ മലയാളികളെ കൂടുതലായി സ്വാഗതം ചെയ്യുന്നുവെന്ന് മെൽബണിലെ ഓസ്ട്രേലിയ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് (എഐഐ) സിഇഒ ലീസ സിങ്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ മാത്രമല്ല ആരോഗ്യ മേഖലയിലും അതിനു ചേർന്ന യോഗ്യതകളുള്ളവരെ ഓസ്ട്രേലിയയ്ക്ക് ആവശ്യമുണ്ട്. ഓസ്ട്രേലിയൻ പാർലമെന്റിൽ 2 തവണ
മൈസൂരു ക്യാംപസിലെ ട്രെയിനികളെ കൂട്ടമായി പിരിച്ചുവിട്ട സംഭവത്തിൽ ഇൻഫോസിസ് തൊഴിൽ നിയമ ലംഘനം നടത്തിയിട്ടില്ലെന്ന് തൊഴിൽ വകുപ്പ് അറിയിച്ചു. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം തൊഴിൽ വകുപ്പു കമ്മിഷണറുടെ നേതൃത്വത്തിലാണു തെളിവെടുപ്പ് നടത്തിയത്. 3 മാസത്തെ പരിശീലനത്തിനിടെ നടത്തിയ പരീക്ഷയിൽ
ആഗോള അനിമേഷൻ, വിഷ്വൽ ഇഫക്ട്സ് കമ്പനിയായ ടെക്നികളറിന്റെ ഇന്ത്യയിലെ സ്റ്റുഡിയോകൾ അടച്ചുപൂട്ടുന്നു. ഇതോടെ 3200 പേർക്ക് ജോലി നഷ്ടമാകും. ഇതിൽ 3000 പേരും ബെംഗളൂരുവിൽ ജോലി ചെയ്യുന്നവരാണ്. കുങ്ഫു പാണ്ട, മഡഗാസ്കർ–3, ലയൺ കിങ്, മുഫാസ തുടങ്ങി ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളുടെ വിഷ്വൽ ഇഫക്ട്സ്, അനിമേഷൻ ഗ്രാഫിക്സ്
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (കെഎഎസ്) അപേക്ഷിക്കാനുള്ള പ്രായപരിധി വർധിപ്പിക്കാത്ത സർക്കാർ നിലപാടിൽ ഏറെ നിരാശരാണ് ഉദ്യോഗാർഥികൾ. 2021ൽ പ്രസിദ്ധീകരിക്കേണ്ട വിജ്ഞാപനം 3 വർഷം വൈകിയാണു പ്രസിദ്ധീകരിച്ചത്. സ്വാഭാവികമായി, ഉയർന്ന പ്രായപരിധിയിൽ കാലോചിത വർധന പ്രതീക്ഷിച്ചിരുന്നു. മുൻ വിജ്ഞാപനത്തിലെ അതേ
യുഎസിലെ വിമുക്തഭടന്മാർക്ക് ആരോഗ്യപരിരക്ഷ ഉൾപ്പെടെ സേവനങ്ങൾ ഉറപ്പാക്കാനുള്ള വെറ്ററൻസ് അഫയേഴ്സ് വകുപ്പിലെ 82,000 ജീവനക്കാരെ പിരിച്ചു വിടാനുള്ള പദ്ധതി തയാർ. 4 ലക്ഷത്തിൽതാഴെ മാത്രം ജീവനക്കാരുള്ള 2019 ലെ സ്ഥിതിയിലേക്കു തിരിച്ചുപോകുകയാണു ലക്ഷ്യം. അധികച്ചെലവു കുറയ്ക്കാനും വകുപ്പിന്റെ കാര്യക്ഷമത
‘ബാങ്കോക്കിൽ ജോലി, മികച്ച ശമ്പളം’– പരസ്യം കണ്ട് മെച്ചപ്പെട്ട ജീവിതമെന്ന സ്വപ്നത്തോടെ അപേക്ഷിച്ചവരെ എത്തിച്ചതു മ്യാൻമറിൽ. മനുഷ്യക്കടത്തിന് ഇരകളായ 8 മലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങിയെത്തുമ്പോൾ ഇവരുടെ മുന്നിൽ ആശങ്കകൾ ഏറെയാണ്. വ്യാജപരസ്യത്തിൽ കബളിപ്പിക്കപ്പെട്ടവരാണു തങ്ങളെന്നും സൈബർ കുറ്റവാളികളല്ലെന്നും
സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മുതൽ ജില്ല, ജനറൽ ആശുപത്രികളിൽ വരെ അഞ്ഞൂറിലേറെ ഡോക്ടർമാരുടെ കുറവ്. കാസർകോട് ജില്ലയിൽ മാത്രം 98 ഡോക്ടർമാരുടെ കുറവുണ്ട്. കണ്ണൂരിൽ 80, ഇടുക്കിയിൽ 61 ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. നിയമനത്തിലെ അശാസ്ത്രീയ രീതികളും പുതിയ നിയമനങ്ങൾ നടക്കാത്തതുമാണ്
സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘം/ബാങ്കുകളിലേക്ക് സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷകളിൽ അടിമുടി മാറ്റം വരുന്നു. 2024 ഡിസംബർ 31നു നിലവിൽ വന്ന സഹകരണ ചട്ടം ഭേദഗതിയുടെ (GO (P) No.232/2024.Co-op.) അടിസ്ഥാനത്തിലാണ് വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പു നടപടികളിൽ മാറ്റം വരുത്തുന്നത്. പരീക്ഷ,
ഉദ്യോഗാർഥികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) രണ്ടാം വിജ്ഞാപനം പിഎസ്സി പ്രസിദ്ധീകരിച്ചു. ആദ്യ വിജ്ഞാപനത്തിലെ അതേ മാനദണ്ഡപ്രകാരമാണ് രണ്ടാം വിജ്ഞാപനവും പ്രസിദ്ധീകരിച്ചത്. അംഗീകൃത സർവകലാശാല ബിരുദമാണ് അപേക്ഷിക്കുന്നതിനുവേണ്ട യോഗ്യത. 31 ഒഴിവുകൾ ഇതിനകം
സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ വകുപ്പുതല പരീക്ഷ നിർബന്ധമാക്കിയതിൽ ഇളവു ലക്ഷ്യമിട്ട് വനം വകുപ്പു നൽകിയ പുനഃപരിശോധനാ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. 2010ൽ നടപ്പാക്കിയ സ്പെഷൽ റൂൾ പ്രകാരമാണ് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികയിൽ 3 പരീക്ഷകളും പരിശീലനവും നിർബന്ധമാക്കിയത്. ഇതു തുടരാൻ കേരള
സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾക്ക് (എസ്പിസി) പിഎസ്സി നിയമനത്തിൽ വെയ്റ്റേജ് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. എസ്എസ്എൽസി, പ്ലസ് ടു തലങ്ങളിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവർക്കാണ് പിഎസ്സി നടത്തുന്ന യൂണിഫോം സർവീസുകളിലെ നിയമനത്തിൽ വെയ്റ്റേജ് അനുവദിക്കുക. ബന്ധപ്പെട്ട
സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ വിരലടയാള പഞ്ചിങ് തുടരാൻ പൊതുഭരണ വകുപ്പിന്റെ സർക്കുലർ. ആധാർ അധിഷ്ഠിത പഞ്ചിങ്ങിൽ പരിഷ്കാരങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി ബയോമെട്രിക് ഉപകരണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ഇൗ പരിഷ്കാരം നടപ്പാക്കുന്നതുവരെ മൊബൈൽ ഫോൺ വഴി പഞ്ച് ചെയ്യാനാണ്
തൊഴിൽരംഗത്ത് ഏറ്റവുമധികം സമ്മർദ്ദം നേരിടുന്നത് ഐടി, മാധ്യമ മേഖലകളിലെ യുവാക്കളെന്ന് സംസ്ഥാന യുവജന കമ്മിഷൻ സർവേയുടെ കണ്ടെത്തൽ. ഐടിയിൽ 84.3% പേരും മാധ്യമരംഗത്ത് 83.5% പേരും സമ്മർദത്തിലാണെന്നാണു പഠനത്തിൽ വ്യക്തമാക്കുന്നത്. ബാങ്കിങ്, ഇൻഷുറൻസ് (80.6%), ഓൺലൈൻ പ്ലാറ്റ്ഫോം ഡെലിവറി സർവീസ് (75.5%) എന്നീ
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിയമനം സ്വപ്നം കാണുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായി ഒരു സന്തോഷവാർത്ത. നീണ്ട കാത്തിരിപ്പിനൊടുവിൽ കെഎഎസ് രണ്ടാം വിജ്ഞാപനം മാർച്ച് 7ന് പിഎസ്സി പ്രസിദ്ധീകരിക്കും. കഴിഞ്ഞ തവണത്തെപ്പോലെ പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും
കീഴ്ശാന്തി കൂടൽമാണിക്യം ദേവസ്വം കീഴ്ശാന്തി (കാറ്റഗറി നമ്പർ 19/2023) തസ്തികയുടെ അഭിമുഖം മാർച്ച് 3നു രാവിലെ 9 മുതൽ തിരുവനന്തപുരം ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ഓഫിസിൽ നടക്കും. മെമ്മോ പ്രൊഫൈലിൽനിന്നു ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയും സഹിതം നിശ്ചിത
വിവിധ സ്ഥാപനങ്ങളിലെ 8 തസ്തികയിൽ പബ്ലിക് എന്റർപ്രൈസസ് (സിലക്ഷൻ ആൻഡ് റിക്രൂട്മെന്റ്) ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബോർഡിന്റെ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി മാർച്ച് 20. വിവരങ്ങൾക്ക്: www.kpesrb.kerala.gov.in തസ്തികകളും ഒഴിവും: 1. സീനിയർ മാനേജർ (ഇലക്ട്രിക്കൽ), ഇലക്ട്രിക്കൽ ആൻഡ്
Results 1-50 of 591