Activate your premium subscription today
വ്യക്തികൾക്കും ബിസിനസുകൾക്കും ഗവൺമെന്റുകൾക്കും വിവിധ സാമ്പത്തിക സേവനങ്ങൾ നൽകുന്ന ബാങ്കുകൾ, ക്രെഡിറ്റ് യൂണിയനുകൾ എന്നിവ പോലുള്ള ധനകാര്യ സ്ഥാപനങ്ങളുടെ സംവിധാനത്തെ ബാങ്കിംഗ് എന്ന് വിളിക്കുന്നു.
കൊച്ചി ∙ വാർഷികാടിസ്ഥാനത്തിലുള്ള പ്രവർത്തന ഫലങ്ങൾ പ്രഖ്യാച്ചിട്ടില്ലെങ്കിലും ലഭ്യമായിക്കഴിഞ്ഞ കണക്കുകൾ സ്വകാര്യ മേഖലയിലെ ബാങ്കുകളാണു വായ്പ വളർച്ചയിൽ മുന്നിട്ടുനിൽക്കുന്നതെന്നു വ്യക്തമാക്കുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് ഇതുവരെ സമർപ്പിച്ചിട്ടുള്ള കണക്കുകൾ പ്രകാരം വായ്പ വളർച്ചയിൽ ഒന്നാം
ന്യൂഡൽഹി∙ പൊതുമേഖലാ ബാങ്കുകൾ ജപ്തി ചെയ്ത സ്വത്തുക്കൾ ഓൺലൈൻ ലേലം ചെയ്യാനുള്ള പരിഷ്കരിച്ച പോർട്ടൽ കേന്ദ്രം ആരംഭിച്ചു. ബാങ്ക്നെറ്റ് (baanknet.com) എന്ന പേരിലുള്ള പോർട്ടലിൽ പൊതുമേഖലാ ബാങ്കുകൾക്ക് വിൽക്കാനുള്ള സ്വത്തുക്കൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ വാങ്ങാൻ താൽപര്യമുള്ളവർക്ക് ഓൺലൈൻ ലേലത്തിൽ
തിരുവനന്തപുരം∙ സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഇന്നു മുതൽ ഫെബ്രുവരി 28 വരെയാണ് നവകേരളീയം കുടിശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. സഹകരണ സംഘം റജിസ്ട്രാറുടെ കീഴിലുള്ള
വിദേശത്തു ജീവിക്കുമ്പോള്‍ സാമ്പത്തിക കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയെന്നത് ഏറെ സങ്കീര്‍ണമായി തോന്നിയോക്കാം. ശരിയായ ബാങ്കിങ് പങ്കാളിയുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ ലളിതമാക്കുകയും സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യാനാവും, ഉജ്ജീവന് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എന്‍ആര്‍ഐ വിഭാഗത്തില്‍
തിരുവനന്തപുരം∙ സഹകരണ സംഘങ്ങളെ ഏകീകൃത സോഫ്റ്റ്വെയറിന്റെ കീഴിൽ കൊണ്ടുവരുന്നതിനു സംസ്ഥാന സർക്കാരുമായി കരാറിൽ വരെയെത്തിയ ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) പിൻവാങ്ങുന്നു. 3 വർഷമായിട്ടും കരാറിൽ തീരുമാനമാകാത്തതിനാൽ അന്നത്തെ കരാർ തുകയ്ക്ക് ഇനി സാധിക്കില്ലെന്നാണു കമ്പനി നിലപാടെന്നാണു വിവരം.
ഏതാനും വർഷം മുൻപു വരെ ‘ഗ്ലാമർ ജോബ്’ എന്ന നിലയിൽ ആകർഷകമായിരുന്ന ബാങ്ക് ജോലിയോട് ഇപ്പോൾ ജീവനക്കാർക്കു വിരക്തി തോന്നിത്തുടങ്ങിയോ? തൊഴിൽ സാഹചര്യങ്ങൾ അനുകൂലമല്ലാതായതോടെ അതും സംഭവിക്കുകയാണ്. മടുത്തും വെറുത്തും പടിയിറങ്ങിപ്പോരുന്നവർ ഏറെ. ആത്മഹത്യയിൽ അഭയം തേടിയവർപോലുമുണ്ട്. ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം വളരെ ഉയർന്ന തോതിലാണെന്നതു ബാങ്കിങ് വ്യവസായത്തിനു കനത്ത വെല്ലുവിളിയായി മാറുകയാണ്. ജോലി ഉപേക്ഷിച്ചുപോകുന്നതിൽനിന്നു ജീവനക്കാരെ പിന്തിരിപ്പിക്കാൻ ചില ബാങ്കുകൾ സ്വീകരിക്കുന്ന നടപടികൾ പേരിനു മാത്രം. അവയാകട്ടെ വേണ്ടത്ര ഫലപ്രദമാകുന്നുമില്ല. അതേസമയം, ‘വേണ്ടാത്തവർ പോകട്ടെ’ എന്ന നിലപാടിലാണു മറ്റു ബാങ്കുകൾ. കൊഴിഞ്ഞുപോക്കു കൂടുതലും സ്വകാര്യ മേഖലയിലെ ബാങ്കുകളിലാണ്. 40% വരെയാണു കൊഴിഞ്ഞുപോക്കിന്റെ നിരക്ക്. മുന്‍പ് നിരക്ക് 51 ശതമാനത്തിലേക്കു വരെ ഉയർന്നിരുന്നു. എന്നാൽ കൊഴിഞ്ഞുപോകുന്നവർക്കു
കെവൈസി(Know Your Customer), അല്ലെങ്കിൽ ഇടപാടുകാരനെ അറിയുക എന്നത് ഒരു പൊല്ലാപ്പായാണ് പലപ്പോഴും ഇടപാടുകാർക്ക് അനുഭവപ്പെടുന്നത്. കൊടുത്ത രേഖകൾ പോരാ, ശരിയല്ല എന്നിങ്ങനെ നൂലാമാലകൾ. അക്കൗണ്ടുകൾ ബാങ്കിൽ ചെന്നാൽ ഉടനെ തുറന്ന് കിട്ടില്ല. പഴയ രീതിയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയവർ, മുതിർന്ന പൗരൻമാർ എന്നിവരെല്ലാം
വീട്ടില്‍ സൂക്ഷിച്ചാല്‍ കളവു പോയാലോ എന്ന പേടിയിലാണ് പലരും സ്വര്‍ണം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കുന്നത്. ഒരു രീതിയിലും നഷ്ടപ്പെടില്ല എന്ന ഉറപ്പും, മനഃസമാധാനവും ഉള്ളതുകൊണ്ടാണ് വര്‍ഷാവര്‍ഷം പണം കൊടുത്ത് ലോക്കര്‍ എഗ്രിമെന്റ് പുതുക്കുന്നതും. എന്നാല്‍ ഇങ്ങിനെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കളവു പോകുമോ?
ബാങ്കുകളുടെ സേവനങ്ങലുമായി ബന്ധപ്പെട്ട പൊതുജനത്തിന് പല പരാതികളും ഉണ്ടാകും. എവിടെ എങ്ങിനെ പരാതിപ്പെടണം എന്ന് പലർക്കും അറിയാത്തതിനാൽ പ്രശ്നങ്ങളുണ്ടായാൽ തന്നെ അത് രജിസ്റ്റർ ചെയ്യാൻ മെനക്കെടാറില്ല. എടിഎം പിൻവലിക്കൽ, ഇടപാടുകൾ പരാജയപ്പെടുക, പുതിയ ചാർജുകൾ, ക്രെഡിറ്റ് കാർഡ് പ്രശ്നങ്ങൾ തുടങ്ങിയ ദൈനംദിന
25 ലക്ഷത്തിലധികം രൂപയുള്ള വായ്പാ അക്കൗണ്ടിൽ മൂന്നു മാസം തിരിച്ചടവ് മുടങ്ങിയാൽ പ്രത്യേക പരിശോധന നടത്തണം. മനപ്പൂർവം വീഴ്ച വരുത്തിയെന്നു കണ്ടെത്തിയാൽ വായ്പാതട്ടിപ്പുകാരുടെ പട്ടികയിൽ ഉൾപ്പെടുത്തണം. ഫോട്ടോ അടക്കമുള്ള വിവരങ്ങൾ പ്രസിദ്ധീകരിക്കണം. ഒരു സ്ഥാപനത്തിൽ നിന്നും വീണ്ടും വായ്പ നൽകാതെ ശ്രദ്ധിക്കണം.
Results 1-10 of 219