Activate your premium subscription today
തമിഴ്നാട്ടിൽ നിരവധിയിടങ്ങളിൽ കാട്ടാനകളുടെ ആക്രമണം റിപ്പോർട്ട് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ കാട്ടാന വീട്ടിൽ കയറിയതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കോയമ്പത്തൂരില് വനമേഖലയോട് ചേർന്നുള്ള തെർക്കുപാളയത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലെ അടുക്കള ഭാഗത്താണ് കാട്ടാന കയറിയത്.
ഇരപിടിക്കാനെത്തുന്ന ജീവികളുടെയും അവിടെനിന്നും തന്ത്രപൂർവം രക്ഷപ്പെടുന്നവരുടെയും നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാണ്. ചില സമയങ്ങളിൽ മരണത്തിന് കീഴടങ്ങുന്ന ദാരുണ കാഴ്ചകളും നാം കണ്ടിട്ടുണ്ടാകും.
ജീവിലോകത്തെ പലതരം കൗതുക സ്വഭാവസവിശേഷതകൾ നമുക്കറിയാം. ഉദാഹരണമായി പ്രാണ രക്ഷയ്ക്കായി വാൽ മുറിച്ചു കടന്നുകളയുന്ന പല്ലി, സാഹചര്യത്തിനനുസരിച്ച് നിറം മാറുന്ന ഓന്ത്...ഇതൊക്കെ നമുക്ക് ചുറ്റും സാധാരണ കാണുന്നവയാണ്.
വടക്കൻ സിംബാബ്വെയിൽ സിംഹം, പുലി, ആന എന്നിങ്ങനെ അപകടകാരികളായ മൃഗങ്ങൾ ജീവിക്കുന്ന റിസർവ് ഫോറസ്റ്റിൽ അകപ്പെട്ട എട്ടുവയസുകാരന് അദ്ഭുതകരമായ രക്ഷ. അഞ്ച് ദിവസത്തിനുശേഷമാണ് ടിനോടെൻഡ പുഡു എന്ന കുട്ടി തിരിച്ചെത്തിയത്.
രാജസ്ഥാനിലെ രൺഥംഭോർ ദേശീയോദ്യാനത്തിൽ മൂന്ന് കടുവകൾ ചേർന്ന് മ്ലാവിനെ വേട്ടയാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കടുവകളിൽ നിന്നും രക്ഷപ്പെട്ട് ഓടാൻ ശ്രമിച്ച മ്ലാവ് ജലാശയത്തിൽ എത്തിയപ്പോൾ കുടുങ്ങുകയായിരുന്നു. പ്രായം കുറഞ്ഞ കടുവകളാണ് വലിയ മ്ലാവിനെ വേട്ടയാടിയത്. പാഞ്ഞെത്തിയ മ്ലാവ്
മനുഷ്യനൊപ്പമുള്ള ജീവിതം ചില ജീവികളെ പല കാര്യങ്ങൾക്കും പ്രാപ്തരാക്കുന്നുണ്ട്. കടയിൽ പോയി സാധനം വാങ്ങിവരുന്ന നായകളും മനുഷ്യരുടെ ഭാഷ സംസാരിക്കുന്ന പക്ഷികളുമെല്ലാം ഇതിന് ഉദാഹരണമാണ്.
തേറ്റയുള്ള ലോകത്തെ ഏറ്റവും പഴയ മൃഗത്തെ ശാസ്ത്രജ്ഞർ കണ്ടെത്തി. 28 കോടി മുതൽ 27 കോടി വർഷം മുൻപാണ് ഈ ജീവി ഭൂമിയിലുണ്ടായിരുന്നത്. ഈ ജീവിയുടെ ഫോസിൽ പഠനവും ചിത്രവും നേച്ചർ കമ്യൂണിക്കേഷൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
തൃശൂരിൽ രണ്ടു കൗമാരപ്രായക്കാർ ഉൾപ്പെട്ട കുറ്റകൃത്യത്തിന്റെ വാർത്ത വലിയ ഞെട്ടലോടെയാണു വായിച്ചത്. എന്താണു നമ്മുടെ കുട്ടികൾക്കു സംഭവിക്കുന്നതെന്നു ചിന്തിക്കുകയാണു ഞാൻ. എവിടെനിന്നാണ് ഇത്രയധികം അക്രമവാസന അവരിലേക്കു കടന്നുവരുന്നത്? എന്താണ് അവരിൽ അപകടകരമായ തോതിൽ അക്രമവാസന വളർത്തുന്നത്. സമൂഹമാധ്യമങ്ങളും സിനിമയുമെല്ലാം അവരിലുണ്ടാക്കുന്ന അക്രമവാസന ചെറുതല്ല. ഇങ്ങനെ പറയുമ്പോൾ ഞാൻ സിനിമയ്ക്ക് എതിരാണെന്നു കരുതരുത്. സിനിമയെ സിനിമയായി മാത്രം കാണാൻ നമ്മുടെ യുവതലമുറയ്ക്കു കഴിയാതെ പോകുന്നതും വലിയ പ്രശ്നമാണ്. വയലൻസ് ഏറെ നിറഞ്ഞ ‘അനിമൽ’ എന്ന സിനിമ പുറത്തുവന്നപ്പോൾ ബോളിവുഡിലെ ഒരു പ്രശസ്ത നടൻ പറഞ്ഞതു ഞാനോർക്കുന്നു; ‘നല്ല
എത്ര ശക്തനാണെങ്കിലും ഒരു രാജാവും എക്കാലവും അജയ്യനായിരിക്കില്ല. നിസാരക്കാരെന്ന് കരുതുന്നവർക്ക് മുന്നിൽ പോലും ഏതൊരു ശക്തനും അടിപതറുന്ന ദിവസങ്ങളുണ്ടാവും. ഇത് വെറുമൊരു പറച്ചിലല്ലെന്ന് തെളിയിച്ചു തരുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
രാജു തേൻകരടിയാണ്. ഏറെ പ്രിയമുള്ളവർ ഈ 23 വയസ്സുകാരനെ അദിത് എന്നു വിളിക്കും. ഈ ക്രിസ്മസ് കാലത്ത് അവനായി ഒരു കേക്ക് ഒരുങ്ങി, സ്വാതന്ത്ര്യത്തിന്റെ 15–ാം വാർഷികം അവിസ്മരണീയമാക്കാൻ. വന്യജീവികളെ പ്രദർശിപ്പിച്ച് ഉപജീവനം നടത്തുന്നവരുടെ കെണിയിൽപെട്ടതോടെയാണ് ചരടും തുടലും ഈ ആൺകരടിയെ വരിഞ്ഞുമുറുക്കിയത്
Results 1-10 of 915