Activate your premium subscription today
കൃഷിയിടങ്ങളിലിറങ്ങി വിള തിന്നുന്ന കാട്ടാനകളിൽ പൊണ്ണത്തടി. നീലഗിരിയോടു ചേർന്ന കൃഷിയിടങ്ങളിലെ പ്രശ്നക്കാരായ കാട്ടാനകളെ പിടികൂടിയപ്പോഴാണ് അമിതവണ്ണം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്
സെനഗലിലെ പ്രശസ്തമായ നിയോകോലോ കോബ നാഷനൽ പാർക്ക് സവിശേഷമായ മൃഗസമ്പത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ്. ഇവിടെയുള്ള ഒരു ജീവി സാധാരണഗതിയിൽ വെളിപ്പെടാറേയില്ലായിരുന്നു.
ആഹാരം തേടി കടയിലെത്തിയ ആളെ കണ്ട് ഞെട്ടി കടയുടമ.
ഗുരുവായൂർ ∙ ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ആനയോട്ടത്തിൽ 9 തവണ വിജയിച്ച താരപദവിയുള്ള ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപികണ്ണൻ (49) ചരിഞ്ഞു. ആനത്താവളമായ പുന്നത്തൂർ കോട്ടയിൽ മദപ്പാടിൽ കെട്ടിയിരുന്ന ആന മിനിയാന്നു കാലത്ത് മുതൽ വയറുവേദനയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. രാവിലെ പനമ്പട്ടയും അവിലും
ജന്തുലോകത്തെ വമ്പൻമാരാണ് ആനകൾ. മറ്റുജീവികളിൽ നിന്നെല്ലാം ഇവയെ വ്യത്യസ്തമാക്കുന്നത് ഈ ആകാരസൗഷ്ടവം തന്നെ. എന്നാൽ ലോകത്ത് കുഞ്ഞാനകളുമുണ്ടായിരുന്നു.ലോകത്ത് ഇതുവരെ ജീവിച്ചിരുന്നവയിൽ ഏറ്റവും ആകാരവലുപ്പം കുറഞ്ഞ ആനകൾ മെഡിറ്ററേനിയൻ മേഖലയിലാണ് ജീവിച്ചത്. പാലിയോക്സോഡോൺ ഫാൽക്കണേറി എന്നറിയപ്പെട്ടിരുന്ന ഈ
പാക്ക് ഭരണത്തിൽ വളരെ നീണ്ട കാലയളവുകളിൽ സൈന്യം ഇടപെടൽ നടത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ രണ്ടാമത്തെ സൈനിക അട്ടിമറിയുടെ ഉപജ്ഞാതാവായിരുന്നു ജനറൽ സിയ ഉൾ ഹഖ്. അട്ടിമറിയിലൂടെ അധികാരം പിടിച്ച സിയ ദീർഘകാലം പാക്കിസ്ഥാന്റെ ഏകാധിപതിയായി. സുൾഫിക്കർ അലി ഭൂട്ടോയ്ക്കെതിരെ വലിയ വിദ്വേഷം പുലർത്തിയ സിയ ഭൂട്ടോയെ
തൃശൂർ∙ തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം. ഇതു കാരണമാണ് പൂരത്തിനിടെ ആനകൾ ഓടിയതെന്നും ദേവസ്വം അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലേസർ അടിച്ചതു കാരണം പേടിച്ചാണ് തിരുവമ്പാടി വിഭാഗത്തിന്റെ ആന ഓടിയത്. ആന ആരെയും ആക്രമിക്കുകയോ നാശനഷ്ടങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ല.
നിറപ്പകിട്ടിന്റെ, ദിഗന്തം മുഴങ്ങുന്ന വെടിക്കെട്ടിന്റെ, മേളപ്പെരുക്കത്തിന്റെ, ആനച്ചന്തത്തിന്റെ, അഴകു വിരിയുന്ന കുടമാറ്റത്തിന്റെ പൂരം. പൂഴിയിട്ടാൽ നിലത്തുവീഴാത്ത പോലെ പൂരപ്രേമികളെത്തുന്ന തൃശൂർ പൂരത്തിനു പറയാൻ ഒരു കഥയുണ്ട്; കനത്ത മഴ ചതിച്ചതിനാൽ പൂരത്തിൽ പങ്കെടുക്കാൻ പറ്റാതെ വന്ന ഒരു ദേശം, ലോകമറിയുന്ന പൂരത്തിനുടമകളായ കഥ. രണ്ടു നൂറ്റാണ്ടു മുൻപ്, ശക്തൻ തമ്പുരാൻ കൊച്ചി രാജാവായിരുന്ന കാലം. അന്ന് ആറാട്ടുപുഴ പൂരമായിരുന്നു കൊച്ചി രാജ്യത്തിന്റെ, പ്രത്യേകിച്ച് തൃശ്ശിവപേരൂരിന്റെ പുകഴ്പെറ്റ പൂരം. പല ദേശങ്ങളുടെ ദേവതമാർ ആറാട്ടുപുഴ ശാസ്താവിനെ കാണാനെത്തുന്ന പൂരം. ഐതിഹ്യപ്രകാരം, മുപ്പത്തിമുക്കോടി ദേവഗണങ്ങളും എത്തിച്ചേരുന്ന ദേവസംഗമമാണ് ആറാട്ടുപുഴ പൂരം. എന്നാൽ 1796 ൽ, കനത്ത മഴ മൂലം തൃശൂർ ദേശത്തിന് കൃത്യസമയത്ത് പൂരത്തിനെത്താനായില്ല. തൃശൂരുകാരെ ഉൾപ്പെടുത്താതെ പൂരം നടന്നു.
ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്ത സ്മരണകൾ നിലനിൽക്കുന്ന സ്ഥലമാണ് യുക്രെയ്നിലെ ചേർണോബിൽ . ലോകത്തിലെ ഏറ്റവും വലിയ ആണവദുരന്തമായ ചേർണോബിൽ സംഭവത്തിന്റെ അപകടകരമായ വിഷവസ്തുക്കൾ ഇന്നും ഇവിടെയുണ്ട്. ചേർണോബിൽ ദുരന്തത്തിന്റെ ബാക്കിപത്രമായി സ്ഥിതി ചെയ്യുന്ന ഒരു വസ്തുവാണ് എലിഫെന്റ്സ് ഫൂട്ട്. ചേർണോബിൽ ആണവ
തൃശൂർ ∙ ആനച്ചമയങ്ങളുടെ വിസ്മയ ലോകം സമ്മാനിക്കുന്ന തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങളുടെ തൃശൂർ പൂരം ചമയ പ്രദർശനത്തിനു നാളെ തുടക്കമാകും. ഷൊർണൂർ റോഡിലെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ നാളെ രാവിലെ 10.30ന് തിരുവമ്പാടിയുടെ ചമയപ്രദർശനം ആരംഭിക്കും. ഇത്തവണ മികച്ച കലാ സംവിധാനത്തോടെയും ആധുനിക വെളിച്ച
Results 1-10 of 1258