Activate your premium subscription today
തിരുവനന്തപുരം ∙ സംസ്ഥാനത്തെ സലൂണുകള്‍, ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിലെ മുടിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് തദ്ദേശസ്ഥാപനങ്ങൾ.
തിരുവനന്തപുരം ∙ അംഗീകൃത ഏജൻസികൾക്ക് മുടിമാലിന്യം കൈമാറുന്നുവെന്ന് ഉറപ്പാക്കിയാൽ മാത്രമേ അടുത്ത സാമ്പത്തികവർഷം മുതൽ ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും ഉൾപ്പെടെ സലൂൺ വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകൂ എന്നു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ, മുടിമാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നെന്ന് ഉറപ്പാക്കണമെന്നു നിർദേശിച്ച മന്ത്രി, സംസ്ഥാനത്ത് ലൈസൻസുള്ള 27,690 സ്ഥാപനങ്ങളിൽ എണ്ണായിരത്തോളം മാത്രമാണ് ഇതിനു തയാറാകുന്നതെന്നും ചൂണ്ടിക്കാട്ടി.
കഷണ്ടിയിൽ നിന്നും ഒരു മാറ്റം ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്? എന്നാൽ എറ്റവും നല്ല മാർഗമാണ് ഹെയർ ട്രാൻസ്പ്ലാന്റേഷൻ. നിങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി വിവിധതരം ഹെയർ ട്രാൻസ്പ്ലാന്റ് ചികിത്സ രീതികൾ നിലവിൽ ലഭ്യമാണ്. ഫോളികുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ (FUE) പോലെ ഏറ്റവും മികച്ച ഓപ്ഷൻ കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ സഹായിക്കും.
ചർമത്തിനും മുടിക്കുമെല്ലാം നമ്മൾ ഒത്തിരി ശ്രദ്ധ ചെലുത്താറുണ്ട്. എന്നാൽ അതേ ശ്രദ്ധയും പ്രാധാന്യവും നമ്മുടെ പാദങ്ങൾക്ക് നൽകാറുണ്ടോ? ഇല്ല എന്നായിരിക്കും പലരുടെയും മറുപടി. ഇതൊക്കെ കൊണ്ടാണ് പാദങ്ങൾ വിണ്ടു കീറുന്നത് പോലുള്ള മാരകമായ അവസ്ഥയിലേക്ക് വഴി തെളിക്കുന്നത്. വൃത്തിക്കുറവ് മാത്രമല്ല, തൈറോയ്ഡ്
അച്ഛന്റെ തലമുടി നരയ്ക്കാൻ തുടങ്ങുന്നതു നാൽപതാം വയസ്സിലാണ്. അന്നത്തെ വൈകുന്നേരങ്ങളിൽ എന്റെയും സഹോദരി ശ്രീജയുടെയും അമ്മയുടെയും ജോലി അച്ഛന്റെ നരച്ചമുടികൾ പറിച്ചെടുക്കുന്നതായിരുന്നു. പത്തു മുടി പിഴുതാൽ പത്തുപൈസ കൂലി. പത്തു പൈസ അന്നു വലിയ തുകയാണ്. അഞ്ചു പൈസയ്ക്ക് ഒരു നാരങ്ങ മിഠായി കിട്ടും. കുറച്ചുകാലംകൂടി കഴിഞ്ഞപ്പോൾ തലയിലെ മുടിയുടെ എണ്ണം കുറയാൻ തുടങ്ങി, അതോടെ അച്ഛൻ ഈ പരിപാടി നിർത്തിച്ചു. തലയിൽ തേയ്ക്കുന്ന ഡൈയുടെ രസതന്ത്രം എഴുതാമെന്നു വിചാരിച്ചപ്പോൾ, പെട്ടെന്നു ബാല്യകാലവും അന്നത്തെ മുടി പറിച്ചെടുക്കലുമൊക്കെ ഓർമ വന്നു. ഇന്നു പലരും ഹെയർ ഡൈ ഉപയോഗിക്കുന്നവരാണ്. എങ്ങനെയാണ് ഇതു പ്രവർത്തിക്കുന്നതെന്നു ചിന്തിച്ചിട്ടുണ്ടോ? ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ ഹെയർ ഡൈയായ പി-ഫിനൈൽഈൻ ഡൈഅമിൻ അഥവാ പിപിഡി കണ്ടുപിടിച്ചത് 1907ൽ ആണ്. ഇന്നത്തെ പ്രമുഖ കോസ്മെറ്റിക്സ് കമ്പനിയായ ലോറിയലിന്റെ സ്ഥാപകൻ യൂജിൻ ഷൂലറാണ് ഈ കണ്ടെത്തൽ നടത്തിയത്. പെർമനന്റ് ഹെയർ ഡൈ രണ്ടു ഭാഗങ്ങളായാണു വരുന്നത്. ഒന്നിൽ ഡൈയുടെ രാസവസ്തുവും ആൽക്കലൈസിങ് ഏജന്റ് ഗണത്തിൽപെട്ട മറ്റൊരു രാസവസ്തുവുമുണ്ട്. മറ്റൊന്ന് ഒരു ഓക്സിഡൈസറാണ്; സാധാരണയായി ഹൈഡ്രജൻ പെറോക്സൈഡാണ് ഉപയോഗിക്കുന്നത്.
ഹെയർ ട്രാൻസ്പ്ലാന്റിങ്ങ് രംഗത്ത് ഇന്ത്യ ലോകത്തിലെ തന്നെ മുൻനിരക്കാരായി മാറിയിട്ടുണ്ട്. മണിക്കൂറുകൾകൊണ്ട് ആത്മവിശ്വാസവും കേശഭംഗിയും വീണ്ടെടുക്കുന്ന ഡയറക്റ്റ് ഹെയർ ട്രാൻസ്പ്ലാന്റിന്റെ (ഡി എച്ച് ഐ) ഗുണഫലങ്ങൾ തേടിയെത്തുന്നവർ നിരവധിയാണ്. 50 വർഷം കൊണ്ട് ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ച അവാർഡ് ജേതാക്കളായ
മുടികൊഴിച്ചിന് നിരവധി കാരണങ്ങളുണ്ട്. ജീവിതശൈലിയിലെ അനാരോഗ്യകരമായ പ്രവണതകൾ ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ്. പലരും ഇത് തിരിച്ചറിയുക പോലുമില്ല. അനാരോഗ്യകരമായ ജീവിതശൈലിക്ക് നിരവധി ഉദാഹരണങ്ങൾ പറയാമെങ്കിലും അതിൽ ഏറ്റവും പൊതുവായതും പ്രധാനപ്പെട്ടതും ശരിയായ ഉറക്കമില്ലാത്തതാണ്. ദിവസവും 6 മുതൽ 8 മണിക്കൂർ
മുട്ടോളം നീളുന്ന മുടി. മുടിയുടെ അഴകളവുകളുടെ കാര്യം പറയുമ്പോള്‍ സ്ത്രീകളുടെ മുടിയായിരുന്നു പണ്ടൊക്കെ മനസിലേക്ക് ഓടി വന്നിരുന്നത്. എന്നാല്‍ ഇന്നത്തെ ന്യൂജെന്‍ പുരുഷന്മാര്ക്ക് മുടി സ്ത്രീകളേക്കാൾ ജീവനാണ്. മുടി സ്റ്റൈല്‍ ചെയ്യാനും വളർത്താനുമൊക്കെ അവർക്കും ആവേശം കൂടുതലാണ്. ഹെയര്‍ സ്ട്രെയ്റ്റനിങ്ങും
പ്രായം കൂടുമ്പോൾ തലമുടി നരയ്ക്കുന്നത് പതിവാണ്. എന്നാൽ ഇന്ന് പല തരത്തിലുള്ള കാരണങ്ങൾ കൊണ്ട് പ്രായമാകുന്നതിന് മുമ്പ് തന്നെ പലരുടെയും മുടി നരയ്ക്കാറുണ്ട്. സ്ത്രീകളെയും പുരുഷൻമാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണിത്. ബ്യൂട്ടി പാർലറുകളിൽ പോയും രാസപദാർഥങ്ങൾ ഉപയോഗിച്ചുമെല്ലാം പലരും മുടി കറുപ്പിക്കാറുണ്ട്.
തേഞ്ഞിപ്പലം ∙ വിദ്യാർഥി സി.കാശിനാഥിന്റെ തലമുടി ഇനി കാൻസർ രോഗികൾക്ക് അഴകാകും. തൃശൂർ അമല കാൻസർ റിസർച് സെന്ററിലെ രോഗികൾക്ക് നൽകാനായി ചൈൽഡ് ഹുഡ് കാൻസർ ജില്ലാ ചെയർപഴ്സൻ ഡോ. ഉണ്ണിക്കൃഷ്ണൻ മുടി ഏറ്റുവാങ്ങി. ചൈൽഡ് ഹുഡ് കാൻസർ ജില്ലാ കോഓർഡിനേറ്റർ എം.വി.അശോകൻ മുടി മുറിച്ച് ഉദ്ഘാടനം ചെയ്തു. ഒലിപ്രം തിരുത്തി
Results 1-10 of 62