Activate your premium subscription today
രാഹുൽ ഭാട്ടിയ എന്ന മാധ്യമ പ്രവർത്തകൻ സ്വന്തം രാജ്യത്തെക്കുറിച്ചാണ് എഴുതുന്നത്. ഇന്ത്യയെക്കുറിച്ച്. ആറു വർഷത്തോളം വ്യാപകമായി യാത്ര ചെയ്ത് ഇരകൾ, അക്രമികൾ, പൊലീസുകാർ എന്നിവരെയെല്ലാം നേരിൽകണ്ടു സംസാരിച്ചു തയാറാക്കിയ പുസ്തകത്തിൽ.
പ്രണയത്തെ ആത്മാനുരാഗമെന്നോ രതിയെന്നോ വേർതിരിക്കാനാവാത്ത ഒരു അനുഭൂതിവിശേഷത്തിലേക്ക് നയിച്ച് വായനക്കാരെ ആത്മാന്വേഷണത്തിന് പ്രേരിപ്പിക്കുന്ന നോവലാണ് വി.ജി. തമ്പിയുടെ ‘ഇദം പരമിതം’. അതിരില്ലാത്ത മനുഷ്യസ്നേഹത്തിന്റെ ഇതിഹാസകഥ തേടുകയാണ് നോവലിസ്റ്റ്.
ഷംസുദ്ദീൻ കുട്ടോത്ത് രചിച്ച ' ഇരീച്ചാൽകാപ്പ്' ഇത്തരത്തിൽ നോവലിന്റെ പ്രധാനഘടകങ്ങൾക്ക് ഊന്നൽ കൊടുത്ത് ഒരു നാടിനെയും അവിടുത്തെ മനുഷ്യരെയും ജീവജാലങ്ങളെയും പകർത്തുകയാണ്.
രിത്രത്തോടും ഭാവിയോടും നീതി പുലർത്തുന്ന എഴുത്തിലൂടെ ശ്രദ്ധേയനായ അംബികാസുതൻ മാങ്ങാട് ഭാവനയുടെ കരുത്തിൽ പുനഃസൃഷ്ടിച്ച ചരിത്രമാണ് അല്ലോഹലൻ. തുളുനാടിന്റെ വിസ്മൃതമായ ചരിത്രം.
കാടിന് കാടിന്റെ നിയമമമുണ്ട്; നാടിന് നാടിന്റേതും. ലിഖിത രൂപത്തിൽ നാടിനു നിയമമുണ്ടെങ്കിൽ കാടിന്റെ നിയമം അലിഖിതമാണ്. കാടിനും കാടുമായും ബന്ധപ്പെട്ടു ജീവിക്കുന്നവർക്കും ആ നിയമമറിയാം. അത് വിചാരങ്ങളുടേതിനേക്കാൾ വികാരങ്ങളുടേതാണ്. വിചാരങ്ങളെപ്പോലും നിയന്ത്രിക്കുന്ന, നയിക്കുന്ന, അതിജീവിക്കുന്ന വികാരങ്ങൾ. അവ
സമാധാനം, സമാധാനം എന്നൊരാൾ വീണ്ടും വീണ്ടും ഉരുവിടുമ്പോൾ യുദ്ധം, യുദ്ധം എന്ന് അനുയായികൾ കേൾക്കുക. അതേ ഗുരു തന്നെ, ലോകമെങ്ങും പല രൂപങ്ങളിൽ, ഭാവങ്ങളിൽ, അവതാരങ്ങളിൽ ആരാധിക്കപ്പെടുക. സ്നേഹിക്കപ്പെടുക. വാഴ്ത്തപ്പെടുക. വിധിയെ തിരുത്താൻ വീട് വിട്ടിറങ്ങിയ,ഭഗവാനായ മനുഷ്യന്റെ വിധിപൈരീത്യം. സ്വാർഥതയുടെ വീടിനു
തികച്ചും സാധാരണമായാണ് സന്ധ്യ ഇ. ‘ഗൂഢം’ എന്ന കഥ തുടങ്ങുന്നത്. എന്നാൽ വായിച്ചുപോകെ, അധികമാരും സ്പർശിക്കാൻ മടിക്കാത്ത തുറന്നെഴുത്തിലേക്ക് കഥ കടക്കുകയാണ്. പങ്കാളികൾ മതത്തെക്കുറിച്ച് സംസാരിക്കാതിരിക്കാൻ കാണിച്ചിരുന്ന ഔചിത്യം മറ നീക്കിയപ്പോൾ തെളിഞ്ഞുവന്നത്,
എം. ലീലാവതി ടീച്ചറുടെ ആത്മകഥയാണ് 'ധ്വനിപ്രയാണം' എന്ന പുസ്തകം. ജീവിതരേഖയിൽ ആത്മാംശം നിറഞ്ഞു നിൽക്കുമ്പോൾ ആത്മാർത്ഥതയും സത്യസന്ധതയും മാത്രമേ ഈ എഴുത്തിൽ കണ്ടെടുക്കാനാവൂ. ആദ്യഭാഗത്ത് ബാല്യവും അന്നനുഭവിക്കേണ്ടി വന്ന യാതനകളും, ജ്ഞാനകുതുകിയുടെ കഠിനവഴികളും അതിലൂടെ ആ ധീരയായ പെൺകുട്ടി നേടിയ വിജയങ്ങളുമാണ്
"Remember me when I am gone away Gone far away into the silent land" (Christina Rossettie) പൂർത്തിയാക്കാത്ത കവിത പോലെ, വരച്ചു പാതിയാക്കിയ ചിത്രം പോലെ മാഞ്ഞു പോയ ഒരാൾ. ഓർമ്മകൾ കൊണ്ട് അദ്ദേഹത്തെ വീണ്ടെടുക്കുകയാണ് ഒരു കൂട്ടം സുഹൃത്തുക്കൾ. 'ബിജു എന്ന കവിത' ഇത്തരത്തിൽ ഒരു വീണ്ടെടുക്കലാണ്. അകാലത്തിൽ
ഐതിഹ്യകഥകളുടെ നിലാവിൽ എഴുതിയവയാണ് കാളിയമ്പ്, തിക്കപ്പൻ തൈവം എന്നീ കഥകൾ. എന്നാൽ അവ അഭിസംബോധന ചെയ്യുന്നത് പുതിയ കാലത്തെയാണ്. അന്നുമിന്നും മാറാതെ നിൽക്കുന്ന സാമൂഹിക വ്യവസ്ഥയിൽ ഇരകളുണ്ട്. അക്രമികളും. അവരുടെ പേരുകൾ മാറുന്നുണ്ട്.
Results 1-10 of 757