Activate your premium subscription today
സി. എസ്. ലൂയിസ് എഴുതിയ 'ദ് ലൈയൺ, ദ് വിച്ച് ആൻഡ് ദ് വാർഡ്രോബ്' എന്ന പുസ്തകം 1950ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ക്ലാസിക് ഫാന്റസി നോവലാണ്. 'ദ് ക്രോണിക്കിൾസ് ഓഫ് നാർണിയ' എന്ന ഏഴ് ഭാഗങ്ങളുള്ള സീരീസിന്റെ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകമാണിത്. എന്നാല്, കഥയിലെ ക്രമം അനുസരിച്ച് ഇത് രണ്ടാം സ്ഥാനത്താണ്
തന്റെ ജീവിതകാലത്ത് അദ്ദേഹം നാല് നോവലുകളും നാല് കഥാസമാഹാരങ്ങളും 164 ചെറുകഥകളും പ്രസിദ്ധീകരിച്ച അമേരിക്കൻ എഴുത്തുകാരനാണ് എഫ്. സ്കോട്ട് ഫിറ്റ്സ്ജെറാൾഡ്. 1920കളിൽ താൽക്കാലികമായ വിജയം നേടിയെങ്കിലും, നിരൂപക പ്രശംസ ലഭിച്ചത് അദ്ദേഹത്തിന്റെ മരണശേഷം മാത്രമാണ്, ഇപ്പോൾ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച
സമ്മർ ഇൻ ബത്ലഹമിലെ പൂച്ചയെ കുറിയർ ചെയ്തത് ആരായിരിക്കും? പ്രാഞ്ചിയേട്ടനും പോളിയും ഒരുമിച്ചെഴുതിയ പത്താം ക്ലാസ് രണ്ടാളും പാസായി കാണുമോ? ഇങ്ങനെ ചില ചോദ്യങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ അവശേഷിപ്പിച്ചു കടന്നുപോകുന്ന എത്രയോ സിനിമകൾ നമുക്കുണ്ട്. കാഴ്ചയിലെ കൊച്ചുണ്ടാപ്രിയും അമ്പിളിയും വീണ്ടും കണ്ടുമുട്ടുമോ?
ആത്മകഥ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിസി ബുക്സിനെതിരായ നിയമനടപടികൾ അവസാനിപ്പിച്ചെന്ന് എൽഡിഎഫ് മുൻ കൺവീനർ ഇ.പി.ജയരാജൻ. ‘‘പിശക് പറ്റിയെന്ന് വക്കീൽ നോട്ടിസിനു മറുപടിയായി ഡിസി ബുക്സ് അറിയിച്ചു. അതിനാൽ കൂടുതൽ നടപടികളിലേക്ക് പോകേണ്ടതില്ലെന്നാണു തീരുമാനം’’ – ഇ.പി.ജയരാജൻ പറഞ്ഞു.
ജർമ്മൻ തത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും വിപ്ലവാത്മക സോഷ്യലിസ്റ്റുമായിരുന്നു കാൾ മാർക്സ് (1818–1883). 2025 മെയ് 5ന് അദ്ദേഹത്തിന്റെ 207–ാം ജന്മവാർഷികമാണ്. മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ അടിസ്ഥാനം രൂപപ്പെടുത്തുകയും രാഷ്ട്രീയത്തിലും സമ്പദ്വ്യവസ്ഥയിലും സാമൂഹ്യപ്രസ്ഥാനങ്ങളിലുമുള്ള ദീർഘകാല പ്രഭാവം ഉണ്ടാകുകയും ചെയ്ത കാൾ മാർക്സ് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
നാം എങ്ങനെ ജീവിച്ചു എന്നറിയണമെങ്കിൽ ചെറുകഥകൾ വായിച്ചാൽ മതിയെന്ന് പറഞ്ഞത് എം. മുകുന്ദനാണ്. ജീവിത പരിസരങ്ങളെ അതിസൂക്ഷ്മമായി നിരീക്ഷിച്ച് ആഖ്യാന പാടവത്തോടെ അവതരിപ്പിക്കുന്ന സാഹിത്യസ്വരൂപം എന്ന നിലയിൽ ചെറുകഥ അതിന്റെ സകല സൗന്ദര്യവും പ്രകടിപ്പിച്ച് ജനകീയത കൈവരിച്ചിരിക്കുകയാണ്. ജനകീയത എന്ന പദം
അവർ രണ്ടുപേരും ജപമാലകളുരുട്ടി നിശ്ശബ്ദ പ്രാർഥനയിലാണ്. എനിക്കയാളുടെ ശബ്ദം, വെണ്ണ മെഴുകിയതുപോലെ തോന്നി. ദീർഘസുഷുപ്തി വിട്ട് വസന്തം മണക്കുന്ന വായുവിലേക്ക് മുഖം നീട്ടി, മണ്ണിരകൾ പൊന്തിവരുന്ന രാവ്. എനിക്ക് കാലടികൾക്കിടയിൽ ചെറുചലനങ്ങൾ തോന്നുന്നുണ്ട്. ട്യൂബ് പോലൊരു തണ്ടിൻ തലപ്പിൽ ഉരുണ്ടുനിൽക്കുന്ന ജീവൻ
ആ നമ്പരിൽ ഏഴു കൊല്ലത്തിനിടെ ഏഴായിരം തവണ വിളിച്ചു. ഒരിക്കൽപ്പോലും ആരും അറ്റൻഡ് ചെയ്തില്ല. സുദീർഘമായ ഏഴു കൊല്ലം. ദിവസം മൂന്നു തവണയിൽ അധികം. ഹൃദയമിടിപ്പ് കൂട്ടിയ ആദ്യ വർഷങ്ങൾ. ആരോഹണം. പൊട്ടിത്തെറിക്കാൻ പാകമായ ഹൃദയം ഓരോ തവണയും പൂർണമായിട്ടല്ലെങ്കിലും മുൻ നിലയിൽ എത്തി. വീണ്ടും ഉത്തരം കിട്ടാത്ത വിളികൾ.
ഓരോ നോവൽ എഴുതുമ്പോഴും ഞാൻ ഒട്ടേറെ ചോദ്യങ്ങളുടെ നടുവിലാണ്. ചോദ്യങ്ങളിലാണു ഞാൻ ജീവിക്കുന്നത്. ഉത്തരങ്ങൾ കണ്ടെത്തുമ്പോൾ കൃതി പൂർണമാകുന്നു. എന്നാൽ അപ്പോഴേക്കും ചോദ്യങ്ങൾ തന്നെ മാറിയിട്ടുണ്ടാവും. എഴുത്തിനെക്കുറിച്ച് തുറന്നു പറയുകയാണ് നൊബേൽ ജേതാവ് ഹാൻ കാങ്. നൊബേൽ വേദിയിൽ. പ്രസംഗം പൂർണരൂപത്തിൽ
പുസ്തകങ്ങൾ കഥകൾ പറയുക മാത്രമല്ല ചെയ്യുന്നത്, അവയ്ക്ക് സ്വന്തമായി ഒരു പദാവലിയുണ്ട്. ചില പുസ്തകങ്ങളുമായി ബന്ധപ്പെട്ട വാക്കുകൾ വളരെ സവിശേഷമായതിനാൽ അവ പുസ്തകശാലകൾ, ക്ലാസുകൾ എന്നിവയ്ക്ക് പുറത്ത് വളരെ അപൂർവമായി മാത്രമേ കേൾക്കാറുള്ളൂ. പുസ്തകങ്ങൾ എങ്ങനെ നിർമ്മിക്കപ്പെടുന്നു, വായിക്കുന്നു, ശേഖരിക്കുന്നു,
Results 1-10 of 939