Activate your premium subscription today
ദുരൂഹതയുണർത്തുന്ന, ഏതോ പിടികിട്ടായ്കകൾ ബാക്കിനിർത്തുന്ന സത്രങ്ങൾ പോലെ ഉദ്വേഗജനകമായിരുന്നു പോയുടെ എഴുത്ത്. അമേരിക്ക കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരിലൊരാളായി വാഴ്ത്തപ്പെടുന്ന അദ്ദേഹത്തിന്റെ രചനകൾ ഇന്നും എഴുത്തുകാരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.
‘ആത്മഹത്യ ഭീരുത്വത്തിന്റെ ലക്ഷണമാണ്...’ എന്നു പറഞ്ഞാണ് ‘ആത്മഹത്യ’ എന്ന കഥ രാജലക്ഷ്മി തുടങ്ങിയത്. സ്വന്തം ജീവിതത്തെ ഒരു ചോദ്യചിഹ്നം പോലെ കുരുക്കിയിടുമ്പോൾ ആ വരി എഴുത്തുകാരി ഓർമിച്ചിരിക്കുമോ? മരണത്തിൽനിന്നു ജീവിതത്തിലേക്കു തിരിച്ചുവിളിക്കാൻ ആ വരിയുടെ ഓർമ മതിയായിരുന്നു. എന്നാൽ അതു സംഭവിച്ചില്ല. വെറും
എട്ടു സ്ത്രീകൾ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളാണ് ബെസ്റ്റ് സെല്ലിങ് എഴുത്തുകാരനായ നീൽ ഗെയ്മാനെ ഇപ്പോൾ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. കഴിഞ്ഞ വർഷം ‘മാസ്റ്റർ’ എന്ന ടോർട്ടോയിസ് മീഡിയ പോഡ്കാസ്റ്റിൽ അഞ്ചു സ്ത്രീകൾ ലൈംഗിക ആരോപണങ്ങളുമായി വന്നതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കുളിമുറിയിൽ വെച്ച്
കോളിൻ ഹൂവർ എഴുതിയ സൈക്കളോജിക്കൽ ക്രൈം മിസ്റ്ററി നോവലാണ് വെറിറ്റി. 2018ൽ പ്രസിദ്ധീകരിച്ച ഈ ബെസ്റ്റ് സെല്ലർ കൃതി, ആമസോൺ എംജിഎം സ്റ്റുഡിയോസ് ചലച്ചിത്രമാക്കാനുള്ള ഒരുക്കത്തിലാണ്. ആനി ഹാത്വേ വെരിറ്റിയായി വേഷമിടുന്ന ചിത്രം മൈക്കൽ ഷോൾട്ടറാണ് സംവിധാനം ചെയ്യുന്നത്. സാധാരണ പ്രണയ കേന്ദ്രീകൃത കൃതികളുമായി
രാഹുൽ ഭാട്ടിയ എന്ന മാധ്യമ പ്രവർത്തകൻ സ്വന്തം രാജ്യത്തെക്കുറിച്ചാണ് എഴുതുന്നത്. ഇന്ത്യയെക്കുറിച്ച്. ആറു വർഷത്തോളം വ്യാപകമായി യാത്ര ചെയ്ത് ഇരകൾ, അക്രമികൾ, പൊലീസുകാർ എന്നിവരെയെല്ലാം നേരിൽകണ്ടു സംസാരിച്ചു തയാറാക്കിയ പുസ്തകത്തിൽ.
‘വാട്ട് ഐ ടോക് എബൗട്ട് വെൻ ഐ ടോക് എബൗട്ട് റണ്ണിങ്’ എന്ന പ്രശസ്തമായ പുസ്തകത്തിൽ ഓട്ടം തന്നെ എങ്ങനെയാണു എഴുത്തുകാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും മാറ്റിയതെന്ന് അദ്ദേഹം പറയുന്നുണ്ട്. യൂറോപ്പിലൂടെ നടത്തിയ നിരന്തരയാത്രകളും യുഎസിലെ അധ്യാപനകാലവുമെല്ലാം മുറാകാമിയെന്ന എഴുത്തുകാരനെ അഴിച്ചുപണിതിട്ടുണ്ട്.
തിരുവനന്തപുരം ∙ കുരുന്നുകൾക്ക് അക്ഷര വിരുന്നായി നിയമസഭ രാജ്യാന്തര പുസ്തകോത്സവം മാറുന്നു. സ്റ്റാളുകളിൽ കുട്ടികൾക്ക് വിരുന്നായി കുട്ടിക്കഥകളും ബാലകവിതകളും കോമിക്കുകളും ക്ലാസിക്കുകളും ശാസ്ത്ര നോവലുകളും പസിൽ പുസ്തകങ്ങളും പൊതുവിജ്ഞാന കൃതികളും നിരന്നിട്ടുണ്ട്. സ്കൂൾ അധികൃതർക്കൊപ്പം കൂട്ടമായും
ഭരണഘടന കാലാനുസൃതമായി പരിഷ്കരിക്കണമെന്നു നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം. ‘സമകാലിക ഇന്ത്യൻ രാഷ്ട്രീയം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച പാനൽ ചർച്ചയിലാണ് ആവശ്യമുയർന്നത്.
നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിൽ ഒരേ വേദിയിൽ ആറു പുസ്തകങ്ങൾ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ ‘വെള്ളത്തിൽ മീനുകളെന്ന പോൽ’, ‘പഴമയുടെ പുതുവായനകൾ’, ‘ബഹുസ്വരതയും
അമ്മയോടുള്ള നന്ദി പ്രകാശനമാണു കവിതകളിലുള്ളതെന്നു കേരള ഗവർണറുടെ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ.ദേവേന്ദ്രകുമാർ ധൊദാവത്തിന്റെ പുസ്തകത്തെക്കുറിച്ചു നിയമസഭാ പുസ്തകോത്സവത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ ജയകുമാർ പറഞ്ഞു.
Results 1-10 of 870