Activate your premium subscription today
സി. എസ്. ലൂയിസ് എഴുതിയ 'ദ് ലൈയൺ, ദ് വിച്ച് ആൻഡ് ദ് വാർഡ്രോബ്' എന്ന പുസ്തകം 1950ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ക്ലാസിക് ഫാന്റസി നോവലാണ്. 'ദ് ക്രോണിക്കിൾസ് ഓഫ് നാർണിയ' എന്ന ഏഴ് ഭാഗങ്ങളുള്ള സീരീസിന്റെ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകമാണിത്. എന്നാല്, കഥയിലെ ക്രമം അനുസരിച്ച് ഇത് രണ്ടാം സ്ഥാനത്താണ്
മലയാള മനോരമയും നൈപുണ്യവികസന കേന്ദ്രമായ കൊച്ചി ഐഎസ്എസ്ഡിയും ചേർന്നു നടത്തുന്ന അവധിക്കാല ക്യാംപിനു കോട്ടയത്ത് തുടക്കം. മലയാള മനോരമ കോട്ടയം ഓഫിസിൽ നടക്കുന്ന ഹോർത്തൂസ് മലയാളം പാഠശാല എന്ന ക്യാംപ് 9 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യ ദിവസമായ ഇന്ന്, ക്യാംപ് ഡയറക്ടർ
ജർമ്മൻ തത്വചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനും വിപ്ലവാത്മക സോഷ്യലിസ്റ്റുമായിരുന്നു കാൾ മാർക്സ് (1818–1883). 2025 മെയ് 5ന് അദ്ദേഹത്തിന്റെ 207–ാം ജന്മവാർഷികമാണ്. മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ അടിസ്ഥാനം രൂപപ്പെടുത്തുകയും രാഷ്ട്രീയത്തിലും സമ്പദ്വ്യവസ്ഥയിലും സാമൂഹ്യപ്രസ്ഥാനങ്ങളിലുമുള്ള ദീർഘകാല പ്രഭാവം ഉണ്ടാകുകയും ചെയ്ത കാൾ മാർക്സ് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
എന്റെ സമ്പൂർണ അവസാനമാണിത്; എന്റേതായിരുന്ന എല്ലാറ്റിന്റെയും. ഇനി ഒന്നും എന്നിൽ അവശേഷിക്കുന്നില്ല. വീണ്ടും ജനിക്കാൻ വേണ്ടി ഒന്നും അവശേഷിക്കാത്തതിനാൽ പുനർജൻമം എന്ന ഭാവനയിലൂടെ ഒന്നും തിരിച്ചുവരാനും പോകുന്നില്ല. എഴുന്നേൽക്കാൻ അവസാന ശ്രമം കൂടി നടത്തി പരാജയപ്പെട്ട് അജിത കിടക്കയിലേക്കു വീണു; ജീവനില്ലാതെ.
യാത്രയ്ക്ക് എപ്പോഴും ടിക്കറ്റോ പാസ്പോർട്ടോ ആവശ്യമില്ല! ചിലപ്പോൾ, ശരിയായ ഒരു പുസ്തകം നിങ്ങളെ ഒരിക്കലും പോയിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. വ്യത്യസ്ത പശ്ചാത്തലങ്ങളിലും വിശ്വാസങ്ങളിലുമുള്ള ആളുകളുടെ കണ്ണുകളിലൂടെ ലോകം കാണാൻ അത് സഹായിക്കും. ശാരീരികമായി സഞ്ചരിക്കാൻ കഴിയാത്ത സമയങ്ങളിൽ, സാഹിത്യം
2025 ഏപ്രിൽ 21ന് സംഭവിച്ച പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യം, കത്തോലിക്കാ വിശ്വാസികളുടെയും ലോകസമൂഹത്തിന്റെയും ഹൃദയത്തിൽ ദുഃഖഭാരമായി നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ എട്ട് പതിറ്റാണ്ടുകളിലെ ചരിത്രത്തിന്റെ സാക്ഷിയായി നിന്ന അദ്ദേഹം, തന്റെ ഓർമകളിലൂടെ കടന്നു പോകുന്ന പുസ്തകമാണ് ‘ലൈഫ്: മൈ സ്റ്റോറി ത്രൂ
ഇന്ത്യൻ റീട്ടെയിൽ സ്വർണ വിപണിയിൽ വിപ്ലവം സൃഷ്ടിച്ച ജോസ് ആലുക്കാസിന്റെ ആത്മകഥ പുസ്തക രൂപത്തിലും ഹ്രസ്വ ചിത്രമായും പ്രകാശിതമായി. തൃശൂരിൽ നടന്ന ചടങ്ങിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും റവന്യുമന്ത്രി കെ. രാജനും ചേർന്നാണ് ‘ഗോൾഡ്’ എന്ന പേരുള്ള ആത്മകഥ പുറത്തിറക്കിയത്. 13 മിനിറ്റ് ദൈർഘ്യത്തിൽ ഡോക്യു ഫിക്ഷൻ
അരനൂറ്റാണ്ട് ദീർഘിച്ച എഴുത്തുജീവിതത്തിൽ ഇരട്ട ആക്രമണം നയിച്ച രാഷ്ടീയക്കാരൻ. സംഭവബഹുലമായ യോസയുടെ എഴുത്തിന് മതിയാകുന്നില്ല വിശേഷണം. പത്രപ്രവർത്തകൻ എന്ന നിലയിൽ സൂക്ഷ്മ രാഷ്ട്രീയ നിരീക്ഷകനായിരുന്നു അദ്ദേഹം. സമകാലിക സംഭവങ്ങളെ ആഴത്തിൽ വിശകലനം ചെയ്ത് സുചിന്തിമായ അഭിപ്രായങ്ങൾ സധൈര്യം പറഞ്ഞു. നോവലിൽ
പ്രണയം, രഹസ്യങ്ങൾ,വാംപയർ – ഇവയെല്ലാം ഒന്നിച്ചു വരുന്ന ഒരു മായാലോകമാണ് 'ദ് വാംപയർ ഡയറീസ്'. അമേരിക്കൻ എഴുത്തുകാരി എൽ.ജെ.സ്മിത്ത് എഴുതിയ ഈ യംഗ് ആഡൾട്ട് ഫാന്റസി സീരീസ് 1991ൽ ആദ്യമായി പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വായനക്കാരുടെ ഹൃദയങ്ങൾ കീഴടക്കി. മിസ്റ്റിക് ഫോൾസ് എന്ന ചെറിയ പട്ടണത്തില് ജീവിക്കുന്ന എലീന
ഇന്റർനാഷനൽ ബുക്കർ പ്രൈസിനോട് ഒരു പടികൂടി അടുത്ത് കന്നഡ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ബാനു മുഷ്താഖിന്റെ ചെറുകഥാസമാഹാരം ‘ഹാർട്ട് ലാംപ്.’ ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിലാണ് ഹാർട്ട് ലാംപ് ഇടം പിടിച്ചത്. 1990– 2023 കാലത്ത് എഴുതിയ കഥകളുടെ സമാഹാരം ദീപ ഭാസ്തിയാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം
Results 1-10 of 83