Activate your premium subscription today
ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് നവംബറിൽ 1.89 ശതമാനമായിരുന്നത് ഡിസംബറിൽ 2.37 ശതമാനമായി ഉയർന്നു. ഭക്ഷ്യ ഇതര വസ്തുക്കളുടെ വിലയിലെ വർധനയാണ് നിരക്കിൽ പ്രതിഫലിച്ചത്. ഒക്ടോബറിൽ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്യുപിഐ) 4 മാസത്തെ ഉയർന്ന നിരക്കിലായിരുന്നു. കമ്പനികൾ തമ്മിലുള്ള ചരക്കു കൈമാറ്റം
യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ കനത്ത വിലയിടിവു നേരിടുകയാണെങ്കിലും പല കറൻസികളെയും അപേക്ഷിച്ചു വളരെ മികച്ച നിലവാരം നിലനിർത്താൻ കഴിയുന്നതു രൂപയ്ക്ക്. ഒരു വർഷത്തിനിടയിൽ പല കറൻസികളിലും നേരിട്ട നഷ്ടം10 മുതൽ 20% വരെയാണെങ്കിൽ രൂപയുടെ വിലയിടിവു 2.68% മാത്രം.
കേന്ദ്ര ബജറ്റിന് തൊട്ടുപിന്നാലെ ചേരുന്ന റിസർവ് ബാങ്കിന്റെ (RBI) പണനയ നിർണയ സമിതിയിൽ (MPC) പങ്കെടുക്കുക രണ്ട് പുതുമുഖങ്ങൾ. ജിഡിപി വളർച്ചയെ തിരികെപ്പിടിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. എംപിസി യോഗം പലിശഭാരം കുറയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി വാറ്റ് (മൂല്യവർധിത നികുതി) ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു. എന്നാൽ, എന്നു മുതൽ ഈടാക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2018 മുതൽ വാറ്റ് ആരംഭിച്ച യുഎഇയിൽ 5 ശതമാനമാണ് ഈടാക്കുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിൽ 5 മുതൽ 15 ശതമാനം വരെ വാറ്റ് ചുമത്തുന്നുണ്ട്.
ഡിസംബറിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് 4 മാസത്തെ കുറഞ്ഞ നിരക്കായ 5.22 ശതമാനത്തിലെത്തി. നവംബറിൽ ഇത് 5.48% ആയിരുന്നു. ആർബിഐയുടെ സഹനപരിധിയായ 6 ശതമാനത്തിനുള്ളിലാണ് ഡിസംബറിലെ നിരക്ക്. ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് ഇത്തവണത്തെ നിരക്കിൽ പ്രധാനമായും പ്രതിഫലിച്ചിരിക്കുന്നത്.
ഒക്ടോബറിൽ കത്തിക്കയറിയ പച്ചക്കറി വിലകൾ കഴിഞ്ഞ രണ്ടുമാസമായി താഴേക്കിറങ്ങിയതോടെ, രാജ്യത്ത് ചില്ലറ വിലക്കയറ്റത്തോതും (CPI Inflation/Retail Inflation) താഴേക്ക്. ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം നവംബറിലെ 5.48 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 4-മാസത്തെ താഴ്ചയായ 5.22 ശതമാനമായി കുറഞ്ഞെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം
നിങ്ങളുടെ കൈയിൽ 10,000 രൂപയോ അതിന്റെ ഗുണിതങ്ങളോ എടുക്കാനുണ്ടോ? എങ്കിൽ, കേരള സർക്കാരിന് (Kerala Government) കടം കൊടുക്കാം. കേരളത്തെ മാത്രമല്ല, തമിഴ്നാടും മഹാരാഷ്ട്രയും ഗുജറാത്തും ഉൾപ്പെടെ 10 സംസ്ഥാന സർക്കാരുകളെ സഹായിക്കാം.
ജനുവരി 3 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ ഫോറെക്സ് കരുതൽ ശേഖരം 5.693 ബില്യൺ ഡോളർ കുറഞ്ഞ് 634.585 ബില്യൺ ഡോളറായതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.കഴിഞ്ഞ കുറച്ച് ആഴ്ചകളായി കരുതൽ ധനം കുറയുന്ന പ്രവണതയിലാണ്. രൂപയുടെ മൂല്യത്തകർച്ച കുറയ്ക്കാൻ ആർബിഐ നടത്തിയ ഫോറെക്സ് മാർക്കറ്റ് ഇടപെടലുകൾക്കൊപ്പം
നവംബറിലെ സ്വർണ ഇറക്കുമതിയുടെ കണക്ക് സർക്കാർ തിരുത്തി. കണക്കിൽ ഇരട്ടിപ്പ് വന്നതിനാൽ നവംബറിലെ കണക്കിൽ വൻ കുതിപ്പുണ്ടായിരുന്നു. 1480 കോടി ഡോളറിന്റെ സ്വർണം നവംബറിൽ ഇറക്കുമതി ചെയ്തതെന്നാണ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കണക്കിലുണ്ടായിരുന്നത്. കണക്കിലെ പിഴവാണിതെന്ന് കണ്ടെത്തി. നവംബറിലെ ഇറക്കുമതി 990 കോടി ഡോളർ മാത്രമാണെന്ന് സർക്കാർ തിരുത്തി.
ആഗോള സാമ്പത്തിക വിപണിക്കെന്ന പോലെ ഇന്ത്യയ്ക്കും 2025 മികച്ച വർഷമാണെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ). കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 6.6 % ശതമാനത്തിന്റെ വളർച്ച ഈ വർഷവും തുടരുമെന്നും വിലക്കയറ്റത്തിൽ 4.3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുമെന്നും യുഎൻ ഇന്നലെ പുറത്തിറക്കിയ ‘വേൾഡ് ഇക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രൊസ്പെക്റ്റസ് റിപ്പോർട്ടിലുണ്ട് (2025).
കുതിരവണ്ടികളിലെ യാത്രക്കൂലിയെയും ടേപ് റിക്കോർഡർ, ഡിവിഡി പ്ലെയർ, ടോർച്ച് തുടങ്ങിയ കാലഹരണപ്പെട്ട ഉൽപന്നങ്ങളുടെ വിലകളെയുമൊക്കെ അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന ഉപഭോക്തൃ വില സൂചികയിലും സമ്പദ്വ്യവസ്ഥയിലെ ഘടനാപരമായ മാറ്റങ്ങൾ പ്രതിഫലിപ്പിക്കാത്ത മൊത്ത വില സൂചികയിലും വരുത്തുന്ന മാറ്റങ്ങൾ അടുത്ത വർഷം നിലവിൽവരും.
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ. ഇന്ന് വ്യാപാരം ആരംഭിച്ചതുതന്നെ ഡോളറിനെതിരെ 85.93 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലായിരുന്നു. കൂടുതൽ ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് ഇടപെട്ടതോടെ, രൂപ 85.89ലേക്ക് നില അൽപം മെച്ചപ്പെടുത്തിയിട്ടുണ്ട്.
ന്യൂഡൽഹി∙ നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.3 ശതമാനമായിരിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണവിഭാഗത്തിന്റെ അനുമാനം. കഴിഞ്ഞ ദിവസം സർക്കാർ മുന്നോട്ടുവച്ച അനുമാനമായ 6.4 ശതമാനത്തിലും താഴെയാണിത്.നടപ്പു സാമ്പത്തിക വർഷത്തെ (2024–25) ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്ക് കഴിഞ്ഞ 4
കൊച്ചി∙ ഡോളറിനെതിരെ രൂപയുടെ ഇടിവു തുടരുന്നു. ഇന്നലെ 17 പൈസ കൂടി ഇടിഞ്ഞതോടെ മൂല്യം 85.91 ആയി കുറഞ്ഞു. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. ഡോളർ കരുത്താർജിക്കുന്നതും ക്രൂഡ്ഓയിൽ വില ഉയരുന്നതുമാണ് രൂപയുടെ വീഴ്ചയ്ക്കു കാരണം. വിദേശ നിക്ഷേപകരുടെ പിൻമാറ്റവും ഓഹരി വിപണികളിലെ തകർച്ചയും ഡോളർ ഡിമാൻഡ്
കൊച്ചി ∙ വാർഷികാടിസ്ഥാനത്തിലുള്ള പ്രവർത്തന ഫലങ്ങൾ പ്രഖ്യാച്ചിട്ടില്ലെങ്കിലും ലഭ്യമായിക്കഴിഞ്ഞ കണക്കുകൾ സ്വകാര്യ മേഖലയിലെ ബാങ്കുകളാണു വായ്പ വളർച്ചയിൽ മുന്നിട്ടുനിൽക്കുന്നതെന്നു വ്യക്തമാക്കുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് ഇതുവരെ സമർപ്പിച്ചിട്ടുള്ള കണക്കുകൾ പ്രകാരം വായ്പ വളർച്ചയിൽ ഒന്നാം
ഇന്ത്യയുടെ സമ്പദ്രംഗത്ത് നിന്ന് പ്രതിസന്ധികൾ വിട്ടൊഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി, നടപ്പുവർഷത്തെ ജിഡിപി വളർച്ചനിരക്ക് സംബന്ധിച്ച ആദ്യ അനുമാനക്കണക്കുകൾ കേന്ദ്രം പുറത്തുവിട്ടു. ജൂലൈ-സെപ്റ്റംബർപാദത്തിൽ 7 ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും മോശം വളർച്ചയായ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു.
ജനുവരി 3നു ബിറ്റ്കോയിൻ പതിനാറാമത്തെ ജന്മദിനം ആഘോഷിച്ചു. ഉദയം ചെയ്തതിൽ പിന്നെ നിൽക്കാത്ത ഓട്ടത്തിലായിരുന്നു ബിറ്റ്കോയിൻ. പരമ്പരാഗത നിക്ഷേപ മാർഗങ്ങളെയെല്ലാം പിന്തള്ളി ആദായത്തിലും ബിറ്റ് കോയിൻ ബഹുദൂരം മുന്നിലെത്തി. 2009 മുതൽ 2025 ന്റെ ആരംഭം വരെയുള്ള കണക്കുകൾ നോക്കുമ്പോൾ ബിറ്റ് കോയിൻ ആദായം 28241
കഴിഞ്ഞവർഷം കരുതൽ ശേഖരത്തിലേക്ക് ഏറ്റവുമധികം സ്വർണം വാങ്ങിക്കൂട്ടിയ രാജ്യമായി പോളണ്ട്. 2025ലും കരുതൽ ശേഖരത്തിലേക്ക് റിസർവ് ബാങ്ക് സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടുമെന്നാണ് റിപ്പോർട്ടുകൾ. നവംബറിൽ കരുതൽ ശേഖരത്തിൽ നിന്ന് സ്വർണം വിറ്റഴിച്ച രാജ്യങ്ങളുമുണ്ട്
റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചതോടെ റെക്കോർഡ് താഴ്ചയിൽ നിന്നു തിരിച്ചുകയറി രൂപ. ഇന്നലെ 11 പൈസ മെച്ചപ്പെട്ട് മൂല്യം ഡോളറിനെതിരെ 85.68 ആയി. വ്യാപാരത്തിനിടെ രൂപ 85.84 വരെ താഴ്ന്നിരുന്നു. ഇതോടെയാണ് റിസർവ് ബാങ്ക് ഡോളർ വിപണിയിലെത്തിച്ചത്. ഓഹരി വിപണിയിൽ നിന്നു വിദേശ നിക്ഷേപകർ വൻതോതിൽ നിക്ഷേപം പിൻവലിച്ചതാണ് വ്യാപാരത്തിനിടെ രൂപ റെക്കോർഡ് താഴ്ചയിലേക്ക് ഇടിയാൻ കാരണം.
ന്യൂഡൽഹി∙ പൊതുമേഖലാ ബാങ്കുകൾ ജപ്തി ചെയ്ത സ്വത്തുക്കൾ ഓൺലൈൻ ലേലം ചെയ്യാനുള്ള പരിഷ്കരിച്ച പോർട്ടൽ കേന്ദ്രം ആരംഭിച്ചു. ബാങ്ക്നെറ്റ് (baanknet.com) എന്ന പേരിലുള്ള പോർട്ടലിൽ പൊതുമേഖലാ ബാങ്കുകൾക്ക് വിൽക്കാനുള്ള സ്വത്തുക്കൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവ വാങ്ങാൻ താൽപര്യമുള്ളവർക്ക് ഓൺലൈൻ ലേലത്തിൽ
ഇന്ത്യയിലെ സെൻസസും, ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ) അപ്ഡേറ്റ് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങളും 2025ന്റെ തുടക്കത്തിൽ ആരംഭിക്കാനും 2026-ഓടെ ഡാറ്റ പ്രഖ്യാപിക്കാനും സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുന്ന പ്രക്രിയയാണ് സെൻസസ്. ഇത്
ന്യൂഡൽഹി∙ ചില സ്വകാര്യ ബാങ്കുകളിൽ നിന്നും സ്മോൾ ഫിനാൻസ് ബാങ്കുകളിൽ നിന്നും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് (അട്രിഷൻ) വർധിക്കുന്നതായി റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. ഈ ബാങ്കുകളിൽ നിന്ന് കൊഴിഞ്ഞു പോകുന്നവരുടെ നിരക്ക് (അട്രിഷൻ റേറ്റ്) 25 ശതമാനമാണ്. മൊത്തം ജീവനക്കാരിൽ എത്ര ശതമാനം ജോലി വിട്ടുപോകുന്നു
ന്യൂഡൽഹി∙ മൊത്തവിപണിയിലെ വിലക്കയറ്റ നിരക്ക് (ഡബ്ല്യുപിഐ) നിർണയിക്കുന്ന രീതി പരിഷ്കരിക്കാനായി നിതി ആയോഗ് അംഗം രമേഷ് ചന്ദ് അധ്യക്ഷനായ 18 അംഗ സമിതിയെ കേന്ദ്രം നിയമിച്ചു. നിലവിൽ ഇവ കണക്കാക്കുന്നതിനായി പരിഗണിക്കുന്ന അടിസ്ഥാന വർഷം 2011–12 ആണ്. ഇത് പുതിയ രീതിയിൽ 2022–23 ആകും. ചെറുകിട വിപണിയിലെ വിലക്കയറ്റ
ന്യൂഡൽഹി∙ ഇന്ത്യയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ (ഇഎഫ്ടിഎ) രാജ്യങ്ങളുമായുള്ള വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാർ ഇക്കൊല്ലം തീരും മുൻപ് നടപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. സ്വിറ്റ്സർലൻഡ്, നോർവേ, ഐസ്ലൻഡ്, ലിക്റ്റൻസ്റ്റെൻ എന്നിവയാണ് ഇഎഫ്ടിഎ അംഗരാജ്യങ്ങൾ. ആദ്യ 10
ന്യൂഡൽഹി∙ വിദേശ സംഭാവനകൾ സ്വീകരിക്കുന്ന സ്ഥാപനങ്ങൾ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഇനി ഓഡിറ്റ് റിട്ടേൺ ഫയൽ ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് സാക്ഷ്യപ്പെടുത്തണം. ഇതിനായി 2011ലെ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്സിആർഎ റൂൾസ്) കേന്ദ്രം ഭേദഗതി ചെയ്തു. എഫ്സിആർഎ റജിസ്ട്രേഷൻ എടുത്ത സമയത്ത് വെളിപ്പെടുത്തിയ
തിരുവനന്തപുരം∙ സഹകരണ ബാങ്കുകളിലെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഇന്നു മുതൽ ഫെബ്രുവരി 28 വരെയാണ് നവകേരളീയം കുടിശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. സഹകരണ സംഘം റജിസ്ട്രാറുടെ കീഴിലുള്ള
2024 ഏപ്രിലിൽ സമാഹരിച്ച 2.10 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും ഉയർന്ന പ്രതിമാസ സമാഹരണം. രാജ്യത്ത് ഏറ്റവുമധികം ജിഎസ്ടി പിരിക്കുന്ന സംസ്ഥാനം സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്ര തന്നെ. ഡിസംബറിൽ 9% വളർച്ചയോടെ 29,260 കോടി രൂപ മഹാരാഷ്ട്ര പിരിച്ചു.
കൊച്ചി∙ സമ്പദ്വ്യവസ്ഥയ്ക്ക് ഇതു ശുഭപ്രതീക്ഷകളുടെ പുതുവർഷം. വിവിധ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമുള്ള ഡിമാൻഡിൽ സാരമായ വർധനയ്ക്കു സാധ്യത സൂചിപ്പിക്കുന്ന കണക്കുകളാണു പ്രതീക്ഷകൾക്ക് അടിസ്ഥാനം.‘ഹൈ ഫ്രീക്വൻസി ഡേറ്റ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കണക്കുകൾക്കു പുറമേ സാമ്പത്തിക വളർച്ച, പണപ്പെരുപ്പം
കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) വരുമാന പ്രകാരമുള്ള അഥവാ നടപ്പു അസസ്മെന്റ് വർഷം (2024-25) പ്രകാരമുള്ള ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അന്തിമതീയതി ജനുവരി 15ലേക്ക് നീട്ടി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി). ലേറ്റ് ഫീയോടുകൂടി റിട്ടേൺ സമർപ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്.
ന്യൂഡൽഹി ∙ രാജ്യത്ത് കഴിഞ്ഞ വർഷം നിരസിക്കപ്പെട്ടത് 15,100 കോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ. 2023–24 സാമ്പത്തിക വർഷം ആകെ ലഭിച്ച ക്ലെയിമുകളുടെ 12.9% ഇൻഷുറൻസ് കമ്പനികൾ നിഷേധിച്ചതായി ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അറിയിച്ചു. 1.17 ലക്ഷം കോടി രൂപയാണ് വിവിധ
ന്യൂഡൽഹി∙ വൈകിയ ആദായനികുതി റിട്ടേണുകളും പുതുക്കിയ റിട്ടേണുകളും നൽകാനുള്ള അവസാന തീയതി ഇന്ന്. നിശ്ചിത സമയപരിധിയിൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്കാണ് ഇന്നു കൂടി സമയം. വൈകി ഫയൽ ചെയ്യുന്നവർ ലേറ്റ് ഫീ നൽകണം. വാർഷിക ആദായം 5 ലക്ഷത്തിനു മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയുമാണ്
ന്യൂഡൽഹി∙ നികുതി വെട്ടിപ്പ് തടയുന്നതിനായി ഡിജിയാത്ര ആപ്പിലെ വിവരങ്ങൾ ആദായനികുതി വകുപ്പ് ഉപയോഗിക്കാൻ പോകുന്നുവെന്ന വാർത്ത കേന്ദ്രം തള്ളി. റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് വ്യോമയാന മന്ത്രാലയം, ആദായനികുതി വകുപ്പ്, ഡിജിയാത്ര എന്നിവ അറിയിച്ചു. വിമാനത്താവളത്തിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കാനുള്ള
ഇന്ത്യയുടെ വിദേശനാണയ കരുതൽ ശേഖരം ഡിസംബർ 20ന് സമാപിച്ച ആഴ്ചയിൽ 847.8 കോടി ഡോളർ താഴ്ന്ന് 64,439.1 കോടി ഡോളർ ആയെന്ന് റിസർവ് ബാങ്ക്. തൊട്ടുമുമ്പത്തെ ആഴ്ചയിൽ 198.8 കോടി ഡോളറിന്റെ ഇടിവും നേരിട്ടിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ശേഖരം തുടർച്ചയായി കുറയുകയാണ്.
സ്വർണം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ ഇ-വേ ബിൽ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകിയതിന് പിന്നാലെ വില നിയന്ത്രണത്തിലും കേന്ദ്രസർക്കാർ ഇടപെടുമോ? സ്വർണത്തിന് ഇ-വേ ബിൽ ജനുവരി ഒന്നുമുതലാണ് നിർബന്ധം.
ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ മറന്നോ? ഇനി മുന്നിൽ മണിക്കൂറുകളേ ബാക്കിയുള്ളൂ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2023-24) വാർഷിക വരുമാന പ്രകാരമുള്ള അഥവാ ഈ അസസ്മെന്റ് വർഷം (2024-25 Assesment Year) പ്രകാരമുള്ള ആദായനികുതി റിട്ടേൺ (Income Tax Return) സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ് (ഡിസംബര്‍ 31).
തിരുവനന്തപുരം ∙ ജിഎസ്ടി നിലവിൽ വരുന്നതിനു മുൻപുണ്ടായിരുന്ന നികുതി കുടിശിക തീർപ്പാക്കാൻ 2024 ലെ ബജറ്റിൽ പ്രഖ്യാപിച്ച ആംനെസ്റ്റി പദ്ധതിയിലേക്ക് 31 വരെ അപേക്ഷിക്കാം. മൂല്യവർധിത, പൊതുവിൽപന , നികുതി സർചാർജ് , കാർഷികാദായ , ആഡംബര , കേന്ദ്ര വിൽപന നികുതി നിയമങ്ങൾ പ്രകാരമുള്ള കുടിശികയാണ് തീർപ്പാക്കാനാകുക. 31
ന്യൂഡൽഹി ∙ ധനകാര്യമേഖലയിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ഉപയോഗങ്ങൾക്ക് ചട്ടക്കൂട് രൂപീകരിക്കാനും എഐ സാധ്യതകളെ കുറിച്ച് പഠിക്കുന്നതിനുമായി റിസർവ് ബാങ്ക് എട്ടംഗ വിദഗ്ധസമിതിയെ നിയോഗിച്ചു. ബോംബെ ഐഐടി കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഡിപാർട്മെന്റിലെ ഡോ. പുഷ്പക് ഭട്ടാചാര്യയാണ് ‘ഫ്രീ-എഐ’ എന്നു പേരിട്ട
ന്യൂഡൽഹി∙ കഴിഞ്ഞ സാമ്പത്തികവർഷം കേരളത്തിലെ പ്രതിമാസ ആളോഹരി ചെലവ് (എംപിസിഇ) ഗ്രാമ മേഖലകളിൽ 6,611 രൂപയും നഗരങ്ങളിൽ 7,783 രൂപയുമെന്ന് കേന്ദ്രത്തിന്റെ കണക്ക്. 2022–23ൽ ഇത് യഥാക്രമം 5,924 രൂപയും 7,655 രൂപയുമായിരുന്നു. ഒരു വർഷത്തിനിടയിൽ ഗ്രാമ മേഖലകളിൽ ചെലവ് 687 രൂപയും നഗരമേഖലകളിൽ 128 രൂപയും വർധിച്ചു.
മുംബൈ∙ ഡോളർ വിനിമയത്തിൽ രൂപയ്ക്ക് 21 പൈസ നഷ്ടം. ഡോളറിന് 85.48 രൂപയാണ് ഇന്നലെ ക്ലോസിങ്.മുംബൈ∙ ഡോളർ വിനിമയത്തിൽ രൂപയ്ക്ക് 21 പൈസ നഷ്ടം. ഡോളറിന് 85.48 രൂപയാണ് ഇന്നലെ ക്ലോസിങ്.
സാമ്പത്തിക ശാസ്ത്രജ്ഞൻ, അക്കാദമിക് വിദഗ്ധൻ, രാഷ്ട്രീയ നേതാവ് എന്നീ നിലകളിലെല്ലാം അതിപ്രശസ്തനായ ഡോ. മൻമോഹൻ സിങ് ഇന്ത്യയുടെ 13–ാമത്തെ പ്രധാനമന്ത്രിയായിരുന്നു. അദ്ദേഹത്തെ പലതരത്തിൽ വിലയിരുത്താൻ കഴിയുമെങ്കിലും ചരിത്രത്തിൽ കൂടുതലറിയപ്പെടുക ഇന്ത്യൻ സമ്പദ്ഘടനയുടെ ദിശ മാറ്റിയ ഭരണാധികാരിയും
ന്യൂഡൽഹി ∙ സംസ്ഥാനങ്ങൾ പ്രഖ്യാപിക്കുന്ന വിവിധ സൗജന്യ പദ്ധതികൾ നാട്ടിലെ അടിസ്ഥാന സൗകര്യ വികസനത്തെ പിന്നോട്ടടിക്കുന്നു എന്ന് റിസർവ് ബാങ്ക് ബുള്ളറ്റിൻ. ബജറ്റിൽ പ്രഖ്യാപിക്കുന്ന കാർഷിക വായ്പ എഴുതിത്തള്ളൽ, സൗജന്യ വൈദ്യുതി, സൗജന്യ യാത്ര തുടങ്ങിയ പദ്ധതികൾക്കു വേണ്ടി പണം മാറ്റി വയ്ക്കുമ്പോൾ സാമൂഹികവും
പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബർ എട്ടിന് വൈകിട്ടാണ് രാജ്യത്തെയാകെ അമ്പരിപ്പിച്ച് 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കിയത്. കള്ളപ്പണം, തീവ്രവാദ ഫണ്ടിങ്, കറൻസി നോട്ടുകളുടെ പൂഴ്ത്തിവയ്പ്പ് എന്നിവയ്ക്ക് തടയിടുകയാണ് ലക്ഷ്യമെന്നായിരുന്നു മോദിയുടെയും സർക്കാരിന്റെയും വിശദീകരണം.
പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ഈ വർഷവും കേന്ദ്രത്തെ കാത്തിരിക്കുന്നത് പ്രതീക്ഷകളെ മറികടക്കുന്ന ലാഭവിഹിതം. തുടർച്ചയായ രണ്ടാംവർഷവും ലാഭവിഹിതം 60,000 കോടി രൂപ ഭേദിക്കുമെന്നാണ് വിലയിരുത്തലുകൾ.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വിഭവമാണ് പോപ്കോൺ. തിയേറ്ററിൽ ഇരിക്കുമ്പോഴും ടിവിയിൽ ക്രിക്കറ്റ് കളി കാണുമ്പോഴുമെല്ലാം കൈയിൽ പോപ്കോണുണ്ടെങ്കിൽ ‘‘എന്ത് രസാണ്’’ എന്ന് കുട്ടികളുൾപ്പെടെ പറയും.
2014ല്‍ പ്രധാനമന്ത്രി പദത്തിലേറിയത് മുതല്‍ പ്രശസ്തമാണ് നരേന്ദ്ര മോദിയുടെ നയതന്ത്ര നീക്കങ്ങള്‍. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഒരു പിശുക്കും കാണിച്ചിട്ടില്ല മോദി. ഒരുപോലെ അത് പൂച്ചെണ്ടുകള്‍ക്കും കല്ലേറുകള്‍ക്കും കാരണമായിട്ടുണ്ട്. പരിണമിച്ചുകൊണ്ടിരിക്കുന്ന പുതിയ ലോകക്രമത്തില്‍ തന്ത്രപരമായ
കഴിഞ്ഞ 4 വർഷമായി വിൽഫുൾ ഡിഫോൾട്ടർമാരുടെ എണ്ണവും അവർ വരുത്തിവച്ച ബാധ്യതയും വൻതോതിൽ കൂടിയെന്ന് വിവരാവകാശ പ്രകാരം റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കി.
ഓരോ കല്യാണവും ആഘോഷമാണ്. സെലബ്രിറ്റികളുടെയും അതിസമ്പന്നരുടെയും കല്യാണമാണെങ്കിലോ ഉത്സവമേളം തന്നെയായിരിക്കും. എന്നാലിപ്പോൾ, ഇത്തരം ആഡംബര കല്യാണങ്ങളിലേക്ക് അന്വേഷണത്തിന്റെ അമ്പെയ്യുകയാണ് ആദായനികുതി വകുപ്പ്.
ന്യൂഡൽഹി∙ നവംബർ മാസത്തിലെ സ്വർണ ഇറക്കുമതിയിലെ വൻ വർധന കണക്കിലെ പിഴവു മൂലമാകാമെന്ന് സൂചന. ഡേറ്റ സമാഹരിച്ചതിൽ പിഴവുണ്ടായിട്ടോയെന്ന് വാണിജ്യ മന്ത്രാലയം പരിശോധന നടത്തുന്നുവെന്നാണ് റിപ്പോർട്ട്. സ്വർണ ഇറക്കുമതിയിലെ കുതിപ്പ് മൂലം കഴിഞ്ഞ മാസത്തെ വ്യാപാരക്കമ്മിയും ഉയർന്നിരുന്നു. ഇറക്കുമതിയും കയറ്റുമതിയും
ലോകത്ത് പ്രവാസിപ്പണം (Inward remittances) നേടുന്നതിൽ ഒന്നാംസ്ഥാനത്ത് ആധിപത്യം തുടർന്ന് ഇന്ത്യ. 2024ലെ അനുമാനപ്രകാരവും ഇന്ത്യ തന്നെയാണ് എതിരാളികളില്ലാതെ മുന്നിലെന്ന് ലോകബാങ്ക് വ്യക്തമാക്കി. ചൈനയാണ് മൂന്നാമത്.
ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിൻ 2024 അവസാനത്തോടെ 100,000 ഡോളറിലെത്തുമെന്ന് 2023 ൽ സ്റ്റാൻഡേർഡ് ചാർട്ടേഡ് പ്രവചിച്ചിരുന്നു. “ക്രിപ്റ്റോ വിന്റർ” എന്ന് വിളിക്കപ്പെടുന്ന കാലം അവസാനിച്ചു.ബാങ്കിംഗ് മേഖലയിലെ അടുത്ത കാലത്തുണ്ടായ പ്രശ്നങ്ങൾ , യുഎസ് ഫെഡറൽ റിസർവ് നിരക്ക് വർദ്ധനവ് തുടരാൻ സാധ്യത
വാഷിങ്ടൻ ∙ ചില യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ കനത്ത തീരുവയാണു ചുമത്തുന്നതെന്നു നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും കുറ്റപ്പെടുത്തി. അതേ മട്ടിൽ തീരുവ ചുമത്തി തിരിച്ചടിക്കാനറിയാമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ചൈനയുമായി വ്യാപാര കരാറിലേർപ്പെടാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തോടു
തിരുവനന്തപുരം ∙ വയനാട് പുനരധിവാസത്തിനുള്ള ധനസമാഹരണ പാക്കേജും പങ്കാളിത്ത പെൻഷനു പകരമുള്ള പുതിയ പെൻഷൻ പദ്ധതിയും പുതിയ ശമ്പള, പെൻഷൻ പരിഷ്കരണവും അടക്കമുള്ള പ്രഖ്യാപനങ്ങൾ കാത്ത് അടുത്ത സംസ്ഥാന ബജറ്റ്. വരുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് വർഷമായതിനാൽ ഇപ്പോൾ നൽകുന്ന 1600 രൂപ ക്ഷേമ പെൻഷനിൽ 100 രൂപ വർധിപ്പിക്കാനും
കാമ്പസ് സെലക്ഷനിലൂടെ ലക്ഷങ്ങളുടെ പാക്കേജ് നല്കി സമര്ത്ഥരെ കൊത്തിയെടുത്തിരുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ അവരുടെ കളം മാറ്റിച്ചവിട്ടുകയാണോ. ഫ്രഷേഴ്സിനെ കോഴ്സ് തീര്‍ന്ന് റിസള്‍ട്ട് വരും മുമ്പേ ജോലിക്കെടുത്തിരുന്ന രീതിയിലാണ് ഇന്ത്യയില്‍ മാറ്റത്തിന് കളമൊരുങ്ങുന്നത്. ആദ്യം ജോലിക്കെടുക്കുക, പിന്നെ
മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികളുടെ പ്രിയരാജ്യങ്ങളിലൊന്നാണ് യുഎഇ. ആ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വാണിജ്യ ഇറക്കുമതി നവംബറിൽ രേഖപ്പെടുത്തിയത് 109.57% വർധന.
സ്വർണം ഇറക്കുമതി കൂടുന്നത് കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും തിരിച്ചടിയാണ്. ഇന്ത്യയുടെ വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികൾ കൂടുമെന്നതാണ് കാരണം. നവംബറിൽ ഇന്ത്യയുടെ മൊത്തം വാണിജ്യാധിഷ്ഠിത കയറ്റുമതി വരുമാനം 4.9% താഴ്ന്ന് 3,211 കോടി ഡോളറായിരുന്നു. ഇറക്കുമതി 27% കുതിച്ച് 6,995 കോടി ഡോളറായി. അതായത്, 3,784 കോടി രൂപയുടെ വ്യാപാരക്കമ്മി
മുംബൈ∙ നവംബർ മാസത്തിൽ രാജ്യത്തെ കയറ്റുമതിയിൽ ഇടിവ്. 4.85% ആണു കുറഞ്ഞത്. അതേസമയം, മുൻവർഷം ഇതേ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഇറക്കുമതിയിൽ 27% വർധനയുണ്ട്. സ്വർണത്തിന്റെ ഇറക്കുമതി കുതിച്ചുയർന്നതാണു കാരണം. 14.8 ബില്യൻ ഡോളറിന്റെ സ്വർണമാണ് കഴിഞ്ഞ നവംബറിൽ ഇറക്കുമതി ചെയ്തത്. ഇത് റെക്കോർഡ് നിരക്കാണ്. ഉത്സവ
കൊച്ചി∙ ഡോളറിനെതിരെ വീണ്ടും മൂല്യമിടിഞ്ഞ് ഇന്ത്യൻ കറൻസി. ഇന്നലെ 11 പൈസ കൂടി ഇടിഞ്ഞതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 84.91 ആയി. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരമാണിത്. ഓഹരി വിപണികളിലെ നഷ്ടമാണ് രൂപയുടെ ഇന്നലത്തെ ഇടിവിന്റെ പ്രധാന കാരണം. ഡോളർ ഇൻഡക്സിൽ നേരിയ ഇടിവുണ്ടായതോടെ അമേരിക്കൻ ബോണ്ട് വരുമാനത്തിൽ
കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങൾ സംയോജിതമായി നാളെ 20,325 കോടി രൂപ കടമെടുക്കുമെന്ന് റിസർവ് ബാങ്ക്. 18 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 1,255 കോടി രൂപയുടെ വായ്പയാണ് കേരളമെടുക്കുന്നത്. ഈ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാനും മികച്ച പലിശ വരുമാനം നേടാനും വ്യക്തികൾക്കും അവസരമുണ്ട്.
ന്യൂഡൽഹി∙ ഇന്ത്യയ്ക്കു നൽകിയിരുന്ന എംഎഫ്എൻ (മോസ്റ്റ് ഫേവേഡ് നേഷൻ) പദവി എടുത്തുകളഞ്ഞ് സ്വിറ്റസർലൻഡ്. പ്രത്യേക നികുതി ഇളവു നൽകുന്ന 30 വർഷം പഴക്കമുള്ള കരാറാണ് പിൻവലിച്ചത്. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള എഫ്എംസിജി കമ്പനിയായ നെസ്ലെയ്ക്കെതിരായ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. 2025
ഓരോ വര്‍ഷം അവസാനിക്കുമ്പോഴും പുതുവര്‍ഷം ആരംഭിക്കുമ്പോഴും സമ്പദ് വ്യവസ്ഥയെക്കുറിച്ചാണ് എല്ലാവര്ക്കും ആശങ്കകളും പ്രതീക്ഷകളും. ആഗോള സമ്പദ് വ്യവസ്ഥയില്‍ എന്ത് സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ബജറ്റ് നയങ്ങളും മാറിമറയുന്നത്. 2024 ആഗോള വ്യാപാരത്തിനും സമ്പദ് വ്യവസ്ഥയ്ക്കും
മുംബൈ∙ ഇന്നലെ 5 പൈസയുടെ നഷ്ടം നേരിട്ടതോടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് ഇടിഞ്ഞ് രൂപ. ഡോളറിനെതിരെ 84.88 രൂപയാണ് ഇന്നലത്തെ ക്ലോസിങ് നിലവാരം. ഓഹരിവിപണിയിലെ നഷ്ടവും അസംസ്കൃത എണ്ണവില വർധനയുമാണ് രൂപ ഇടിയാൻ കാരണം. അസംസ്കൃത എണ്ണവില ബാരലിന് 73.78 ഡോളറിലേക്കാണ് ഉയർന്നത്. അമേരിക്കയിൽ
ന്യൂഡൽഹി∙ നവംബറിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോതിൽ ആശ്വാസം. ഒക്ടോബറിൽ 6.21 ശതമാനമായിരുന്നത് നവംബറിൽ 5.48 ശതമാനമായി കുറഞ്ഞു. ഭക്ഷ്യവിലയിലെ കുറവാണ് നിരക്കിൽ പ്രധാനമായും പ്രതിഫലിച്ചത്. ആർബിഐയുടെ സഹനപരിധിയായ 6 ശതമാനത്തിനുള്ളിലാണ് നവംബറിലെ നിരക്ക്. ഇതേ രീതിയിൽ വരും മാസങ്ങളിലും നിരക്ക് കുറഞ്ഞാൽ
പച്ചക്കറികളുടെ വില അൽപം താഴേക്കിറങ്ങിയതോടെ കഴിഞ്ഞമാസം ചില്ലറ വിലക്കയറ്റതോതിൽ (CPI Inflation/Retail Inflation) നേരിയ ആശ്വാസം. ഉള്ളിക്കും തക്കാളിക്കും സവാളയ്ക്കും വില കത്തിക്കയറിയ ഒക്ടോബറിൽ റീട്ടെയ്ൽ പണപ്പെരുപ്പം 14-മാസത്തെ ഉയരമായ 6.21 ശതമാനത്തിലെത്തിയിരുന്നു. നവംബറിൽ ഇത് 5.48 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം വ്യക്തമാക്കി.
യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിലേക്ക് കൂപ്പുകുത്തി. മൂല്യം വലിയതോതിൽ ഇടിയുന്നതിന് തടയിടാൻ റിസർവ് ബാങ്ക് സമയോചിത ഇടപെടലുമായി രംഗത്തെത്തി. മൂല്യം താഴ്ന്നതോടെ മലയാളികൾ അടക്കമുള്ള പ്രവാസികൾക്കാണ് കോളടിച്ചത്.
തിരുവനന്തപുരം ∙ സംസ്ഥാനങ്ങൾക്കു വിഹിതം നൽകേണ്ടതില്ലാത്ത െസസും സർചാർജും കേന്ദ്രം പിരിക്കുന്നതിനെ നിയന്ത്രിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി 16–ാം ധനകാര്യ കമ്മിഷൻ ചെയർമാൻ ഡോ.അരവിന്ദ് പനഗാരിയ. കേന്ദ്രം പിരിക്കുന്ന നികുതിയുടെ 32% മാത്രമാണ് പണ്ട് സംസ്ഥാനങ്ങൾക്കു ലഭിച്ചിരുന്നത്. 14–ാം കമ്മിഷൻ ഇത് 42
ന്യൂഡൽഹി∙ സാമ്പത്തിക വളർച്ച നിരക്കിലെ ഇടിവിന് കാരണം ഉയർന്ന പലിശനിരക്ക് മാത്രമല്ലെന്ന് സ്ഥാനമൊഴിഞ്ഞ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലെ ഗവർണറുടെ പ്രസ്താവന കേന്ദ്രസർക്കാരിനുള്ള പരോക്ഷ മറുപടി കൂടിയായി. ‘വളർച്ച നിരക്കിലെ കുറവിന് പിന്നിൽ പല
ന്യൂഡൽഹി∙ രാജ്യത്തെ നിർജീവമായ ജൻധൻ അക്കൗണ്ടുകളിലായി 14,750 കോടി രൂപയുണ്ടെന്ന് കണക്കുകൾ. പ്രധാനമന്ത്രി ജൻധൻ യോജന പദ്ധതി പ്രകാരം രാജ്യത്താകെ 54.03 കോടി ബാങ്ക് അക്കൗണ്ടുകളാണു തുറന്നിട്ടുള്ളത്. ഇതിൽ 11.30 കോടി അക്കൗണ്ടുകൾ ഇപ്പോൾ ആക്ടീവ് അല്ല. കഴിഞ്ഞ നവംബർ 20 വരെയുള്ള കണക്കുകൾ പ്രകാരമാണ് 14,750 കോടി രൂപ
നടപ്പു സാമ്പത്തിക വർഷത്തെ (2024-25) ആദ്യ ആറുമാസത്തിൽ (ഏപ്രിൽ-സെപ്റ്റംബർ) കേന്ദ്ര പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയത് 42,035 കോടി രൂപയുടെ വായ്പകൾ. കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുൽ ദ്രാവിഡിനെ പോലെ നീണ്ട ഇന്നിങ്സ് കളിക്കുക – ബാങ്കുകൾക്ക് ഒറ്റവാചകത്തിലൊരു ഉപദേശമെന്തെന്ന ചോദ്യത്തിന് ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ മറുപടിയിതായിരുന്നു. കോവിഡ് പ്രതിസന്ധിയിൽ ലോകമാകെ ആടിയുലഞ്ഞപ്പോഴും ദ്രാവിഡിനെ പോലെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ കാത്ത ‘വൻമതിലാ’യിരുന്നു ശക്തികാന്ത ദാസ്. സിക്സും ഫോറും
ഇന്ത്യയിൽ ശതകോടീശ്വരിമാരുടെ എണ്ണം കൂടുന്നതായി ഫോബ്സിന്റെ റിപ്പോർട്ട്. ഒ.പി. ജിൻഡാൽ ഗ്രൂപ്പ് ചെയർപേഴ്സൺ ഇമരിറ്റസും ഹരിയാന എംഎൽഎയുമായ സാവിത്രി ജിൻഡാൽ നയിക്കുന്ന വനിതാ ശതകോടീശ്വരി പട്ടികയിൽ പുതുതായി ഇടംപിടിച്ച ഒരാൾ ഉൾപ്പെടെ 11 പേർ ഉണ്ടെന്ന് ഫോബ്സ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ 10-വർഷ ഭരണകാലത്ത് ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയിലേറെയായി വർധിച്ചെന്ന് സ്വിറ്റ്സർലൻഡ് ആസ്ഥാനമായ പ്രമുഖ ധനകാര്യസ്ഥാപനം യുബിഎസിന്റെ റിപ്പോർട്ട്.
ആയുഷ്മാന്‍ ഭാരത് സ്കീം എന്നറിയപ്പെടുന്ന ആയുഷ്മാന്‍ ഭാരത് പ്രധാന് മന്ത്രി ജന്‍ ആരോഗ്യ യോജന , ഇന്ത്യയിലെ ദുര്‍ബലരായ ജനങ്ങള്‍ക്ക് ആരോഗ്യ സംരക്ഷണം നല്‍കുകയാണ്. വലിയ ഹോസ്പിറ്റര്‍ ചെലവുകള്‍ ഒരു പരിധി വരെ പദ്ധതി നമ്മളെ സഹായിക്കും. പ്രതിവര്‍ഷം ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ചികിത്സാ ചെലവാണ്
ന്യൂഡൽഹി∙ ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ സേവനകാലാവധി 10ന് അവസാനിക്കാനിരിക്കെ കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ സമ്മർദത്തിനു വഴങ്ങി ആർബിഐ പലിശ കുറയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. നിരക്കുകൾ കുറച്ചു സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ ആർബിഐ തയാറാകണമെന്നാണ് ഏതാനും ആഴ്ചകൾക്കു മുൻപ് കേന്ദ്ര വാണിജ്യ
ന്യൂഡൽഹി∙ ക്രെഡിറ്റ് കാർഡുകൾക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കുന്ന ‘ക്രെഡിറ്റ് ലൈൻ’ സംവിധാനത്തിൽ ഇനി സ്മോൾ ഫിനാൻസ് ബാങ്കുകളും വരും. നിലവിൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന സേവനം, കാർഡ് ഇല്ലാതെ യുപിഐ ഐഡിയിലൂടെ ലഭ്യമാക്കുന്നതാണ് ക്രെഡിറ്റ് ലൈൻ. വായ്പാ സേവനത്തിന്റെ പലിശനിരക്ക്, വായ്പാ പരിധി,
ന്യൂഡൽഹി∙ തുടർച്ചയായി പതിനൊന്നാം തവണയും പലിശനിരക്ക് കുറയ്ക്കാതെ റിസർവ് ബാങ്ക്. 6.5% എന്ന റീപ്പോ നിരക്ക് ഇക്കുറിയും മാറ്റാത്തതിനാൽ 2 മാസത്തേക്കു കൂടി ഭവന,വാഹന,വ്യക്തിഗത വായ്പകളുടെ പലിശ നിലവിലെ നിരക്കിൽ തുടരും. കനത്ത സാമ്പത്തിക വളർച്ചാ ഇടിവിനെത്തുടർന്ന് റിസർവ് ബാങ്ക് പലിശ കുറയ്ക്കണമെന്ന് കേന്ദ്ര
കേന്ദ്ര ബാങ്കിന്റെ നിയമപരമായ ഉത്തരവാദിത്തം ഊന്നിപ്പറഞ്ഞുകൊണ്ട് ഗവർണർ ശക്തികാന്ത ദാസ് ഇന്ന് പ്രഖ്യാപിച്ചു, റിപോ നിരക്കിൽ മാറ്റമില്ല. ഈ തീരുമാനം ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും വിവേകപൂർണവും യുക്തിസഹവും പ്രായോഗികവും സമയോചിതവും ആണെന്നുകൂടെ പറഞ്ഞുകൊണ്ടാണ് ഗവർണർ ഇന്ന് മോനിറ്ററി കമ്മിറ്റി തീരുമാനങ്ങൾ
യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് അഥവാ യുപിഐ വഴി ഇനി ചെറു ബാങ്കുകളിൽ നിന്നും (സ്മോൾ ഫിനാൻസ് ബാങ്കുകൾ) ഉപഭോക്താക്കൾക്ക് വായ്പ നേടാം. 2023 സെപ്റ്റംബറിൽ അവതരിപ്പിച്ച യുപിഐ ക്രെഡിറ്റ് ലൈൻ സൗകര്യം നിലവിൽ വാണിജ്യബാങ്കുകളിൽ മാത്രമാണുള്ളത്.
അടിസ്ഥാന പലിശനിരക്ക് കുറച്ചില്ലെങ്കിലും ചെറുകിട കർഷകർക്കും പ്രവാസികൾക്കും ഗുണകരമായ പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്കിന്റെ പണനയം. ചെറുകിട കർഷകർക്ക് ഈടില്ലാതെ നേടാവുന്ന വായ്പയുടെ പരിധി നിലവിലെ 1.6 ലക്ഷം രൂപയിൽ നിന്ന് രണ്ടുലക്ഷം രൂപയാക്കി.
കോട്ടയം ∙ സംസ്ഥാനത്തെ പാരലൽ കോളജുകളെയും ട്യൂഷൻ സെന്ററുകളെയും ‘വിറ്റുവരവ്’ സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി ചരക്കു – സേവന നികുതി (ജിഎസ്ടി) നിർബന്ധമാക്കി. കൊല്ലം, പത്തനംതിട്ട, മലപ്പുറം കണ്ണൂർ ജില്ലകളിലെ 15 സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നു. 5 സെന്ററുകൾക്ക് പിഴയടക്കം ഒന്നര കോടി രൂപ വീതം അടയ്ക്കാനാണ്
തിരുവനന്തപുരം∙ റജിസ്റ്റർ ചെയ്യേണ്ട, ഒരു ലക്ഷത്തിൽ താഴെയുള്ള ഇടപാടുകൾക്ക് ഇ മുദ്രപ്പത്രം (ഇ സ്റ്റാംപിങ്) വ്യാപകമായി ഉപയോഗിക്കാനുള്ള സംവിധാനം നിലവിൽ വന്നു. എങ്കിലും സാങ്കേതിക പ്രയാസങ്ങൾ ഉണ്ടെന്ന പരാതികളുണ്ട്. ഒരുലക്ഷം രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്ക് നേരത്തേ ഇതു നടപ്പായിരുന്നു. വെൻഡർമാരുടെ കൈവശമുള്ള
500 രൂപയുടെ വ്യാജനോട്ടുകള്‍ ധാരാളം വിപണിയില്‍ എത്തുന്നുണ്ട്. ചിലപ്പോള്‍ നമ്മുടെ പോക്കറ്റില്‍ കിടക്കുന്ന 500 രൂപ നോട്ട് തന്നെ വ്യാജനാകാന്‍ സാധ്യത ഏറെയാണ്. സാധനം വാങ്ങി പണം നല്കുമ്പോള് ബാക്കി തരുന്ന നോട്ടുകള്‍ ഒന്ന് എണ്ണിനോക്കി മാത്രമാണ് തിരിച്ച് പോക്കറ്റില്‍ വയ്ക്കുന്നത്. ഇത് വ്യാജനാണോ എന്ന് പലരും
ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ സേവനകാലാവധി നീട്ടുമോ എന്ന കാര്യത്തിൽ ‘സസ്പെൻസ്’ തുടരുന്നു. കേന്ദ്രസർക്കാർ ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ 10നാണ് കാലാവധി അവസാനിക്കുന്നത്. കാലാവധി നീട്ടിയേക്കുമെന്നാണ് സൂചനയെങ്കിലും സ്ഥിരീകരണമായിട്ടില്ല. സേവനകാലാവധി നീട്ടിയില്ലെങ്കിൽ
ഇന്ത്യയിലേക്കുള്ള സ്വർണക്കള്ളക്കടത്ത് കുത്തനെ കൂടിയതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ). സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനത്തിൽ നിന്ന് 6 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചെങ്കിലും സ്വർണക്കള്ളക്കടത്തിന് കുറവില്ലെന്ന് റവന്യൂ സെക്രട്ടറി സഞ്ജയ് അൽഹോത്ര
കൊച്ചി∙ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച തുടരുന്നു. ഇന്നലെ 7 പൈസ കൂടി ഇടിഞ്ഞതോടെ മൂല്യം 84.75 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി. ഡോളർ ഇൻഡക്സ് കരുത്താർജിക്കുന്നതാണു രൂപയുടെ ഇടിവിനു കാരണം. അസംസ്കൃത എണ്ണവില ഉയരുന്നതും രൂപയെ ദുർബലമാക്കുന്നുണ്ട്.ക്രൂഡ് വില ബാരലിന് 74.25 ഡോളറായാണ്
എംപിസിയിലെ മൂന്ന് പുതിയ സ്വതന്ത്ര അംഗങ്ങളെ കേന്ദ്രസർക്കാർ, എംപിസി യോഗത്തിന് തൊട്ടുമുമ്പാണ് കഴിഞ്ഞ രണ്ടു തവണയും നാമനിർദേശം ചെയ്തത്. റിസർവ് ബാങ്ക് ഗവർണറെ തിരഞ്ഞെടുക്കുന്നതിലും അവസാന നിമിഷത്തെ ഈ ‘സർപ്രൈസ്’ ശീലം കേന്ദ്രം തുടർന്നേക്കാം. റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ പാത്രയുടെ പ്രവർത്തന കാലാവധിയും അടുത്തമാസം അവസാനിക്കുകയാണ്.
ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയെന്ന നിലയില്‍ തുടരുകയാണ് ഇന്ത്യ. അതില്‍ സംശയമില്ല. അതേസമയം മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ചയില്‍ വന്‍പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായ ഇന്ത്യ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഏഴ്
ന്യൂഡൽഹി∙ പെട്രോളിയം ഖനനവും മറ്റു ഖനനങ്ങളും വേർതിരിച്ചു കാണുന്നതടക്കമുള്ള നിർദേശങ്ങളടങ്ങിയ എണ്ണപ്പാട വികസന, നിയന്ത്രണ നിയമ ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് സിങ് പുരി അവതരിപ്പിച്ച ബില്ലിനെ പ്രതിപക്ഷാംഗങ്ങൾ എതിർത്തു. കർഷകരുടെ ഭൂമി ഏറ്റെടുക്കുന്നതും ഖനനം നടത്തുന്നതും
കൊച്ചി ∙ യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 90.00 നിലവാരത്തിലേക്കോ? അതിനുള്ള സാധ്യത വർധിച്ചുവരുന്നതായാണു വിദേശ നാണ്യ വിപണിയുമായി ബന്ധപ്പെട്ടവരുടെ അനുമാനം. യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ജനുവരി 20ന് അധികാരമേൽക്കുന്നതോടെ ഡോളർ കൂടുതൽ കരുത്താർജിക്കുമെന്നു വിപണി നിരീക്ഷകർ കണക്കുകൂട്ടുന്നു.
ഇന്ത്യയിൽ ഉപഭോഗം മൊത്തത്തിൽ താഴ്ന്ന നിലയിലാണ്. എഫ് എം സി ജി കമ്പനികൾ ഇക്കാര്യം കുറച്ചു നാളുകളായി ആവർത്തിച്ചു പറയുന്നുണ്ട്. പണപ്പെരുപ്പം കൂടുമ്പോൾ, കൈയിൽ ചെലവഴിക്കാനുള്ള പണം കുറയുന്നതാണ് താഴെ തട്ടിലേയും ഗ്രാമങ്ങളിലെയും ഉപഭോഗം കുറയാനുള്ള പ്രധാന കാരണം. ഇത് തന്നെയാണ് കമ്പനികളുടെ ലാഭത്തെയും പരോക്ഷമായി
സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ 45% വളർച്ചയെന്നു കണക്കുകൾ. 29.79 ബില്യൻ ഡോളറാണ് രാജ്യത്തെത്തിയത്. സേവനം, കംപ്യൂട്ടർ, ടെലികോം, ഫാർമ തുടങ്ങിയ മേഖലകളിലാണു നിക്ഷേപം കൂടുതൽ നടന്നതെന്നും കേന്ദ്രം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മുൻവർഷം ഇതേ കാലയളവിൽ
ശമ്പളം, ക്ഷേമ പെൻഷൻ വിതരണം, മറ്റ് സാമ്പത്തികാവശ്യങ്ങൾ നിറവേറ്റൽ എന്നിവയ്ക്കുള്ള പണം കണ്ടെത്താനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. സംസ്ഥാനത്ത് സർക്കാർ ജീവനക്കാർ അടക്കം 10,000ലേറെ അനർഹർ ക്ഷേമപെൻഷൻ വാങ്ങുന്നുണ്ടെന്ന് ധനവകുപ്പ് തന്നെ അന്വേഷണത്തിലൂടെ കണ്ടെത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് ഈ കടമെടുപ്പ്.
ജിഡിപി വളർച്ചാനിരക്ക് നടപ്പുവർഷം (2024-25) ജൂലൈ-സെപ്റ്റംബർ പാദത്തിൽ കഴിഞ്ഞ ഏഴ് ത്രൈമാസങ്ങൾക്കിടയിലെ ഏറ്റവും താഴ്ചയായ 5.4 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടും (Read more) ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയെന്ന (fastest growing major economy) നേട്ടം നിലനിർത്തി ഇന്ത്യ. കഴിഞ്ഞ ഏതാനും പാദങ്ങളായി (ത്രൈമാസം) ഇന്ത്യ തന്നെയാണ് ഒന്നാമതും.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചാനിരക്ക് നടപ്പുവർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ 7 ത്രൈമാസങ്ങൾക്കിടയിലെ (21 മാസങ്ങൾ) ഏറ്റവും മോശം വളർച്ചയാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി.
കോവിഡിന്റെ പ്രഹരത്തിനു ശേഷം യുദ്ധങ്ങളിൽ നിന്നും കരകയറാൻ കഴിഞ്ഞിട്ടില്ലാത്ത ആഗോള സമ്പദ് വ്യവസ്ഥക്ക് കൂനിന്മേൽ കുരുവായി പുതിയ മഹാമാരികൾ പൊട്ടിപുറപ്പെട്ടിട്ടുള്ളതായി വാർത്തകൾ. ലോകമെമ്പാടുമുള്ള ഒരു ഡസനിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്ന മാരകമായ വൈറസുകളുടെ 'ട്രിപ്പിൾ ഭീഷണി' യെക്കുറിച്ച്
യുഎസിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ 75% പങ്കുവഹിക്കുന്ന ഉപഭോക്തൃച്ചെലവ് 2.8ൽ നിന്ന് 3.5 ശതമാനത്തിലേക്ക് വളർന്നു. കയറ്റുമതി വളർച്ച 7.5%. കഴിഞ്ഞ രണ്ടുവർഷത്തിനിടയിലെ ഏറ്റവും മികച്ച വളർച്ചയാണിത്.
ഇന്ത്യയിലേക്ക് എത്തുന്ന നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്ഡിഐ/FDI) മുന്തിയപങ്കും സ്വന്തമാക്കുന്നത് മഹാരാഷ്ട്ര. വർഷങ്ങളായി മഹാരാഷ്ട്ര തന്നെയാണ് എതിരാളികളില്ലാതെ ഒന്നാംസ്ഥാനത്ത് തുടരുന്നതും.
വായ്പ നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മേൽ രാഷ്ട്രീയ സമ്മർദം മുറുകുന്നു. നിരക്കുകൾ കുറച്ചു സാമ്പത്തിക വളർച്ച ഉറപ്പാക്കാൻ ആർബിഐ തയാറാകണമെന്ന് ഏതാനും ദിവസം മുൻപു മാത്രമാണു കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ആവശ്യപ്പെട്ടത്.
ഇന്ന് ഓഹരി വിപണിയിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ (IOB) ഓഹരികൾ 2.12%, യൂകോ ബാങ്ക് 1.83%, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 0.59% എന്നിങ്ങനെ നേട്ടത്തിലും സെൻട്രൽ ബാങ്ക് 1.15% നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ സേവനകാലാവധി കേന്ദ്രസർക്കാർ വീണ്ടും നീട്ടിയേക്കുമെന്ന് സൂചന. ഡിസംബർ 10നാണ് കാലാവധി അവസാനിക്കുന്നത്. കാലാവധി നീട്ടുന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 2018 ഡിസംബറിൽ നിയമിതനായ ശക്തികാന്ത ദാസിന്റെ കാലാവധി 2021ൽ 3
നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാം പാദ വളർച്ച നിരക്ക് 29ന് സർക്കാർ പ്രസിദ്ധീകരിക്കും. അതിനുമുൻപേ തന്നെ സമ്പദ്ഘടന കിതപ്പിലേക്കാണെന്ന പ്രവചനം വിവിധ ഏജൻസികൾ നടത്തിക്കഴിഞ്ഞു. ജപ്പാനിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളിലൊന്നായ നോമുറ പറയുന്നത് കുറേനാളത്തെ കുതിപ്പിന് ശേഷമുള്ള ഒരു ചാക്രിക
Results 1-100 of 114