ADVERTISEMENT

വള്ളികുന്നം ∙ സ്വകാര്യ പണയ ഇടപാട് സ്ഥാപന ഉടമയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 6 കാറുകളും 23 ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു. സ്ഥാപന ഉടമയെയും മകനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ വാഹനങ്ങൾ പണയ മുതലായി വാങ്ങി വൻ തോതിൽ പലിശയ്ക്ക് പണം നൽകി വരികയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വെൺമണി സ്വദേശിനിയുടെ പരാതിയെ തുടർന്നായിരുന്നു പരിശോധന. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടിയെടുക്കുമെന്നു പൊലീസ് പറഞ്ഞ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com