ADVERTISEMENT

പയ്യന്നൂർ∙ ആനയെ ഇതുവരെ നേരിട്ടുകണ്ടിട്ടില്ലെങ്കിലും ഏത് കൊമ്പനേയും അണിയിക്കാനുള്ള നെറ്റിപ്പട്ടം തയ്യാറാക്കാൻ ഒമ്പതാക്ലാസുകാരൻ ഭവദേവ് മതി. കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനിടെയാണ് 3 മാസംകൊണ്ട് നെറ്റിപ്പട്ടം തയ്യാറാക്കാൻ പഠിച്ചത്. ദേവദാസ് അപർണ ദമ്പതികളുടെ മകനാണ്. മാതാപിതാക്കളുടെ പൂർണ പിന്തുണയോടെയാണ് നെറ്റിപ്പട്ട നിർമാണം. ഒാൺലൈനായാണ് സാമഗ്രികൾ വരുത്തുന്നത്. അടുത്ത പൂരം തൃശൂരിൽ പോയിനേരിൽകാണണമെന്നാണ് ആഗ്രഹം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com