കാർ കടത്തിക്കൊണ്ടു പോയതിനു ശേഷം 20 വർഷം ഒളിവിൽ, ഒടുവിൽ കുടുങ്ങി
Mail This Article
×
അഞ്ചൽ ∙ കൈതാടി ശ്രീനിലയത്തിൽ ജോഗേഷിന്റെ വീട്ടുമുറ്റത്തു നിന്നു 2002ൽ കാർ മോഷ്ടിച്ച കേസിലെ പ്രതി തൃശൂർ ചാവക്കാട് ചാഴൂർ കരിക്കപീടികയിൽ ഷംസുദ്ദീനെ (സായിപുകുട്ടി – 62) പൊലീസ് അറസ്റ്റ് ചെയ്തു. കാർ കടത്തിക്കൊണ്ടു പോയതിനു ശേഷം ഒളിവിൽ പോയ ഷംസുദീനെ കഴിഞ്ഞ ദിവസം തൃശൂർ പുഴുവിൽ എന്ന സ്ഥലത്തെ ലോഡ്ജിൽ നിന്നാണ് ഇൻസ്പെക്ടർ കെ.ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.