ADVERTISEMENT

കോഴിക്കോട്∙ സാമ്പത്തിക വർഷത്തിന്റെ അവസാനദിവസത്തെ അവസാനമണിക്കൂറുകളിലും ജില്ലാ ട്രഷറി ജോലിത്തിരക്കിലായിരുന്നു. രാത്രി വൈകിയും ജീവനക്കാർ ജോലിയെടുത്താണ് കണക്കുകൂട്ടലുകൾ പൂർത്തിയാക്കിയത്.  എല്ലാ ബില്ലുകളും കഴിഞ്ഞ 25ന് വൈകിട്ട് 5 മുൻപ് സമർപ്പിക്കാൻ ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ ലഭിക്കുന്ന ബില്ലുകളും പരിഗണിക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഉത്തരവിടാൻ വൈകിയത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. 26നു രാവിലെ ബില്ലുമായി സിവിൽസ്റ്റേഷനിൽ എത്തിയവർ ഇതോടെ പ്രതിസന്ധിയിലായിരുന്നു. വാക്കേറ്റവും പ്രതിഷേധവുമൊക്കെ നടന്നെങ്കിലും പ്രശ്നം പിന്നീട് പരിഹരിച്ചു.

∙ സാമ്പത്തിക വർഷത്തിന്റെ അവസാനദിവസത്തെ അവസാനമണിക്കൂറുകളിലും ജില്ലാ ട്രഷറി ജോലിത്തിരക്കിലായിരുന്നു. രാത്രി വൈകിയും ജീവനക്കാർ ജോലിയെടുത്താണ് കണക്കുകൂട്ടലുകൾ പൂർത്തിയാക്കിയത്. 

എല്ലാ ബില്ലുകളും കഴിഞ്ഞ 25ന് വൈകിട്ട് 5 മുൻപ് സമർപ്പിക്കാൻ ഉത്തരവിട്ടിരുന്നു. ചൊവ്വാഴ്ച രാവിലെ ലഭിക്കുന്ന ബില്ലുകളും പരിഗണിക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും ഉത്തരവിടാൻ വൈകിയത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. 26നു രാവിലെ ബില്ലുമായി സിവിൽസ്റ്റേഷനിൽ എത്തിയവർ ഇതോടെ പ്രതിസന്ധിയിലായിരുന്നു. വാക്കേറ്റവും പ്രതിഷേധവുമൊക്കെ നടന്നെങ്കിലും പ്രശ്നം പിന്നീട് പരിഹരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com