ADVERTISEMENT
ന്യൂഡൽഹി ∙ യമുനാനദിയിലെ ജലനിരപ്പ് അപകടനിലയ്ക്കു താഴെയെത്തിയതോടെ ആഴ്ചകളായി നീണ്ടുനിന്ന ആശങ്ക ഒഴിഞ്ഞു. കഴിഞ്ഞ മാസം 13ന് യമുന കരകവിഞ്ഞതിനെ തുടർന്ന് നഗരത്തിലെ പല ഭാഗങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. നദീതീരത്തു നിന്ന് ഒഴിപ്പിച്ച ഒട്ടേറെപ്പേർ ഇപ്പോഴും ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് കഴിയുന്നത്.  ഇവരെ ഘട്ടംഘട്ടമായി സ്വന്തം താമസസ്ഥലങ്ങളിലേക്കു തിരിച്ചയയ്ക്കാനാണ് അധികൃതരുടെ തീരുമാനം. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com