ADVERTISEMENT
പാടശേഖരങ്ങളിലും പറമ്പുകളിലും ഭക്ഷണം തേടി നടന്നിരുന്ന മയിലുകൾക്ക് കാലം തെറ്റി പെയ്ത മഴ വരുത്തിയത് വറുതിയുടെ നാളുകൾ. ഇര തേടലിനു മഴ തടസ്സമായപ്പോൾ പറമ്പിലെ വേലിക്കുറ്റികളിൽ വിശ്രമിക്കുന്ന മയിൽക്കൂട്ടം. പെരുമ്പിലാവ് ആൽത്തറയിൽ നിന്നുള്ള ദൃശ്യം.  
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com