ADVERTISEMENT

കുതിരാൻ∙ പാലക്കാടു ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിൽ പ്രവേശന കവാടത്തിനു സമീപം ചെളിയും പാറക്കഷ്ണങ്ങളും കിടക്കുന്നത് ഇരുചക്രവാഹനങ്ങൾക്ക് അപകടഭീഷണിയാകുന്നതായി പരാതി. ഇടതുവശത്തെ പാതയിൽ 100 മീറ്ററിൽ അധികം ദൂരം ഈ പ്രശ്നമുണ്ട്.

തുരങ്ക പാതയുടെ വശങ്ങളിൽ കാന നിർമിച്ചിട്ടുണ്ടെങ്കിലും കെട്ടിക്കിടക്കുന്ന വെള്ളം പൂർണമായും ഒഴുകിപ്പോകാനുള്ള സൗകര്യമില്ല. തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിനുള്ളിൽ കോൺക്രീറ്റിങ് ഇല്ലാത്ത ഭാഗത്തു തുരങ്ക ഭിത്തിയോടു ചേർന്നും ചെളി പടർന്ന സ്ഥിതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com