ADVERTISEMENT

ബർലിൻ/തിരുവനന്തപുരം ∙ ലോക കേരള സഭയുടെ രണ്ടാം സമ്മേളനത്തിന് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം ഭദ്രദീപം കൊളുത്തി ഔദ്യോഗകമായി ഉദ്ഘാടനം ചെയ്തു. കേരളം ഒന്നാമതെത്തിയതില്‍ പ്രവാസികള്‍ വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. മുഖ്യമന്ത്രി അധ്യക്ഷനായിരുന്നു. സ്പീക്കര്‍ പി. ശ്രീരാമാകൃഷന്‍ മുഖ്യപ്രഭാഷണം നടത്തി. 

loka-kerala-sabha-2

സൂര്യ കൃഷ്ണമൂര്‍ത്തി, ആശാ ശരത് എന്നിവരുടെ നേതൃത്വത്തിലുള്ള കലാപരിപാടികള്‍ അരങ്ങേറി.

ജര്‍മനിയില്‍ നിന്ന് ജോസ് പുതുശ്ശേരി,പോള്‍ ഗോപുരത്തിങ്കല്‍, ഗിരികൃഷ്ണന്‍ രാധമ്മ, ഇറ്റലിയില്‍ നിന്ന് ഡോ.ജോസ് വട്ടകൊട്ടയില്‍, അനിത പുല്ലായില്‍ എന്നിവർ സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com