ADVERTISEMENT

ദുബായ്∙ അഞ്ചു മാസമായി റാഷിദ് ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് നരിക്കുനി സ്വദേശി ശശീന്ദ്രനെ എയർ ആംബുലൻസിൽ നാട്ടിലേക്കു കൊണ്ടുപോയി. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തുടരും. . ജോലിക്കു പോകുമ്പോൾ ഹൃദയാഘാതമുണ്ടായാണ് ശശീന്ദ്രൻ ആശുപത്രിയിലായത്.

 നരിക്കുനി എൻആർഎെ അസോസിയേഷൻ പ്രസിഡന്റ് ഹാരിസ് കുണ്ടുങ്ങര, ജനറൽ സെക്രട്ടറി സകരിയ പുൽപറമ്പിൽ, സാമൂഹിക പ്രവർത്തകരായ ബഷീർ തിക്കോടി, സലാം പാപ്പിനിശ്ശേരി, നന്തി നാസർ എന്നിവർ ഇടപെട്ടാണ് നാട്ടിലേക്കു കൊണ്ടുപോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com