ADVERTISEMENT
മക്ക ∙ റമസാനിലെ അവസാന വെള്ളിയാഴ്ച മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചകപ്പള്ളിയിലുമായി പ്രാർഥനയ്ക്കെത്തിയത് 20 ലക്ഷത്തിലേറെ പേർ. ഇശാ, തറാവീഹ് പ്രാർഥനകൾക്കും ലക്ഷങ്ങളെത്തി. മക്ക ഉച്ചകോടിയെ തുടർന്ന് തീർഥാടകർക്ക് നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും ലൈലത്തുൽ ഖദ്റിന്റെ പുണ്യം തേടി എത്തിയ വിശ്വാസികളുടെ അത്യപൂർവ തിരക്കാണ് അനുഭവപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com