ADVERTISEMENT

 ദുബായ് ∙ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുകയെന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങളുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും നോക്കി മികച്ചൊരു പങ്കാളിയെ കണ്ടെത്താൻ ഏറ്റവും നല്ല വഴികാട്ടിയാണ് m4marry.com. പ്രവാസികൾക്ക് വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചു മനസിലാക്കാനും പ്രൊഫൈലുകൾ നിർമിക്കാനും മികച്ച ഡിസ്കൗണ്ടുമായി എംഫോർമാരി വീണ്ടും യുഎഇയിലേക്ക് എത്തുകയാണ്. നവംബർ 11, 12 തീയതികളിൽ ദുബായിലെ ദൈയ്റ സിറ്റി സെന്ററിലെ നൊവോട്ടലിലാണ് എംഫോർമാരി സംഘം എത്തുന്നത്. ഈ ദിവസങ്ങളിൽ വൈകിട്ടു നാലു മുതൽ ഒൻപത് വരെ എംഫോർമാരിയുടെ സേവനം ലഭ്യമാകും.

ദൈയ്റ സിറ്റി സെന്ററിലുള്ള  നൊവോട്ടലിലെ പ്രത്യേക വേദിയിൽ എത്തുന്നവർക്ക് എംഫോർമാരിയുടെ പ്രതിനിധികളുമായി നേരിട്ട് സംസാരിച്ച് കാര്യങ്ങൾ വ്യക്തമാക്കാൻ അവസരം ലഭിക്കും. മറ്റൊരു പ്രത്യേകത നിങ്ങളുടെ ഇഷ്ടത്തിനും താൽപര്യത്തിനും അനുസരിച്ചുള്ള പങ്കാളിയെ തേടാൻ എംഫോർമാരി അവസരം ഒരുക്കുന്നുവെന്നതാണ്. ഉദാഹരണമായി ഇന്ത്യയ്ക്ക് പുറത്ത് ജീവിക്കുന്ന നിങ്ങൾക്ക് പങ്കാളിയും അതേ സ്ഥലത്ത് നിന്നുള്ളതാകണമെന്ന് ആഗ്രഹം കാണും. അങ്ങനെയെങ്കിൽ കൃത്യമായി അതത് രാജ്യങ്ങളിൽ ഉള്ളവരെ മാത്രം കണ്ടെത്താനും മറ്റുകാര്യങ്ങളുമായി മുന്നോട്ട് പോകാനും സാധിക്കും.

ഈ പ്രത്യേക വേദിയിൽ എത്തുന്നവർക്ക് പ്രത്യേക ഓഫറുകളും ഡിസ്ക്കൗണ്ടുകളും എംഫോർമാരി നൽകുന്നുണ്ട്. നിങ്ങളുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കാൻ പ്രത്യേക എക്സിക്യൂട്ടിവിനെ തന്നെ നിയോഗിക്കാനും എംഫോർമാരിയിൽ അവസരമുണ്ട്. പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ റജിസ്റ്റർ ചെയ്തിട്ടുള്ള വൈവാഹിക വെബ്‍സൈറ്റായ എംഫോർമാരി വഴി ഇതിനോടകം അനേകം പ്രവാസികൾ ജീവിതപങ്കാളികളെ കണ്ടെത്തിയിട്ടുണ്ട്. ആവശ്യക്കാർ നേരിട്ടെത്തി വിവരങ്ങൾ നൽകുകയും ആശയവിനിമയം നടത്തുകയും ചെയ്യുക വഴി അനുയോജ്യമായ പ്രൊഫൈലുകൾ എളുപ്പത്തിൽ കണ്ടെത്താനുള്ള മികച്ച അവസരമാണിത്. ഇതിനു മുൻപ് യുഎഇയിൽ വന്നപ്പോഴെല്ലാം പ്രവാസികളുടെ ഭാഗത്തു നിന്നും വലിയ പിന്തുണയും പ്രോത്സാഹനവുമാണ് എം ഫോർ മാരിയ്ക്ക് ലഭിച്ചത്. ഇത് തുടർന്നും ലഭിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

English Summary:

M4marry team visit Dubai on November 11th and 12th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com