ADVERTISEMENT

മക്ക ∙ സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഹജ് നിർവഹിക്കാൻ 1000 പലസ്തീൻകാർക്കു കൂടി അവസരം. ഗാസയിലെ യുദ്ധത്തിൽ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തവരുടെ കുടുംബാംഗങ്ങൾക്കാണ് ഹജ് നിർവഹിക്കാൻ രാജാവ് അവസരമൊരുക്കിയത്.

നേരത്തേ പ്രഖ്യാപിച്ചത് ഉൾപ്പെടെ ഈ വർഷം ആകെ 2000 പലസ്തീനികൾക്ക് അവസരം ലഭിക്കും.‍ 26 വർഷത്തിനിടെ ഈ പദ്ധതിയിൽ ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യക്കാരായ 60,000ലേറെ പേർ ഹജ് നിർവഹിച്ചിരുന്നു.

English Summary:

Opportunity for 1000 more Palestinians to perform Hajj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com