ADVERTISEMENT

കന്യകയായ  കവിത വിങ്ങിക്കരയുന്നു

ഒരു ദർശനം എൻ  അക്ഷരമുഖത്തു വീണിതെങ്കിൽ 

ദാഹത്താൽ  വാക്കിനാത്മാവിലേയ്ക്ക് ഊളിയിറങ്ങി

സങ്കല്പ സാഹിതിയെ  രുചിച്ചിതെങ്കിൽ

ആസ്വാദന മനസിൻ സുഖ സുഷുപ്തിയിൽ  

 

വീണു മയങ്ങിയെങ്കിൽ 

ഇല്ല, കാലപ്പഴമയിൽ മാഞ്ഞു അക്ഷരങ്ങൾ 

വാക്കിൻ ആത്മാവു പറന്നകന്നു 

 

മരിച്ചു കവിത

ജനിതാവാം  കവി തന്‍ ദുഃഖച്ചിതയിൽ 

 

എരിഞ്ഞടക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com