തമിഴ്നാട്ടിൽ സെമികണ്ടക്ടർ പാർക്ക്; 25,600 കോടിയുടെ നിക്ഷേപം
Mail This Article
×
ചെന്നൈ ∙ തദ്ദേശീയമായി സെമി കണ്ടക്ടർ ചിപ്പുകളുടെ ഉൽപാദനം വർധിപ്പിക്കാൻ സിംഗപ്പൂർ ആസ്ഥാനമായ ഐജിഎസ്എസ് വെഞ്ചേഴ്സുമായി തമിഴ്നാട് സർക്കാർ 25,600 കോടി രൂപ നിക്ഷേപത്തിന്റെ ധാരണാപത്രം ഒപ്പിട്ടു. പ്രോജക്ട് സൂര്യ എന്ന പേരിൽ ചെന്നൈയ്ക്കു സമീപം സെമികണ്ടക്ടർ ഉൽപാദന പാർക്ക് ഒരുങ്ങും. 5 വർഷത്തിനുള്ളിൽ1,500 പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന പദ്ധതിയിൽ കാൽലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.