ഹിൻഡൻബർഗിനു പിന്നിൽ ഇന്ത്യൻ ശത്രു? ‘ഒപ്പമുണ്ടല്ലോ’ കേന്ദ്രം; അതിജീവിക്കുമോ അദാനി ?
Mail This Article
×
അദാനിയുടെ ഇതിഹാസം അധ്യായങ്ങളായി തുടരുക തന്നെയാണ്. ഹിൻഡൻബർഗ് റിപ്പോർട്ടും അതെ തുടർന്നുള്ള കോലാഹലങ്ങളും അദാനി മഹാഭാരത കഥയിലെ മറ്റൊരു കാണ്ഡം മാത്രമായി അവശേഷിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. ഹിൻഡൻബർഗിന് ഇത്തരമൊരു ഗവേഷണ റിപ്പോർട്ട് പുറത്തുവിടാൻ ഇന്ത്യയിൽ അദാനിയുടെ ഏതോ എതിരാളി ബിസിനസ് ഗ്രൂപ്പിൽ നിന്ന് സഹായവും പണവും കിട്ടിയിരിക്കണം. അല്ലാതെ ഷോർട്ട് സെല്ലിങ് എന്ന ഓഹരി വിപണിയിലെ കുടില തന്ത്രം ഉപയോഗിച്ചു മാത്രം അദാനിയോടു കളിച്ച് ലാഭമുണ്ടാക്കാനാവില്ലെന്നതു വ്യക്തമാണ്. അതിനുള്ള കാരണങ്ങൾ ഓരോന്നായി പറയാം. ഊതിപ്പെരുപ്പിച്ച ബലൂൺ മാത്രമാണോ അദാനി? അദാനയുടെ ബിസിനസ് അടിത്തറയ്ക്ക് എത്രമാത്രം ഉറപ്പുണ്ട്? കേന്ദ്ര സർക്കാരിന്റെ ‘നിശ്ശബ്ദ’ പിന്തുണ ഒപ്പമുള്ളപ്പോൾ അതിജീവിക്കുമോ അദാനി? വിശദമായി പരിശോധിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.