ADVERTISEMENT
മുംബൈ∙ ജെഎസ്ഡബ്ല്യു ഗ്രൂപ്പിന്റെ തുറമുഖ ബിസിനസായ ജെഎസ്ഡബ്ല്യു ഇൻഫ്രാസ്ട്രക്ചർ ഐപിഒക്ക് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. 2800 കോടി രൂപ പ്രാഥമിക വിൽപനയിലൂടെ സമാഹരിക്കുകയാണു ലക്ഷ്യം. 2010ൽ ജെഎസ്ഡബ്ല്യു എനർജി ഐപിഒ കഴിഞ്ഞതിനു ശേഷം ഗ്രൂപ്പിൽ നിന്നുള്ള ഐപിഒയാണിത്. രാജ്യത്തെ രണ്ടാമത്തെ വലിയ തുറമുഖ ഓപ്പറേറ്റർമാരാണ് ജെഎസ്ഡബ്ല്യു. 2022 ഡിസംബർ 31 വരെയുള്ള കണക്കുപ്രകാരം 153.43 ദശലക്ഷം ടൺ ചരക്കു കൈകാര്യം ചെയ്യാനുള്ള ശേഷി തുറമുഖത്തിനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com