ADVERTISEMENT

ജയ്പുർ‌ (രാജസ്ഥാൻ)∙ സംവരണം ആവശ്യപ്പെട്ടുള്ള ഗുജ്ജർ സമുദായത്തിന്റെ പ്രക്ഷോഭം 4 ദിവസം പിന്നിട്ടു. ഇന്നലെയും പലയിടത്തും ദേശീയപാതകൾ ഉപരോധിച്ചു. പ്രക്ഷോഭകർ റെയിൽവേ പാളത്തിൽ കുത്തിയിരിക്കുന്നതിനാൽ 250ൽപരം ട്രെയിനുകളാണ് മുടങ്ങുകയോ റദ്ദാക്കുകയോ ചെയ്തിട്ടുള്ളത്.

ഞായറാഴ്ച അക്രമവും വെടിവയ്പ്പും കല്ലേറും ഉണ്ടായതിനെ തുടർന്ന് ധോൽപുർ, കരൗലി ജില്ലകളിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com