കേരളത്തിന് കിട്ടിയത്
Mail This Article
×
∙ ടീ ബോർഡ് – 131.92 കോടി രൂപ
∙ കോഫി ബോർഡ് – 226.21 കോടി
∙ റബർ ബോർഡ് – 268.76 കോടി
∙ സ്പൈസസ് ബോർഡ് – 115.50 കോടി
∙ എച്ച്എൽഎൽ ലൈഫ്കെയർ, തിരുവനന്തപുരം – 100 കോടി
∙ കൊച്ചിൻ പോർട്ട് ട്രസ്റ്റ് – 23.88 കോടി
∙ കൊച്ചി കപ്പൽശാല – 400 കോടി
∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം – 115 കോടി
∙ സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി – 116 കോടി
∙ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസസ്, തിരുവനന്തപുരം – 10.60 കോടി
∙ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം – 315 കോടി
∙ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ – 2581 കോടി
∙ തിരുവനന്തപുരം സിഡാക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ – 250 കോടി
Content Highlight: Union Budget 2022
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.