ADVERTISEMENT

അസാമാന്യമായ ധൈര്യത്തോടെ അർബുദ രോഗത്തെ നേരിട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ. ഒട്ടേറെ രോഗികളെ കാണാറുള്ള ഞാൻ ആ ഇച്ഛാശക്തിയെ ആദരിക്കുകയാണ്.രോഗത്തോടു മല്ലിടുമ്പോഴും പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കാണിച്ച വ്യഗ്രത പറയാതെ വയ്യ.

ചികിത്സയുടെ ഇടയിൽ ഡൽഹിയിൽ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്തത് ആന്റിബയോട്ടിക്ക് ഇൻജക്‌ഷൻ എടുക്കുന്നതിനിടെയാണ്. കേരള ഹൗസിലെ ഒരു മുറി സജ്ജമാക്കി സുഹൃത്ത് ഡോ.വർഗീസിന്റെ മേൽനോട്ടത്തിൽ ഇൻജക്‌ഷൻ നൽകിയ ശേഷമാണ് അദ്ദേഹം യോഗത്തിനു പോയത്. യോഗത്തിനു ശേഷം തിരികെ എത്തി വീണ്ടും അടുത്ത ഇൻജക‍്ഷനെടുത്തു. 

(കോടിയേരിയെ ചികിത്സിച്ച അർബുദരോഗ വിദഗ്ധരിൽ ഒരാളാണു ലേഖകൻ)

English Summary: Fighter who burned like coals within the battlefields: Kodiyeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com