ADVERTISEMENT

മദ്രാസിലെ സ്ഥിരതാമസക്കാലത്ത് വയലാറും ഭാര്യയും സിന്ധുമോളും കൂടി എന്റെ വീട്ടിൽ വന്നതും ഊണു കഴിച്ചു വൈകുന്നേരം വരെ ചെലവഴിച്ചു മടങ്ങിയതുമൊക്കെ മനസ്സിൽ ഓർമകളായി തിരികെ വരുന്നു. ‘ചിറ്റപ്പാ’ എന്നു വിളിക്കാൻ സിന്ധുമോൾ ഇനിയില്ലെന്നത്, എന്റെ മകന്റെ വിയോഗം പോലെത്തന്നെ ഗാഢമായ ദുഃഖമാകുന്നു.’... Vayalar Ramavarma . Sindhu

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com