അന്ന് ഒരു ഗ്രൈന്‍ഡർ, ഇന്ന് 400 കോടി; ‘ഈ ദോശയ്ക്കൊപ്പം രുചിയും സ്നേഹവും മാത്രം’
Mail This Article
×
‘ഐഡന്റിറ്റി’ എന്ന വാക്കാണ് കമ്പനിയിലെ ഐഡി എന്ന വാക്കിന്റെ ചുരുക്കം. എന്നാൽ മുസ്തഫ പറയും ഐഡി എന്നാൽ ഇഡ്ഡലി, ദോശ എന്നതാണ് തന്റെ മനസ്സിൽ. വയനാട്ടിലെ ചെന്നലോട് എന്ന കുഗ്രാമത്തിൽ പട്ടിണിയോടും ദാരിദ്ര്യത്തോടും പടപൊരുതിയാണു മുസ്തഫ വളർന്നത്. ആറാം ക്ലാസ് കഴിഞ്ഞപ്പോൾ പഠിത്തം നിർത്തി അച്ഛനൊപ്പം കൂലിപ്പണിക്കുപോകാൻ തീരുമാനിച്ചു. ആ സമയത്താണ് മാത്യൂസ് എന്ന കണക്കു മാഷ് വീട്ടിൽ വരുന്നത്....
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.