പിഎസ്സിക്കു മുന്നിൽ കരഞ്ഞു;പൊലീസിനെ വിളിക്കുമെന്ന് ഭീഷണി; ശ്രീജയെ ചതിച്ചതാര്?
Mail This Article
×
ആഴ്ചകളായി പിഎസ്‌സി ഓഫിസ് കയറി ഇറങ്ങിയിട്ടും ശ്രീജയ്ക്ക് നീതി ലഭിച്ചില്ല. എന്നാൽ ഇത് സംബന്ധിച്ച് വാർത്ത മലയാള മനോരമ പ്രസിദ്ധീകരിച്ചതോടെ പിഎസ്‌സി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഇതോടൊപ്പം കൈവിട്ടു പോയെന്നു കരുതിയ അർഹതപ്പെട്ട ജോലി തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് എസ്. ശ്രീജ. സംഭവത്തെപ്പറ്റി ശ്രീജ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.