ADVERTISEMENT

1941 മാർച്ചിൽ ഹൊനോലുലുവിലെത്തിയ അദ്ദേഹം ഒൻപതു മാസത്തിനകം ഹവായ് ദ്വീപുകളിലെ അമേരിക്കൻ കപ്പൽപ്പടയുടെ നീക്കങ്ങളെപ്പറ്റി കൃത്യമായി പഠിച്ചെടുത്തു. മുടിനീട്ടി വളര്‍ത്തി ഒരു സാധാരണ ടൂറിസ്റ്റിനെപ്പോലെയായിരുന്നു ടക്കേയോയുടെ ദ്വീപിലെ ചുറ്റിയടിക്കൽ. അതോടെ ഒരാളു പോലും ശ്രദ്ധിക്കാതായി, അഥവാ അതിവിദഗ്ധമായി അമേരിക്കയുടെ കണ്ണിൽപ്പൊടിയിടാൻ അദ്ദേഹത്തിനു സാധിച്ചു. പേൾ ഹാർബറിലേക്ക് ഏതൊക്കെ കപ്പലുകൾ വരുന്നു, പോകുന്നു..

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com