രണ്ടു കടിപ്പാടുകളിലായി പതിഞ്ഞത് നാലു വിഷപ്പല്ല്; അടയാളങ്ങളിൽ ഒളിപ്പിച്ച ആ സത്യം
Mail This Article
×
കടിച്ചത് പാമ്പ് തന്നെയാണെന്നതിൽ ഉറപ്പില്ല എന്ന വാദം പോലും ഉയർത്തി രണ്ടു തവണയായി മൂന്നര മണിക്കൂറോളമാണ് കോടതിയിൽ ഡോ.രാഗേഷിനെ വിസ്തരിച്ചത്. തേളോ കടന്നലോ തേനീച്ചയോ കുത്തിയതായാലും ന്യൂറോടോക്സിക് വെനം ശരീരത്തിൽ കലരില്ലേ എന്ന ചോദ്യമാണ് അവർ ഉന്നയിച്ചത്. ഈ ജീവികളിലെ ന്യൂറോടോക്സിക് വെനത്തിനും പാമ്പുകളുടേതുമായി പ്രവർത്തനത്തിനു സാമ്യം ഉണ്ടെങ്കിലും ആന്റിജൻ– ആന്റിബോഡി റിയാക്‌ഷൻ ടെസ്റ്റിലൂടെ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.