തിരുവനന്തപുരം മുതൽ കാസർകോട് വരെ നീളുന്ന അതിവേഗ സിൽവർലൈൻ പാതയ്ക്കു വേണ്ടിയുള്ള പ്രാഥമിക നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുകയാണ്. കേരളത്തിന്റെ വികസനത്തിൽ പുതിയ അധ്യായമായിട്ടാണ് ഇതിനെ അനുകൂലിക്കുന്നവർ കാണുന്നത്. മറുവശത്ത് വ്യാപകമായ എതിർപ്പ് ഉയരുന്നുണ്ട്. പ്രതിപക്ഷ പാർട്ടികൾ മാത്രമല്ല കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഉൾപ്പെടെയുള്ള സംഘടനകളും അതിന്റെ മുൻ നിരയിലുണ്ട്. സിൽവർലൈനുമായി ബന്ധപ്പെട്ട വസ്തുതകൾ എന്തൊക്കെയാണ്? ഈ വിഷയത്തിൽ ‘മനോരമ ഓൺലൈനി’നോടു സംവദിക്കുകയാണ് പരിസ്ഥിതി ശാസ്ത്രജ്ഞനും കണ്ണൂർ എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ. ആർ.വി.ജി. മേനോൻ.
Premium
‘അന്ന് ശ്രീധരൻ പറഞ്ഞത് ലക്ഷം കോടിയുടെ ആകാശപാത; പിണറായിയുടേത് പുതുറെയിൽ’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.