കോവിഡ്, ഒമിക്രോൺ ഭീതി വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്. ഇതിനിടയിൽ രാഷ്ട്രീയ പരിപാടികൾക്കും അതുമായി ബന്ധപ്പെട്ട ആൾക്കൂട്ടങ്ങൾക്കും കാര്യമായ കുറവു വന്നിട്ടില്ല. സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന 500 പേർ പങ്കെടുത്ത മെഗാ തിരുവാതിരയ്ക്കെതിരെ പാർട്ടിയിൽനിന്നുതന്നെ പ്രതികരണങ്ങളുണ്ടായി. പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ്എവിടെയും. സ്കൂളുകൾക്കും പൂട്ടു വീണു തുടങ്ങി. ഇതിനിടെ പ്രതിസന്ധി നേരിടുന്ന വലിയ ഒരു വിഭാഗമുണ്ട്. കലാ പ്രവർത്തകർ. അന്നന്നു കിട്ടുന്ന വേദിയും വേതനവും കൊണ്ടു മാത്രം ഉപജീവനം നടത്തുന്ന ഇവരുടെ ഭാവി എന്താണ്? കലാനിരൂപകനും കേരള സംഗീത നാടക അക്കാദമി മുൻ അധ്യക്ഷനുമായ സൂര്യ കൃഷ്ണമൂർത്തി മനോരമ ഓൺലൈനിനോടു പ്രതികരിക്കുന്നു.
‘കലാ പ്രവർത്തകർ കുടുക്ക പൊട്ടിച്ച് അരി വാങ്ങുന്നവർ, അവരുടെ അന്നം മുടക്കരുത്’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SHOW MORE