ന്യൂഡൽഹി ∙ പ്രഫഷനൽ കൊമേഡിയനിൽ നിന്നു ആംആദ്മി പാർട്ടിയുടെ (എഎപി) പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥിയിലേക്കുള്ള ഭഗവന്ത് മന്നിന്റെ യാത്രയ്ക്കു 10 വർഷത്തെ അകലമേയുള്ളൂ. 38–ാം വയസിൽ പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബിൽ (പിപിപി) ചേർന്ന ഭഗവന്ത് സിങ് മൻ 48–ാം വയസിൽ എഎപിയുടെ പഞ്ചാബിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മൽസരിക്കുമ്പോൾ വിജയം മാത്രമാണു ലക്ഷ്യം. സർവേ ഫലങ്ങൾ എഎപിക്ക് അനുകൂലമായി നിൽക്കുന്നു. ഒന്നിലേറെ സംസ്ഥാനത്തു ഭരണം നടത്തുന്ന ആദ്യ പ്രാദേശിക പാർട്ടിയായി മാറുകയെന്ന ലക്ഷ്യവും എഎപിയ്ക്കു മുന്നിലുണ്ട്.
'മദ്യപാനം ഉപേക്ഷിച്ചത് ദേശ നന്മയ്ക്കായി'; പഞ്ചാബിൽ ‘കിങ്ങാ’കാൻ ഭഗവന്ത് സിങ് മൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SHOW MORE