ലൈംഗികപീഡനം: ‘മാനംപോയ’ കേന്ദ്രമന്ത്രി; ചെലവ് കോടികൾ, എന്നിട്ടും കേസുകളേറെ!
Mail This Article
×
കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ തിരഞ്ഞെടുപ്പു കാലത്ത് ഇന്ദിരാഗാന്ധി പ്രചാരണത്തിനായി വന്നു. ഇരുവരും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. അടുത്ത ദിവസം പത്രങ്ങളിൽ ഇന്ദിരാഗാന്ധിയും ഷർട്ടിടാത്ത കെ. കരുണാകരനും തൊഴുതുനിൽക്കുന്ന ചിത്രമുണ്ടായിരുന്നു. അന്നു സാംബശിവൻ ഈ സന്ദർഭവും കഥാപ്രസംഗത്തിൽ ഉൾപ്പെടുത്തി. ഇന്ദിരയുടെ വാക്കുകൾ ‘ദൈവമേ തിരഞ്ഞെടുപ്പിൽ എന്നെ ജയിപ്പിക്കണേ, ഉടുപ്പിടാതെ നിൽക്കുന്ന ഇവനെയും’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.