ADVERTISEMENT

കലക്‌ടറുടെ അരയിൽ സ്ഫോടക വസ്തുക്കൾ അടങ്ങിയ ബെൽറ്റ് ധരിപ്പിച്ചു. ബെൽറ്റിലെ വയറുകൾ വൈദ്യുതി പ്ലഗുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതു കണ്ടതോടെ ജീവനക്കാർ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കലക്ടറുടെ രക്ഷയ്ക്കെത്തിയ ഒരു ജീവനക്കാരനു നേരെ സംഘം ബോംബ് പൊട്ടിച്ചു. ഒരാൾ കലക്‌ടറുടെ തലയ്ക്കു നേരെ തോക്കു ചൂണ്ടി നിന്നു. തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന എഡിഎം ഡോ.കെ.എം.രാമാനന്ദൻ ബഹളം കേട്ട് ഓടിയെത്തുമ്പോഴേക്കും..Pada Story

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com