കൊടുംകാട്ടിൽനിന്ന് ആ രാത്രിയിൽ വന്നതാര്? വാച്ചറെ വലിച്ചിഴച്ച വഴിയില്‍ സംഭവിച്ചതെന്ത്?
Mail This Article
×
കുറച്ചു സമീപത്തായി വള്ളിപ്പടർപ്പുകൾക്കു മുകളിൽ രാജന്റെ മുണ്ടും വീണു കിടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാജന്റെ മൊബൈൽ ഫോണും കാട്ടിൽനിന്നു ലഭിച്ചു. കടുവ അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയാണ് സൈരന്ധ്രി. രാജന്റെ മുണ്ട് കിടന്ന വള്ളിപ്പടർപ്പിനു സമീപത്തെ പുല്ലുകളിൽ പിടിവലി നടന്നതു പോലുള്ള അടയാളമുണ്ടായതായി പറയപ്പെടുന്നുണ്ടെങ്കിലും വനപാലക സംഘത്തിനു മറ്റു സൂചനകളൊന്നും ലഭിച്ചിട്ടില്ല...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.