ADVERTISEMENT

ഞാൻ മരണത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുമ്പോൾ ലോകം ഭയന്നുവിറയ്ക്കും- ശവകുടീരത്തിന്റെ വാതിലിൽ ഇങ്ങനെ എഴുതിവച്ചിരുന്നു. തയാറെടുപ്പുകൾ പൂർത്തിയാക്കിയ സംഘത്തിനും ആ രാത്രി ശുഭകരമായിരുന്നില്ല. പ്രകൃതിക്ഷോഭവും അസ്വസ്ഥതകളും അവരുടെ ഉറക്കം കെടുത്തി. പക്ഷേ മുന്നോട്ടു പോകാനായിരുന്നു ‘മുകളിൽ’ നിന്നുള്ള നിർദേശം. ശവകുടീരത്തിന്റെ വാതിൽ തുറന്ന് അകത്തേക്കു കയറിയ പര്യവേക്ഷകസംഘത്തെ വരവേറ്റത് മറ്റൊരു ശാപവചനമായിരുന്നു–

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com