ADVERTISEMENT

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിൽ നിയമിച്ച കൺസൽറ്റൻസി സ്ഥാപനമായ പ്രൈസ്‍ വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) വീണ്ടും വാർത്തകളിലേക്ക് തിരിച്ചുവരുമ്പോൾ കേരളത്തിലെ നികുതിദായകരായ ജനങ്ങൾക്ക് ചോദിക്കാൻ ചില ചോദ്യങ്ങൾ ബാക്കിയുണ്ട്. വ്യാജബിരുദമുള്ള സ്വപ്നയ്ക്ക് പ്രതിമാസം 3.18 ലക്ഷം രൂപയാണ് സർക്കാർ നൽകിയിരുന്നത്. നിയമനം റദ്ദാക്കുമ്പോൾ അതുവരെ സ്വപ്നയ്ക്കായി ചെലവഴിച്ചത് 19.06 ലക്ഷം രൂപ..

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com