ADVERTISEMENT

ഒരിക്കൽ, വീട്ടുമുറ്റത്തെ ചടങ്ങിൽ, ചേച്ചി കെ.ആർ ഗൗരിയുടെ കൈപിടിച്ച് നിറകൺചിരിയോടെ അദ്ദേഹം പറഞ്ഞു തുടങ്ങി: ‘‘കുറവിലങ്ങാട് ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ അവസാനത്തെ പരീക്ഷയ്ക്കു 12 രൂപ ഫീസടയ്‌ക്കണം. എവിടെനിന്നൊക്കെയോ കഷ്‌ടപ്പെട്ട് അവസാന ദിവസമായപ്പോഴേക്കും അച്‌ഛൻ 11 രൂപയുണ്ടാക്കി. ഒരു രൂപ കൂടി വേണം. അന്നു രാവിലെ ഫീസ് തികയാതെ വിഷമിച്ചു സ്‌കൂളിലേക്കു പോകുമ്പോൾ അയൽക്കാരനായിരുന്ന ഒരാൾ വിളിച്ച് ഒരു രൂപ തന്നു... ’’

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com